Activate your premium subscription today
‘റെട്രോ’ സിനിമയിലെ തകർപ്പൻ ഗാനത്തിനു ചുവടുവച്ച് ഗായകൻ ഉണ്ണി മേനോൻ. ഡാൻസറായ മനോജ് രവീന്ദ്രനും ഭാര്യയ്ക്കുമൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 10 മിനിറ്റ് കൊണ്ടാണ് ഉണ്ണി മേനോൻ ഡാൻസ് പഠിച്ചു കളിച്ചത് എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പഴയോർമകളുടെ കൗമാരകാലത്തുനിന്നും ചിലപ്പോഴൊക്കെ ഒരു തീവണ്ടിയുടെ ചൂളംവിളി കേൾക്കാറുണ്ട്. ഇപ്പോഴും ഓർമിക്കുന്നു, അന്നു താമസിച്ചിരുന്ന ഗ്രാമത്തിലെ നാട്ടിടവഴികൾ ചെന്നു മുട്ടിനിൽക്കുന്നതൊരു റെയിൽപാളത്തിലേക്കായിരുന്നു. പാളംവഴിയേ നടന്നാൽ അധികമാരും വന്നുപോകാത്ത വിജനമൊരു സ്റ്റേഷനിലെത്താം. പുലർച്ചയ്ക്കും
ഫാസ്റ്റ് ഫുഡ് മോഡലിൽ ഒരുക്കുന്ന ഗാനങ്ങൾ ഏറുമ്പോൾ പ്രേക്ഷകർക്ക് പാട്ടിനോടുള്ള താൽപര്യവും കുറയുമെന്ന് പറയുകയാണ് മലയാളികളുടെ ഇഷ്ടഗായകൻ ഉണ്ണി മേനോൻ. 'നദികളിൽ സുന്ദരി യമുന'യിലെ 'വെള്ളാര പൂമലമേലെ' പാടി ഇടവേളയ്ക്കു ശേഷം തിരികെയെത്തിയിരിക്കുകയാണ് അദ്ദേഹം. കൈതപ്രം–ജോൺസൺ മാഷ്–യേശുദാസ് കൂട്ടുകെട്ടിൽ
‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക് നീട്ടിയില്ല എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ ചെമ്പനീർ പൂക്കുന്നതായി നിനക്കായി സുഗന്ധം പറത്തുന്നതായി നിനക്കായ്...’ പറയാതെ പോയതു മുഴുവൻ അറിയാതെ പോയതല്ല എന്നു പറയാറുണ്ട്. ഒരുപക്ഷേ പ്രണയത്തിലാവാം ഇതേറ്റവും ശരിയാവുന്നത്. അങ്ങനെ ഒരുപാട്
ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ.... ഒരു കാലഘട്ടത്തിന്റെ മാത്രം ഒരു ഒന്നൊന്നര പാട്ടല്ല ഇത്. പുതുതലമുറയ്ക്കും ഈ ചന്ദ്രിക നിറഞ്ഞ പാട്ടു പകരുന്ന വൈബ് വേറെ ലെവലാണ്. വരികളിലെ കുളിരും ഈണത്തിലെ തിളക്കവും മാത്രമല്ല അതിന്റെ കാരണം. എല്ലാ തലമുറയിലേക്കും ആഴത്തില്
‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക് നീട്ടിയില്ല എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ ചെമ്പനീർ പൂക്കുന്നതായി നിനക്കായി സുഗന്ധം പറത്തുന്നതായി നിനക്കായ്...’ പറയാതെ പോയതു മുഴുവൻ അറിയാതെ പോയതല്ല എന്നു പറയാറുണ്ട്. ഒരുപക്ഷേ പ്രണയത്തിലാവാം ഇതേറ്റവും ശരിയാവുന്നത്. അങ്ങനെ ഒരുപാട് അടരുകളും
അന്തരിച്ച ഗായകൻ കെകെയെ അനുസ്മരിച്ച് ഗായകൻ ഉണ്ണി മേനോൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കെകെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ദൈവത്തിന്റെ തീരുമാനങ്ങൾ ചിലപ്പോൾ വളരെ ക്രൂരമാണെന്നും കെകെയുടെ മരണം അത്തരം ക്രൂരമായ ഒരു വിധിയാണെന്നും ഉണ്ണി മേനോൻ കുറിച്ചു. ‘ജീവിത ഗന്ധിയായ
തന്റെ ശബ്ദത്തോടു സാമ്യമുള്ള ഗായകനെ പരിചയപ്പെടുത്തി ഉണ്ണി മേനോൻ. ജിനേഷ് നന്ദനം എന്നയാൾക്കൊപ്പമുള്ള വിഡിയോ ആണ് ഗായകൻ പങ്കുവച്ചിരിക്കുന്നത്. ‘ഇതാ മറ്റൊരു ഗായകൻ. എന്റെ അതേ ശബ്ദം’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ’ത്തിലെ ‘രതിപുഷ്പം’ എന്ന ഗാനമാണ് ജിനേഷ് പാടുന്നത്.
പുതിയ സിനിമകളിൽ മൂളിത്തുടങ്ങുമ്പോഴേക്കും പാട്ടിനെ മുറിച്ചുമാറ്റുന്നതെന്തിനാണെന്നു ഗായകൻ ഉണ്ണി മേനോൻ. ജനം ഹൃദയത്തിലേക്ക് ആവാഹിച്ച പല പാട്ടുകളും സിനിമകളിൽ വരുമ്പോൾ പല പല കഷ്ണങ്ങളായിരിക്കും. പാട്ടുകൾക്കിടയിൽ ഡയലോഗുകളും തിരുകിക്കയറ്റിയിട്ടുണ്ടാകും. ഒരു രംഗം വിരസതയില്ലാതെ നീട്ടിക്കൊണ്ടുപോകുന്നതിനു
ഗായകൻ ഉണ്ണി മേനോൻ ആലപിച്ച പ്രണയസംഗീത ആൽബം ആസ്വാദകരെ നേടുന്നു. ‘ആറ്റുവഞ്ചി പൂക്കൾ’ എന്നു തുടങ്ങുന്ന പാട്ടിനു വരികള് കുറിച്ചത് ബിന്ദു പി മേനോന് ആണ്. യുവസംഗീതസംവിധായകൻ പ്രശാന്ത് മോഹൻ എം.പി പാട്ടിന് ഈണമൊരുക്കി. ദീർഘ കാലമായി സംഗീതരംഗത്തു സജീവമായ പ്രശാന്ത്, അഭിനേതാവു കൂടിയാണ്. ചുരുങ്ങിയ സമയത്തിനകം
Results 1-10 of 19