Activate your premium subscription today
ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ട് തുടർന്ന് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു ശനിയാഴ്ച എല്ലാ ജില്ലകളിലും കൂടുതൽ പ്രദേശങ്ങളിൽ കൂടുതൽ മഴ സാധ്യതയുണ്ട്. പ്രാഥമിക സൂചന പ്രകാരം ഞായറാാഴ്ച കഴിഞ്ഞ് കാലവർഷം പൊതുവെ (വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച്
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശിന്റെയും തെക്കൻ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
നാദാപുരം∙ തിങ്കളാഴ്ച ആഞ്ഞു വീശിയ കാറ്റിൽ കടപുഴകിയ മരങ്ങൾ മുറിച്ചു മാറ്റിയും വഴിയിലെ തടസ്സങ്ങൾ നീക്കിയും വിശ്രമമില്ലാതെ സന്നദ്ധ പ്രവർത്തകർ. ഇരുപതിലേറെ വീടുകൾക്കും ഒട്ടേറെ വിളകൾക്കും നഷ്ടമുണ്ടായ ചെറുമോത്ത് ഇടക്കിടെ പെയ്ത മഴയ്ക്കിടയിലും ജനകീയ ദുരന്ത നിവാരണ സേനാംഗങ്ങളാണു മരങ്ങൾ മുറിച്ചു മാറ്റിയത്. വളയം
കണ്ണൂർ ∙ മിന്നൽ ചുഴലിയിൽ വിറങ്ങലിച്ച് വലിയന്നൂർ. ഇന്ന് രാവിലെയുണ്ടായ ചുഴലിക്കാറ്റിൽ ചതുരക്കിണർ, വലിയന്നൂർ എന്നിവിടങ്ങളിൽ കനത്ത നാശമാണുണ്ടായത്. രാവിലെ ഏഴരയോടെയാണ് കാറ്റ് വീശിയത്. ഏതാനും സെക്കൻഡുകൾ മാത്രമേ കാറ്റ് വീശിയുള്ളുവെങ്കിലും വലിയ മരങ്ങൾ ഉൾപ്പെടെ കടപുഴകി. വലിയന്നൂരിൽ ലോട്ടറി വിൽക്കുന്ന പെട്ടിക്കട മറഞ്ഞുവീണു. കടയിലുണ്ടായിരുന്ന പുരുഷോത്തമനു പരുക്കേറ്റു. നിർത്തിയിട്ടിരുന്ന കാർ നീങ്ങിപ്പോയി.
അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ഇപ്പോൾ വടക്കൻ കേരള തീരത്തിനു മുകളിൽ എത്തിനിൽക്കുന്നു. അതിനാൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും. തിങ്കളാഴ്ച രാത്രി കണ്ണൂർ എയർപോർട്ടിൽ രണ്ടര മണിക്കൂറിൽ 153 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും പത്തനംതിട്ട,
ചെറുപുഴ ∙ ചുഴലിക്കാറ്റിൽ കൃഷിനാശം സംഭവിച്ച കർഷകരുടെ എണ്ണം വർധിക്കുന്നു. വീടുകൾക്കും കൃഷികൾക്കും പുറമേ ചുഴലിക്കാറ്റിനെ തുടർന്നു വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിരുന്നു. വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചെങ്കിലും കുണിയൻകല്ല്-താബോർ റോഡിലേക്കു വീണ കൂറ്റൻ കരിങ്കല്ലും മരത്തടികളും പൂർണമായി
മഡഗാസ്കർ എന്ന പേര് നമ്മളിൽ പലർക്കും പരിചയമുണ്ടാവുക പ്രകൃതി ദുരന്തങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പേരിലാണ്. നിരന്തരമുണ്ടാകുന്ന ഇത്തരം ദുരന്തത്തിന്റെ ഇരകൾ മനുഷ്യർ മാത്രമല്ല. മറ്റുജീവജാലങ്ങളെയും ബാധിക്കുന്നു
ബ്രിസ്ബെൻ ∙ ആൽഫ്രെഡ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 61കാരൻ മരണമടഞ്ഞു. കനത്ത കാറ്റിൽ സൈനിക ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 സൈനികർക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. ഭീതി വിതച്ച് ചുഴലിക്കാറ്റ് കടന്നു പോയെങ്കിലും തിങ്കളാഴ്ച വരെ കാറ്റും വെള്ളപ്പൊക്കവും മഴയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഓസ്ട്രേലിയയുടെ കിഴക്ക് ഭാഗത്തു വീശിയടിച്ച ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത വിടരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. മോറെട്ടൺ ബേ ദ്വീപുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റ് ദുർബലപ്പെട്ട് കാറ്റഗറി വൺ കൊടുങ്കാറ്റായി മാറിയതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വൈദുതി മുടങ്ങിയതോടെ
Results 1-10 of 330