Activate your premium subscription today
പാലോട്∙ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് പെരിങ്ങമ്മല പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിൽ വീടുകൾ തകരുകയും വ്യാപകമായി മരം വീഴ്ചയിൽ റോഡിൽ മാർഗതടസ്സവും നേരിട്ടു. ബ്രൈമൂർ, ഞാറനീലി, പൊൻമുടി ഒട്ടേറെ വീടുകൾ തകർന്നു.ആളപായമില്ല. വിതുര പൊൻമുടി റോഡിൽ പതിനെട്ടോളം സ്ഥലത്തും മങ്കയം ബ്രൈമൂർ റോഡിൽ ആറിടത്തും
ടെക്സസിലും മിസിസിപ്പിയിലും ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ രണ്ട് മരണം. 6 പേർക്ക് പരുക്കേറ്റു.
തലശ്ശേരി ∙ 1974ലെ ക്രിസ്മസ് ദിനത്തിൽ ഓസ്ട്രേലിയയിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന മലയാളി മാലിനി പാലത്തിൽ ബെല്ലിന്റെ കുടുംബവേരുകൾ ഇപ്പോഴും തലശ്ശേരിയിലുണ്ട്. മാലിനിയുടെ സഹോദരൻ റോബർട് ഐമറിയുടെ ഭാര്യ കമലയും മകൾ വിദ്യയും അവരുടെ മക്കളുമാണു തലശ്ശേരി ചേറ്റംകുന്നിലെ പാലത്തിൽവീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. ഗൾഫിൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായ വിദ്യ അവധിക്കു നാട്ടിലെത്തിയതാണ്.
മെൽബൺ ∙ വർഷം 1974. ഓസ്ട്രേലിയയിൽ ആ ക്രിസ്മസ് ദിനത്തിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്തു; അതിലൊരു മലയാളിയുണ്ട്, മാലിനി പാലത്തിൽ ബെൽ.
മെൽബൺ ∙ വർഷം 1974. ഓസ്ട്രേലിയയിൽ ആ ക്രിസ്മസ് ദിനത്തിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്തു; അതിലൊരു മലയാളിയുണ്ട്, മാലിനി പാലത്തിൽ ബെൽ. അന്നു വീശിക്കടന്നുപോയ കാറ്റിന്റെയും അതിൽ ജീവൻ പൊലിഞ്ഞ മാലിനിയുടെയും കഥ 50–ാം വാർഷികത്തിൽ ഓർമിപ്പിക്കുന്നത് ഡാർവിനിലെ ജനറൽ സെമിത്തേരിയിലെ ഒരു ശിലാഫലകം; അതിൽ ചരിത്രം കുറിച്ചിട്ട മലയാള വാക്കുകൾ: മാലിനി പാലത്തിൽ ബെൽ എന്ന് മലയാളത്തിൽ പേര് കൊത്തിവച്ചിരിക്കുന്നു. താഴെ ഭഗവത്ഗീതയിലെ ഒരു വരി: ‘ദേഹീ നിത്യമവധ്യോയം ദേഹേ സർവസ്യ’.
1857 എന്ന വർഷത്തിൽ അനേകം ചരിത്ര സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്ന് ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരമാണ്. ബ്രിട്ടനെതിരെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും സമരനായകരും പ്രക്ഷോഭമുയർത്തി
തീവ്രതയേറിയ ചിഡോ ചുഴലിക്കാറ്റ് തകർത്തെറിഞ്ഞിരിക്കുകയാണ് മയോട്ട് ദ്വീപിനെ.ഫ്രാൻസിന്റെ 18 മേഖലകളിലൊന്നാണ് മയോട്ട്. ഓവർസീസ് ഡിപ്പാർട്മെന്റ് എന്ന ഗണത്തിൽപെടുന്ന സ്ഥലം. വേറെയുമുണ്ട് പ്രത്യേകതകൾ.
മമൗദ്സൗ∙ ഇന്ത്യൻ മഹാസമുദ്രത്തിൽ ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ സമൂഹത്തിൽ സർവനാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. 90 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ ആയിരത്തിലേറെപ്പേർ മരിച്ചെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് ചിഡോ ചുഴലിക്കാറ്റ് മയോട്ടിൽ കരതൊട്ടത്. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ ശക്തിയിൽ ആഞ്ഞടിച്ച കാറ്റിൽ ആശുപത്രികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിലംപൊത്തി
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ന്യൂനമർദം ഡിസംബർ 11 ഓടെ ശ്രീലങ്ക-തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യത
ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു
Results 1-10 of 315