Activate your premium subscription today
തിരുവനന്തപുരം∙ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘സ്വയംവരം’ സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ സർക്കാരിന്റെ പണപ്പിരിവ്. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
അറുപതു വർഷം പിൻനടത്തം ചെയ്തുവേണം സ്വയംവരത്തിലെത്താൻ. സ്വയംവരമൊരുക്കാനുള്ള യാത്രയാകട്ടെ സാമാന്യം ദീർഘവും ദുർഘടവും സാഹസികവുമായിരുന്നു. നാടകം തലയ്ക്കു പിടിച്ചിരുന്ന അക്കാലം എനിക്ക് സിനിമ അന്യമെന്നപോലെ അകന്നതുമായിരുന്നു. പുണെയിലെ (അന്ന് പൂന) ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 1960 ൽ പ്രവർത്തനം
Results 1-2