Activate your premium subscription today
ചിത്രീകരണം തുടങ്ങിയ സമയം മുതൽ ദുരന്തങ്ങളും വിവാദങ്ങളും ‘കാന്താര 2’ സിനിമയെവിട്ടൊഴിയാതെ പിന്തുടരുകയാണ്. കഴിഞ്ഞദിവസമുണ്ടായ ബോട്ടപകടമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. സിനിമയുടെ ചിത്രീകരണത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ദാരുണ സംഭവമാണ് കഴിഞ്ഞദിവസമുണ്ടായ ബോട്ടുമറിയൽ. ബോട്ടിലുണ്ടായിരുന്ന നടനും സംവിധായകനുമായ
‘കാന്താര2’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് മരണമടഞ്ഞ നടനും മിമിക്രി താരവുമായ കലാഭവൻ നിജുവിെന അനുസ്മരിച്ച് സംവിധായകനും നാടക കലാകാരനുമായ ഐ.ഡി. രഞ്ജിത്ത്. കലയോട് ഒടുങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന കലാകാരനായ നിജു ജീവിതവൃത്തിക്ക് വേണ്ടി ബസ്റ്റോപ്പുകളിൽ മത്സ്യക്കച്ചവടവും കൊള്ളി വിൽപ്പനയും തുടങ്ങി പല കൂലിപ്പണികളും ചെയ്തിരുന്നത് കണ്ടിരുന്നു എന്ന് രഞ്ജിത്ത് പറയുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ പറയുന്നത് കലയോടുള്ള സ്നേഹവും തന്റെ ശോഭനമായ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. സിനിമയെ ആത്മാർഥമായി സ്നേഹിച്ചിരുന്ന നിജു ഒരു നിമിത്തം പോലെ സിനിമയുടെ ലൊക്കേഷന്റെ മടിത്തട്ടിൽ തന്നെ കിടന്നുറങ്ങാനും വിധിക്കപ്പെട്ടു എന്ന് രഞ്ജിത്ത് കുറിച്ചു.
സിനിമാസ്വാദകരെയും മലയാളികളെയും ഒരുപോലെ ഞെട്ടിക്കുന്ന വാർത്തയാണ് ‘കാന്താര2’ സിനിമയുടെ സെറ്റിൽ നിന്നും വരുന്നത്. നടനും മിമിക്രി താരവുമായ കലാഭവൻ നിജുവാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2വിന്റെ ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന
‘കാന്താര’ സിനിമയുടെ രണ്ടാംഭാഗത്തിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ്. ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന എം.എഫ് കപിലിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും എന്നാൽ സിനിമയുടെ സെറ്റിൽവച്ചല്ല ഈ ദാരുണ സംഭവം ഉണ്ടായതെന്നും
അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം നടത്തിയതിനു കന്നഡ സിനിമ ‘കാന്താര ചാപ്റ്റർ വണ്ണിന്റെ’ നിർമാതാക്കൾക്കു വനം വകുപ്പ് 50,000 രൂപ പിഴ ചുമത്തി. വനത്തിൽ സെറ്റിടാൻ അപേക്ഷ നൽകിയ ഹൊംബാല ഫിലിംസ് അനുമതി ലഭിക്കുന്നതിനു മുൻപേ ഇതിനുള്ള സാമഗ്രികൾ കാട്ടിൽ എത്തിച്ചതിനാണ് നടപടി.
തമിഴ് സൂപ്പര്‍താരങ്ങളെ പോലെ കന്നട നടന്മാര് പൊതുവെ മലയാളികള്‍ക്ക് അത്ര പരിചിതരല്ല. കാരണം കന്നട സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്ന പതിവില്ല. അതിലുപരി നേറ്റിവിറ്റി മറികടന്ന് മറുഭാഷകളില്‍ ഹിറ്റടിക്കാന്‍ ത്രാണിയുളള കന്നട പടങ്ങളുമില്ല. എന്നിട്ടും കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് ഋഷഭ് ഷെട്ടി നമുക്ക്
അടുത്ത രണ്ട് വർഷത്തില്‍ സ്ട്രീം ചെയ്യുന്ന സിനിമകളും െവബ് സീരിസുകളും പ്രഖ്യാപിച്ച് ആമസോൺ പ്രൈം. കോടികള്‍ മുതൽ മുടക്കി കോളിവുഡിലും ടോളിവുഡിലും ബോളിവുഡിലും ഒരുങ്ങുന്ന വമ്പൻ സിനിമകളുടെ ഒടിടി അവകാശമാണ് പ്രൈം സ്വന്തമാക്കിയിരിക്കുന്നത്
കന്നട സിനിമ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കാന്താരയുടെ രണ്ടാം ഭാഗം ആദ്യ ടീസർ എത്തി. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍^ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. റിഷഭ്
കർണാടകയിൽ മാത്രമല്ല മലയാളത്തിലും ബോളിവുഡ് അടക്കി വാണിരുന്ന ഉത്തരേന്ത്യയിലും ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ചിത്രമാണ് കാന്താര. എന്തു കൊണ്ട് ഈ ചിത്രം ഭാഷാ ഭേദമന്യേ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു പറ്റി എന്ന് അന്വേഷിക്കുമ്പോൾ കാന്താരയുടെ പെർഫെക്ഷന് പിന്നിൽ പ്രവർത്തിച്ച രണ്ടു മലയാളികളെക്കൂടി
ദ്രാവിഡ ഗോത്ര സംസ്കാരത്തിന്റെ സകല പ്രാക്തന സംശുദ്ധ ശക്തിയും ആവാഹിച്ച അനുഷ്ഠാന കലയാണ് വടക്കൻ കേരളം മുതൽ കർണാടകത്തിലെ തുളുനാടുവരെ വ്യാപിച്ചു കിടക്കുന്ന തെയ്യം അഥവാ ഭൂതക്കോലം. വിഭവങ്ങളും അവയ്ക്കുള്ള അതിരുകളും ഭൂവുടമകളും അധികാരവർഗ്ഗങ്ങളും വരുന്നതിനു മുമ്പ് പൂർവികരുടെ മൗലികവും ജൈവവുമായ ജീവിത
Results 1-10 of 31