Activate your premium subscription today
എലിയെ മാറ്റിനിർത്തി പൂച്ചയെക്കുറിച്ചു നമുക്ക് ചിന്തിക്കാനാവുമോ? ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ടുതുടങ്ങിയ കാലംമുതൽ പൂച്ചയ്ക്കൊപ്പം എലിയുമുണ്ടാകും. ജീവിതത്തിൽ മീൻകാരന്റെ ശബ്ദത്തിനായി എന്നും കാത്തിരിക്കുന്ന വേറൊരാളുണ്ടാവില്ല. പൂച്ചയും എലിയും മീനും തമ്മിലുള്ള അഭേദ്യബന്ധത്തിന് പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന കാരണങ്ങളുണ്ട്.
പലരാജ്യങ്ങൾക്കും ദേശീയമൃഗങ്ങളുണ്ട്. എന്നാൽ ഉത്തര കൊറിയയ്ക്ക് ഇല്ല. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഉത്തര കൊറിയയുടെ ദേശീയമൃഗമായി പൊതുവെ കരുതപ്പെടുന്നത് ചോളിമയെയാണ്. ഒരു കുതിരയാണു ചോളിമ. ചിറകുകളുള്ള ഒരു കുതിര. കൊറിയൻ നാടോടിക്കഥകളിൽ നിന്നുള്ളതാണ് ഈ കുതിര. ഒരുപാട് വേഗത്തിൽ ഒറ്റ ദിവസം 400
ലോകത്തിലെ സവിശേഷ മൃഗങ്ങളിലൊന്നാണ് ചീറ്റകൾ. ലോകത്തിലെ ജീവികളിൽ ഏറ്റവും വേഗത്തിൽ ഓടാനുള്ള കഴിവാണ് ചീറ്റകളെ അദ്വിതീയരാക്കുന്നത്. മണിക്കൂറിൽ 80 മുതൽ 100 വരെ കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മനുഷ്യരുടെ സാധാരണ വേഗം മണിക്കൂറിൽ 13 കിലോമീറ്റർ എന്നതാണ്. ഏറ്റവുമുയർന്ന വേഗം മനുഷ്യർ
കലണ്ടറിലെ ദിവസമല്ല, എല്ലാ ദിവസവും പരിസ്ഥിതിദിനമായിരുന്നു വേഷത്തിലും ജീവിതത്തിലും സംസാരത്തിലും പച്ചമനുഷ്യനായ നാട്ടുകാരുടെ ബാലേട്ടന്. ഇൻസ്റ്റഗ്രാമിലും എഫ്ബിയിലും ട്വിറ്ററിലുമൊന്നുമില്ലാതെ ശാന്തനായി അദ്ദേഹം തന്റെ കർമം ചെയ്തു. ഉദ്ഘാടനവും പ്രസംഗവും ഗ്രൂപ്പുഫോട്ടോയെടുപ്പുമില്ലാതെ തൈകൾ നട്ടു. വേരുറച്ച്, വലുതാകുന്നതുവരെ പരമാവധി അവയുടെ ചുറ്റുവട്ടത്തിൽ എത്തി. എണ്ണം കൂടുകയും പ്രായം എറുകയും ചെയ്തപ്പോൾ പലയിടത്തും പരിസത്തുള്ളവരെ മേൽനോട്ടത്തിന് എൽപ്പിച്ചുകൊണ്ടിരുന്നു. ചെടിക്കെതിരെ നിൽക്കുന്നവരെ ശക്തമായി ചെറുത്തു, ചിലയിടത്തു കലഹിച്ചു. വിശന്നിരിക്കുന്ന വന്യജീവികൾക്കു ഭക്ഷണം നൽകുന്നതും ഇടക്കാലത്തു ഹരിതജീവിതത്തിന്റെ ഭാഗമായി.
ടോചിഗി പ്രിഫെക്ചറിലെ ഹീലിങ് പവിലിയൻ മൃഗശാലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഒറ്റയ്ക്ക് വരുന്ന പുരുഷൻമാർക്ക് പ്രവേശനമില്ലെന്ന പ്രഖ്യാപനമാണ് മൃഗശാല വാർത്തകളിൽ ഇടംപിടിക്കാൻ കാരണമായത്.
ലൊസാഞ്ചലസിനെപ്പറ്റിയുള്ള പ്രധാന വാർത്ത തീയാണ്. ആ മഹാനഗരത്തിന്റെ ആവാസമേഖലകളിൽ ചിലത് കാട്ടുതീ വിഴുങ്ങി. ഈ ദിവസങ്ങളിൽ, അമേരിക്കയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ‘ടൈം’ വാരികയിൽ ലൊസാഞ്ചലസിനെപ്പറ്റി മറ്റൊരു റിപ്പോർട്ട് വായിക്കാൻ ഇടയായി. വളർത്തുമൃഗങ്ങൾ മാത്രമല്ല, തെരുവുമൃഗങ്ങളും (നാട്ടിലേക്ക് ഇറങ്ങിവരുന്ന കാട്ടുമൃഗങ്ങളും) ഉള്ള നമുക്ക് അതു ചില അറിവുകൾ തരുന്നു. ‘ടൈമി’ലെ റിപ്പോർട്ടിൽ ലൊസാഞ്ചലസ് ഒരു ഉദാഹരണം മാത്രമാണ്. സാധാരണ അമേരിക്കക്കാരുടെ ജീവിതവും വളർത്തുമൃഗങ്ങളുമായുള്ള ബന്ധവും മാറിമറിയുന്നതിന്റെ കഥയാണ് അതു പറയുന്നത്. തെരുവുനായപ്പേടിയിൽ ഉറക്കം നഷ്ടപ്പെടുന്ന കേരളത്തിലെ ആയിരക്കണക്കിന് ആളുകൾക്ക് ഒരു പരിഹാരം ‘ടൈമി’ലെ റിപ്പോർട്ട് തരില്ല. കാരണം, പ്രധാനമായും അതിന്റെ വിഷയം തെരുവുപൂച്ചകളാണ്. കേരളം അഭിമുഖീകരിക്കുന്ന പ്രധാന ഭീഷണികളിലൊന്നായി തെരുവുപൂച്ചകൾ ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അവ ധാരാളമുണ്ട്. അവയെ ആക്രമിച്ചാൽ അവ കടിക്കുക മാത്രമല്ല മാന്തുകയും ചെയ്യും. പക്ഷേ, പട്ടികളെപ്പോലെ മനുഷ്യനെ വിശ്വസിച്ച് അവ ജനമധ്യത്തിൽ പ്രത്യക്ഷപ്പെടാറില്ല. അവയ്ക്കു കൂടുതൽ ജാഗ്രതയുണ്ട്.
മൃഗങ്ങളുടെ കൂട്ടത്തിലെ ഉയരക്കാരനായ ജിറാഫിനെ അടുത്തറിയാത്തവരായി ആരുമുണ്ടാകില്ല. കൗതുകവും ഭംഗിയും ഏറെയുള്ള ഈ ജീവിയെ ആശ്ചര്യത്തോടെ നോക്കാത്തവർ ഉണ്ടാകില്ല. നീളൻ കഴുത്തുള്ള ഈ സുന്ദരന്റെ വിശേഷങ്ങൾ അക്കമിട്ട് നിരത്തിയാലും തീരില്ല. ആരുടെ മുന്നിലും കഴുത്ത് കുനിക്കാൻ ഇഷ്ടമില്ലാത്ത ഒരു വിരുതനാണ് ഈ ജിറാഫ്.
മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.
23 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ആമസോൺ മഴക്കാടുകളുടെ വിസ്തീർണം. ബ്രസീലിലാണ് ഇത് ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുജാന ഹൈലാൻഡ്സും, പടിഞ്ഞാറ് ആൻഡീസ് പർവതനിരകളും കിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രവും ഈ മഴക്കാടുകൾക്ക് അതിർത്തിയൊരുക്കുന്നു.ഉയർന്ന മഴപ്പെയ്ത്തും താപനിലയുമുള്ള കാടുകളാണ് ഇവ. ലോകത്തിലെ
ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായുള്ള ക്യുനോട്ടിൽ 10 പൂച്ചകളെ പ്രത്യേക സൗകര്യങ്ങൾ നൽകി വളർത്തുന്നുണ്ട്. എന്തിനാണെന്നല്ലേ? ജീവനക്കാരുടെ ജോലി സമ്മർദം കുറയ്ക്കാൻ. ജോലിക്കിടയിൽ പൂച്ചകളുമായി ഇടപഴകുകയും കളിക്കുകയും ചെയ്യുമ്പോൾ അവരുടെ സർഗാത്മകതയും ഊർജസ്വലതയും വർധിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.
Results 1-10 of 543