Activate your premium subscription today
ആകാശത്തു കൂടി പറക്കുന്ന വിമാനങ്ങളെ വിഴുങ്ങുന്ന ബെർമുഡ ത്രികോണം.. ഭൂമിയിലെ ഈ വിചിത്രമേഖലയെപ്പറ്റി ധാരാളം കഥകളുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിലെ വളരെ പ്രശസ്തമായ ഒരു സംഭവകഥയാണ് ഫ്ളൈറ്റ് 19ന്റേത്. ഫ്ളോറിഡയിലെ നേവൽ എയർ സ്റ്റേഷനിൽനിന്നാണ് ഈ യുഎസ് നേവി ബോംബർ വിമാനം പറന്നുപൊങ്ങിയത്. അറ്റ്ലാന്റിക്കിനു
സമുദ്രത്തിലെ ഭീമൻ ജീവിയും കശേരുക്കളില്ലാത്ത ജീവിവിഭാഗത്തിൽ ഏറ്റവും വലുതുമായ കൊളോസൽ കണവ ക്യാമറയിൽ പതിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ഇതു സഞ്ചരിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ന്യൂയോർക്ക് ∙ ബഹിരാകാശനിലയത്തിൽ 287 ദിവസം നീണ്ട താമസത്തിനുശേഷം തിരികെവന്ന സുനിത വില്യംസിനും (59) ബുച്ച് വിൽമോറിനും (62) മറ്റു 2 യാത്രികർക്കും ഇനി 45 ദിവസം കരുതൽവാസം. ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഇക്കാലയളവിൽ നൽകും.ഇന്നലെ പുലർച്ചെ 3.27ന് ആണ് ഇവരെ വഹിച്ചുള്ള സ്പേസ്എക്സ് ഡ്രാഗൺ ക്രൂ9 പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചത്. ഫ്ലോറിഡയിലെ ടലഹാസി തീരത്തിനു സമീപമായിരുന്നു ഇറക്കം. സമുദ്രത്തിൽ കാത്തുനിന്നിരുന്ന സ്പേസ്എക്സ് കപ്പൽ പേടകം വീണ്ടെടുത്തു.
നീണ്ട ഒൻപതു മാസത്തെ അപ്രതീക്ഷിത ബഹിരാകാശ വാസത്തിനു ശേഷം സുനിതാ വില്യംസും സംഘവും രാജ്യാന്തര സ്പെയ്സ് സ്റ്റേഷനിൽ നിന്നും ഭൂമിയിലേക്കുള്ള യാത്രയിലാണ്. ലോകം ഒന്നാകെ കാത്തിരുന്ന നിമിഷം. സുനിതയുമായി മടങ്ങുന്ന ഡ്രാഗൺ പേടകം 17 മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ ഫ്ലോറിഡ തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ വന്നു പതിക്കും.
ഭൂമിയുടെ കാന്തിക മണ്ഡല ബലക്ഷയം കാരണം ഭൗമോപരിതലത്തിലേക്ക് ഹാനികരമായ റേഡിയഷന്‍ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. കാന്തിക മണ്ഡലത്തില്‍, ദുര്‍ബലമായ ഒരു മേഖല തിരിച്ചറിഞ്ഞതിനാലാണ് ഈ അപകടസൂചന നല്കല്. ഈ പ്രദേശമാണ് സൗത് അറ്റ്ലാന്റിക് അനൊമലി (എസ്എഎ) എന്ന് അറിയപ്പെടുന്നത്. ഇതിന് 4.3 ദശലക്ഷം
ലോകത്തിൽ സമുദ്രജീവികൾ നടത്തിയ ഏറ്റവും വലിയ വേട്ടയെക്കുറിച്ച് പഠിച്ച് ശാസ്ത്രജ്ഞർ. നോർവേ തീരത്തിനടുത്ത് കാപ്പെലിൻ എന്ന ചെറു ആർട്ടിക് മത്സ്യങ്ങളെ അറ്റ്ലാന്റിക് കോർഡ് എന്ന മത്സ്യങ്ങളാണ് വേട്ടയാടിയത്.
ഐസ്ലൻഡിലെ അദ്ഭുതമാണ് ഡയമണ്ട് ബീച്ച്. കറുത്ത മണൽത്തരികൾ നിറഞ്ഞുകിടക്കുന്ന ഒരു തുണ്ടു കടൽക്കര. അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വമ്പൻ ഐസ്പാളികളെ എത്തിക്കുന്ന ജോകുൽസാർലൻ ഗ്ലേഷ്യർ ലഗൂണിന് തൊട്ടടുത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഈ ബീച്ചിൽ ചെന്നാൽ വെളുത്ത വജ്രത്തുണ്ടുകൾ ചിതറിക്കിടക്കുന്നതു പോലെ
അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ബോട്ട് യാത്രയ്ക്ക് പുറപ്പെട്ട ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
ടൈറ്റാനിക് അവശിഷ്ടങ്ങളിൽ പര്യവേക്ഷണം ചെയ്യുന്നതിനിടെ ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൈറ്റൻ പേടകം തകർന്നു കമ്പനിയുടെ സ്ഥാപകൻ ഉൾപ്പടെ 5 പേരാണ് കൊല്ലപ്പെട്ടത്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.
പ്രായമൊന്നു കുറഞ്ഞു കിട്ടിയാലെന്നു ചിന്തിക്കുന്നവർ ഏറെ. കടൽ ചിലപ്പോൾ ഒരു മാർഗം തുറന്നേക്കും. യുഎസ് മുൻ നാവിക ഉദ്യോഗസ്ഥനും ഗവേഷകനുമായ ജോസഫ് ഡിട്ടൂരി ഒരു പഠനത്തിന്റെ ഭാഗമായി 93 ദിവസം അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ കഴിഞ്ഞു. പ്രത്യേകം തയാറാക്കിയ പേടകത്തിലായിരുന്നു താമസം.
Results 1-10 of 46