Activate your premium subscription today
മോഹൻലാൽ സംവിധാനം ചെയ്ത ത്രിഡി ഫാന്റസി ചിത്രം ‘ബറോസ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 22 മുതൽ ഹോട്ട്സ്റ്റാറിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.
പോർച്ചുഗലിന്റെ ലിവിയസ് എന്നു വിശേഷിപ്പിക്കപ്പെട്ട ചരിത്രകാരനാണു ജോ ഡി ബാറോസ്. ഡെക്കാഡാസ് ഡാ ഏഷ്യ എന്ന കൃതി അദ്ദേഹം എഴുതുകയുണ്ടായി. ഇന്ത്യയിലും ഏഷ്യയിലെ മറ്റു ചില ഭാഗങ്ങളിലും ഓസ്ട്രേലിയയിലുമുള്ള പോർച്ചുഗീസ് നാവികചരിത്രമാണ് ഈ പുസ്തകം. 1496ൽ പോർച്ചുഗലിലെ വിസ്യുവിലാണു ജോ ഡി ബാറോസിന്റെ ജനനം.
അപ്രതീക്ഷിതമായാണ് ജോഷ്വയ്ക്ക് ഒരു ഫോൺ വരുന്നത്. വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തി. ‘‘ഞാൻ മോഹൻലാൽ. മലയാളത്തിലെ ഒരു നടനാണ്’’. ജോഷ്വയ്ക്ക് ആ കോൾ അവിശ്വസനീയമായി തോന്നി. പിറ്റേന്ന് തന്നെ ജോഷ്വ കൊച്ചിയിലെത്തി ബറോസിന്റെ ഭാഗമായി. പ്രതിനായിക കഥാപാത്രമായ ബ്ലാക്ക് മജീഷ്യനായി ബറോസിൽ വരുന്ന സ്ത്രീ യഥാർഥത്തിൽ
'ഹലോ മൈ ഡിയർ കുട്ടിച്ചാത്തൻ' റിലീസായത് 1984 ഓഗസ്റ്റ് 24-നാണ്. തൊട്ടടുത്ത ദിവസങ്ങളിൽ 'നാന'യിലോ മറ്റോ ഒരു ചിത്രം കണ്ടു, കറുത്ത കണ്ണട ധരിച്ചു നിൽക്കുന്ന പ്രേംനസീർ. അദ്ദേഹം പറയുന്നു- 'കുട്ടിച്ചാത്തൻ എന്നെപ്പോലെ പ്രായമായവർ കാണേണ്ട സിനിമയാണ്. കുട്ടികളും കണ്ടോട്ടെ. പക്ഷേ കൂടുതൽ പ്രയോജനം മുതിർന്നവർക്കായിരിക്കും. എനിക്ക് കിട്ടിയതുപോലെ അവർക്കും ബാല്യം തിരിച്ചു കിട്ടും.' അതിനും നാലുവർഷം മുൻപേ സിനിമയിൽ പ്രവേശിച്ച മോഹൻലാൽ തീർച്ചയായും നസീർ സാർ നടത്തിയ പ്രസ്താവന ശ്രദ്ധിച്ചിട്ടുണ്ടാവണം. 'ബറോസി'ന്റെ പശ്ചാത്തലത്തിൽ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിൽ അതിന്റെ പ്രതിധ്വനി ഞാൻ കേട്ടു. അതിൽ ലാൽ വ്യക്തമായി പറയുന്നു- 'ബറോസ്'
ത്രീഡി അഥവാ ത്രിമാന കാഴ്ചകൾ സൃഷ്ടിക്കുന്നത് രണ്ട് രീതിയിലാണ്. ഒന്ന്, നേറ്റീവ് ത്രീഡി, രണ്ട്, കൺവെർട്ടഡ് ത്രീഡി... ചിത്രീകരണത്തിലെ സങ്കീർണ്ണതകൾ കൊണ്ടും നിർമ്മാണചിലവിന്റെ വലിപ്പം കൊണ്ടും പലപ്പോഴും ത്രീഡി കാഴ്ചകളായി നമുക്ക് മുന്നിലെത്തുന്നത് കൺവെർട്ടഡ് ത്രീഡി ചിത്രങ്ങളാണ്. അതായത് ദ്വിമാന അഥവാ ടുഡി കാഴ്ചകളായി വിഭാവനം ചെയ്യപ്പെട്ട ദൃശ്യങ്ങളുള്ള സിനിമകൾ. അത്തരം സിനിമകൾ ത്രീഡിയായും ടുഡിയായും തിയറ്ററിൽ പ്രദർശിപ്പിക്കാറുണ്ട്.
നിധികാക്കുന്ന ഭൂതം പോലെ മലയാളികൾ സ്നേഹലാളനകൾ കൊണ്ടു കാത്തുസൂക്ഷിച്ച സ്വത്താണ് മോഹൻലാൽ. നടനായും ചലച്ചിത്രങ്ങൾ നിർമിച്ചും ആ സ്നേഹം ലാൽ മടക്കിനൽകിക്കൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ സംവിധായകന്റെ റോളിലും. മോഹൻലാലിനെ മലയാളി സ്വീകരിച്ച മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത അതേ ക്രിസ്മസ് ദിനത്തിൽ ത്രീഡിയിൽ വിരിഞ്ഞ മറ്റൊരു പൂവുമായി ലാലെത്തുന്നു. സംവിധാനം ചെയ്ത ആദ്യ ചിത്രമായ ബറോസിലൂടെ വിസ്മയത്തിന്റെ ഒരിതൾ കൂടി പ്രേക്ഷകരിലേക്ക്. പോർച്ചുഗലിലെ ലിസ്ബണിൽ നിന്ന് ഗോവയിലേക്ക് കടൽപടയോട്ടങ്ങളുടെ തിരയിളക്കങ്ങൾക്കൊപ്പം നടത്തിയ യാത്ര പോലെ.. മോഹൻലാൽ നിധിയുടെ രഹസ്യങ്ങൾ പറയുന്നു.
മണിരത്നത്തിനും കമല്‍ ഹാസനും ഇഷ്ടപ്പെട്ട നടന് മോഹന്‍ലാലെന്ന് നടി സുഹാസിനി. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ പറ്റി താന്‍ ആവേശത്തോടെ പറയുമ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചോ എന്നാണ് കമല്ഹാസൻ ഒരിക്കൽ ചോദിച്ചതെന്നും സുഹാസിനി പറഞ്ഞു. ബറോസിന്റെ റിലീസിനൊടനുബന്ധിച്ച് മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിടെയാണ് സുഹാസിനി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
ലണ്ടൻ ∙ ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ബറോസിനെ സ്വീകരിക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. യുകെ, അയർലൻഡ്, ജർമനി, ഓസ്ട്രിയ, ബെൽജിയം, ഡെന്മാർക്ക്, ലക്സംബർഗ്, നെതർലാൻഡ്, എസ്റ്റോണിയ, ഫ്രാൻസ്, അയർലൻഡ്, ലത്വിയ, ലിത്വാനിയ, മൾട്ട, നോർവേ,
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച് നടന്റെ കൂട്ടുകാരനും വ്യവസായിയുമായ സമീർ ഹംസ. സിനിമ റിലീസായ സാഹചര്യത്തിൽ സമീർ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ബറോസ് വെറുമൊരു സിനിമ മാത്രമല്ല. അത് മനുഷ്യന്റെ ഇന്ദ്രീയങ്ങൾക്കുള്ള വിരുന്നാണെന്നാണ് സമീർ
വിസ്മയം എന്ന വാക്കിന് തന്റെ ജീവിതത്തിൽ ഉള്ള പ്രാധാന്യത്തെ കുറിച്ച് മോഹൻലാൽ ഒരുപാടു പറഞ്ഞിട്ടുണ്ട്. മകളുടെ പേര് മുതൽ ഇങ്ങോട്ടു പലപ്പോഴും ‘വിസ്മയം’ മോഹൻലാലുമായി ചേർന്നിരിന്നു. ഒരുപാടുസിനിമകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം തന്റെ ആദ്യ സംവിധാന സംരംഭത്തിലും അത്പോലൊരു വിസ്മയമാണ് ഒരുക്കിയിരിക്കുന്നത്.
Results 1-10 of 54