Activate your premium subscription today
തിരുവനന്തപുരം ∙ എംപുരാൻ സിനിമയുടെ സെൻസറിങ്ങിൽ സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് വീഴ്ച പറ്റിയതായി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാന്‍ സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു വിമർശനം. ആർഎസ്എസ് നോമിനേറ്റ് ചെയ്തവർ ബോർഡിലില്ലെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വിശദീകരിച്ചു.
ആസ്വാദകഹൃദയങ്ങളിൽ ചേക്കേറിയ ‘എമ്പുരാനേ...’ ടൈറ്റിൽ ഗാനത്തിനു കവർ പതിപ്പുമായി ലോകവേദികളിലെ മലയാളിസ്വരം സൗപർണിക നായർ. എമ്പുരാന്റെ നിരവധി കവർ പതിപ്പുകൾ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമാണ് സൗപർണികയുടെ ആലാപനവും അവതരണവും. കീബോർഡിന്റെ സഹായത്തിൽ പാശ്ചാത്യ സംഗീതത്തിന്റെ മേമ്പൊടി ചേർത്താണ് ഗാനം
ബോക്സ്ഓഫിസില്‍ ആദ്യദിനം ചരിത്രം സൃഷ്ടിച്ച് ‘എമ്പുരാൻ’. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കലക്ഷൻ നേടുന്ന മലയാള ചിത്രമായി സിനിമ മാറി. സിനിമയുടെ അണിയറക്കാർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ കലക്ഷൻ തുക പുറത്തുവിട്ടിട്ടില്ല. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ
സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന് നേര്‍ക്ക് തുപ്പേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിനിമയ്ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് എമ്പുരാന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന
വൻ ഹൈപ്പിലെത്തിയ ചിത്രം 'എമ്പുരാന്' ആദ്യ ഷോ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണളുമായി മുന്നേറുന്നു.
പൃഥ്വിരാജ്–മോഹൻലാൽ സിനിമയായ ‘എമ്പുരാൻ’ സിനിമയുടെ രാഷ്ട്രീയം പറഞ്ഞ് രാഹുൽ ഈശ്വർ. വളരെ കാലം മുൻപ് നടന്ന ഗുജറാത്ത് കലാപത്തിൽ ഉൾപ്പെട്ട ആളുകളുടെ പേര് വരെ ഉപയോഗിച്ച് ഇന്നത്തെ കാലത്ത് ഒരു പാൻ ഇന്ത്യൻ സിനിമ ചെയ്യാൻ മുരളി ഗോപിക്കും പൃഥ്വിരാജിനും ഉണ്ടായ ധൈര്യത്തെ അഭിനന്ദിക്കുന്നു എന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
‘എമ്പുരാൻ’ ഗംഭീര സിനിമയെന്ന് കോൺഗ്രസ് പ്രവർത്തകയായ രമ്യ ഹരിദാസ്. സിനിമയ്ക്കെതിരെ നെഗറ്റീവ് പോസ്റ്റുകളുമായി വരുന്ന സംഘപരിവാർ ആളുകളോട് ഒന്നേ പറയാനുള്ളൂ, ‘ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും..’–രമ്യ കുറിച്ചു. രമ്യ ഹരിദാസിന്റെ വാക്കുകൾ: ‘എമ്പുരാൻ’ കണ്ടു. ഗംഭീരം. ലാലേട്ടൻ,
ചില സിനിമകളുണ്ട്, സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധമുള്ള നേർത്ത അതിർവരമ്പുകൾക്കുള്ളിൽ പ്രേക്ഷകരെ തളച്ചിടുന്നവ. ഇതിലേതാണു യാഥാർഥ്യം, അതോ ഇതു വെറും സിനിമ മാത്രമാണോ എന്നു പ്രേക്ഷകർ പകച്ചു നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവ. അടുത്തിടെ പുറത്തിറങ്ങിയ ‘രേഖാചിത്രം’ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1985 ലിറങ്ങിയ ‘കാതോടു കാതോരം’ എന്ന ‘യഥാർഥ’ സിനിമയുടെ പരിസരത്തേക്ക് രേഖ എന്ന സാങ്കൽപിക കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നു ചിത്രത്തിൽ. എന്നാൽ സിനിമ കാണുന്ന പലരും രേഖ യഥാർഥത്തിൽ ‘കാതോടു കാതോര’ത്തിന്റെ സെറ്റിലുണ്ടായിരുന്നു എന്നുതന്നെ കരുതുന്നു. നിർമിത ബുദ്ധിയുടെ ഉൾപ്പെടെ സഹായത്തോടെ അത്തരമൊരു അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറപ്രവർത്തകർക്കും സാധിച്ചു. കാരണം, രേഖ യഥാർഥ കഥാപാത്രമാണെന്നു പറഞ്ഞ് അത്രയേറെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് ഇത്തരം സിനിമകൾ അറിയപ്പെടുക. ഈ സിനിമകളിൽ ചരിത്രത്തിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാകും. സംവിധായകൻ അതിനെ സ്വീകരിക്കും. എന്നിട്ട് ആ പശ്ചാത്തലത്തിൽ ഇരുന്നു ചിന്തിക്കും; ഒരുപക്ഷേ ചരിത്രത്തിൽ ഇപ്രകാരമാണ് സംഭവിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ചരിത്രംതന്നെ വഴിമാറിപ്പോയിട്ടുണ്ടാകില്ലേ? ഒരുപക്ഷേ ചരിത്രത്തിന്റെ ഓരത്ത് ആരുമറിയാതെ ഇത്തരമൊരു കാര്യം യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ? ആ ചിന്തയിലേക്ക് സംവിധായകനും തിരക്കഥാകൃത്തും
ഡാലസ്∙ ഡാലസിലെ ലൂയിസ്വില്ലിലുള്ള സിനിമാർക്ക് കോംപ്ലക്സ് കൊച്ചു കേരളക്കരയാക്കി എമ്പുരാന്റെ റീലിസ്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു മലയാള സിനിമക്ക് ഇത്തരത്തിൽ ഗംഭീര വരവേൽപ്പ് ലഭിക്കുന്നത് ഇതാദ്യം.
സിഡ്നി ∙ മോഹൻലാൻ ആറാടുകയാണെന്ന് ഓസ്ട്രേലിയൻ മലയാളികൾ. എമ്പുരാന്റെ റിലീസ് ദിനത്തിൽ തന്നെ സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആരാധകർ.
Results 1-10 of 171