Activate your premium subscription today
ചില പാട്ടുകൾ കേൾക്കുമ്പോൾ വർഷങ്ങളേറെ മുൻപത്തെ ഏതേതോ ഓർമയിലേക്ക് മനസ്സു തിരികെപ്പറക്കുന്നതുപോലെ തോന്നാറില്ലേ?. ഏതോ ഒരിഷ്ടകാലത്തു കേട്ട പാട്ടുകൾ കുറെക്കാലം കഴിഞ്ഞ് വീണ്ടും കേൾക്കുമ്പോൾ എന്തിനെന്നറിയാതെ മനസ്സ് വീണ്ടും ആ ഇഷ്ടത്തിന്റെ കുളിരുതേടാറില്ലേ?. ഏതോ നോവുകാലത്ത് ഗദ്ഗദമടക്കി കേട്ട പാട്ടുകൾ ഇപ്പോൾ വീണ്ടും കേൾക്കുമ്പോൾ കണ്ണീരുവറ്റിയ മുറിപ്പാടുകളിൽ വീണ്ടും ചോര കിനിയാറില്ലേ. പാട്ടിനു മാത്രമാകുന്നൊരു മാജിക് ആയിരിക്കാം അത്. ആദ്യം കേട്ട ഓർമയിലേക്കും അക്കാലത്തെ ഇഷ്ടങ്ങളിലേക്കും നഷ്ടങ്ങളിലേക്കും നൊമ്പരങ്ങളിലേക്കും പ്രണയത്തിലേക്കും പിൻനടത്തുന്ന പാട്ടുമാജിക്.
പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ ഗായകനായി അരങ്ങേറുന്നു. ‘കരുതൽ’ എന്ന മ്യൂസിക് വിഡിയോയിലെ 'ചിറകു മുളച്ചു' എന്ന ഗാനം പാടിയാണ് മാധവ് സുന്ദർ സംഗീത രംഗത്തേക്ക് എത്തുന്നത്. റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്. 30 വർഷങ്ങൾക്കു മുമ്പ് ഔസേപ്പച്ചൻ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘മച്ചാന്റെ മാലാഖ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മാലോകരേ...’ എന്നു തുടങ്ങുന്ന ഗാനം സുഷിൻ ശ്യാം ആണ് ആലപിച്ചത്. ഗാനരംഗത്തിൽ സുഷിൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
40 വർഷത്തിനു ശേഷമായിരുന്നു ആ ഒത്തുചേരൽ; പാട്ടിന്റെ ചക്രവർത്തിയും ഈണങ്ങളുടെ തമ്പുരാനും. ഇരുവരും ഒന്നിച്ചപ്പോൾ പിറന്ന പാട്ട് വൈറലാകാനും അധികം താമസമുണ്ടായില്ല. 2025 ജനുവരി 9ന് റിലീസ് ചെയ്ത ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെൺകിടാവ്’ എന്ന പാട്ടിനാണു ഷിബു ചക്രവർത്തി വരികളെഴുതി ഔസേപ്പച്ചൻ ഈണമിട്ടത്. വെള്ളമഞ്ഞിന്റെ തട്ടമിട്ട പെൺകിടാവിനെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഗൃഹാതുരത്വമുണർത്തുന്ന പ്രിയഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഔസേപ്പച്ചൻ –ഷിബു ചക്രവർത്തി കൂട്ടുകെട്ടിന്റെ ഒരു പൊൻതൂവൽ കൂടി. മലയാള സിനിമാ ഗാനങ്ങളുടെയൊപ്പം നിരന്തരം പറഞ്ഞുകേട്ടിരുന്ന രണ്ടു പേരുകളായിരുന്നു ഷിബു ചക്രവർത്തിയും ഔസേപ്പച്ചനും. 1985ൽ ‘വീണ്ടും’ എന്ന സിനിമയ്ക്കു വേണ്ടി ‘ദൂരെ മാമലയിൽ’ എന്ന പാട്ട് ഒരുമിച്ചു ചെയ്തതോടെയാണ് ഈ കൂട്ടുകെട്ടിന്റെ പിറവി. പിന്നീടങ്ങളോട്ട് മറക്കാനാവാത്ത മനോഹര ഗാനങ്ങളുടെ ഒഴുക്ക്. മലയാളിക്ക് മറക്കാനാകാത്ത പാട്ടുകൾ. ഹൃദയത്തോടു ചേർത്ത ആ പാട്ടു സൗഹൃദത്തിന്റ കഥകൾ പുതിയ പാട്ടിന്റെ വിശേഷങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണു ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ നാസർ നിർമിച്ചു ഷാനു സമദ്ദ് സംവിധാനം ചെയ്യുന്ന ‘ബെസ്റ്റി’ എന്ന ചിത്രത്തിനു വേണ്ടിയാണു 10 വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ സംഗീത കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്.
തൃശൂര്‍ നഗരത്തിലെ പുരാതന ദേവാലയങ്ങളില്‍ ഒന്നായ വ്യാകുലമാതാവിന് ബസിലിക്ക പള്ളിക്കായി ശതാബ്ദി ഗീതമൊരുക്കി സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ‘മറിയമേ ദൈവമാതാവേ സ്വസ്തി’ എന്നു തുടങ്ങുന്ന ഗാനമാണ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയത്. പുത്തൻ പള്ളി അങ്കണത്തിൽ വച്ച് ബിഷപ്പ് മാർ ടോണി
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ട് പുറത്തിറങ്ങി. സച്ചിൻ ബാലുവും നിത്യ മാമ്മനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവീനോ തോമസ് എന്നിവരുടെ
അതിസുന്ദരമായ ക്രിസ്മസ് കാരൾ ഗാനവുമായി സംഗീതസംവിധായകൻ ഔസേപ്പച്ചൻ. മനോരമ മ്യൂസികിലൂടെ പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരിൽ നിന്നു ലഭിക്കുന്നത്. പാശ്ചാത്യ സംഗീതത്തിനൊപ്പം ഇന്ത്യൻ സംഗീതത്തിന്റെ സാധ്യതകളും സമന്വയിപ്പിച്ച മ്യൂസിക് ട്രാക്കാണ് ‘ബെത്ലഹമിലെ’ എന്നു തുടങ്ങുന്ന ഗാനം.
1998ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം ഹരികൃഷ്ണൻസിലെ പാട്ടോർമകൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. ചിത്രത്തിലെ മുഖ്യ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ‘സമയമിതപൂര്‍വ സായാഹ്നം അമൃതം ശിവമയ സംഗീതം’ എന്ന ഗാനം പാടാൻ ഏറെ പ്രയാസപ്പെട്ടുവെന്നും 5 മണിക്കൂറിലേറെ സമയം റെക്കോർഡിങ്ങിനായി
തൃശൂരിൽ സംഘടിപ്പിച്ച ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിച്ച് സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ആദരപൂർവം ക്ഷണിക്കപ്പെട്ട ഒരു പരിപാടിക്കാണ് പോയതെന്നും ആ സമയത്ത് ശരിയെന്നു തോന്നിയ കാര്യങ്ങളാണ് സംസാരിച്ചതെന്നും ഔസേപ്പച്ചൻ മനോരമ ഓൺലൈനോടു പറഞ്ഞു. ‘ഞാൻ വിളിച്ചതുകൊണ്ടു മാത്രം ആരും
തൃശൂർ ∙രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാൽ, കേരളത്തിൽ അതിന് അർഥം വേറെയാണെന്നും സംഗീത സംവിധായകൻ ഔസേപ്പച്ചൻ. രാഷ്ട്രീയ സ്വയം സേവക് സംഘം വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഈ പരിപാടിയിൽ പങ്കെടുക്കാൻ തന്റെ പേര് പറഞ്ഞപ്പോൾ സംഘടനയിലെ എല്ലാവരും
Results 1-10 of 60