Activate your premium subscription today
ഭൂമിയുടെ മൊത്തം കരഭാഗത്തിന്റെ 77 ശതമാനത്തിലധികം 2020 വരെയുള്ള മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ വരണ്ടെന്ന് യുഎൻ റിപ്പോർട്ട്. 30 വർഷത്തിനിടെ വരണ്ട പ്രദേശങ്ങൾ 40% കൂടി.
ഏറൽ (Aral sea) കടലിന്റെ ചരിത്രം സഹസ്രാബ്ദങ്ങൾ നീണ്ടതാണ്. അനേകം സംസ്കാരങ്ങളെയും യോദ്ധാക്കളെയുമൊക്കെ കണ്ടു ഈ തടാകം. അലക്സാണ്ടർ ചക്രവർത്തിയെപ്പോലുള്ളവർ ഈ തടാകത്തിന്റെ വ്യാപ്തി കണ്ട് അമ്പരന്ന് നിന്നതായി ചരിത്രകാരൻമാർ പറഞ്ഞിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനും കസഖ്സ്ഥാനും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഏറൽ കടൽ ഇന്ന്
ഭൂമിയെ വീണ്ടെടുക്കുക (Land Restoration), മരുവല്ക്കരണവും (Desertification), വരള്‍ച്ചയും (Drought), പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനാചരണവിഷയം. നമ്മുടെ ഭൂമി, നമ്മുടെ ഭാവി (Our Land, Our Future) എന്ന മുദ്രാവാക്യവും ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിട്ടുണ്ട്.
കൊടും വരൾച്ചയിൽ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങിയതിന്റെ വേദനയിലും ദുരിതത്തിലുമാണ് കേരളത്തിലെ കർഷകർ. ഫെബ്രുവരി മുതൽ ഈ മാസം 12 വരെയുള്ള കണക്കുകൾ പ്രകാരം, വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് 257 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജകുമാരി ∙ വരൾച്ചയിൽ സംസ്ഥാനത്ത് ഏറ്റവുമധികം കൃഷിനാശമുണ്ടായത് ഇടുക്കി ജില്ലയിലാണെങ്കിലും കർഷകർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കാൻ കടമ്പകളേറെ. ജില്ലയെ വരൾച്ചബാധിതമായി പ്രഖ്യാപിച്ചാൽ മാത്രമേ കർഷകർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കൂ. ശരാശരി 28 ഡിഗ്രി ചൂട് മാത്രം താങ്ങുന്ന ഏലത്തിന് ഇത്തവണ ശരാശരി 33
തൊടുപുഴ∙ വരൾച്ചയെത്തുടർന്ന് ജില്ലയിലുണ്ടായ കൃഷിനാശം വിലയിരുത്താൻ കൃഷിമന്ത്രി പി.പ്രസാദ് ഇന്ന് ജില്ലയിൽ സന്ദർശനം നടത്തും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഉണ്ടാകും. രാവിലെ 9ന് കുമളി ഗ്രാമപ്പഞ്ചായത്തിലെ വെള്ളാരംകുന്നിലാണ് ആദ്യ സന്ദർശനം. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കും. ഇക്കൊല്ലമുണ്ടായ
കൊല്ലം ∙ കടുത്ത വെയിലിലും വരൾച്ചയിലും കരിഞ്ഞുണങ്ങി കർഷകരുടെ സ്വപ്നങ്ങളും വിളയും. 11.93 കോടി രൂപയുടെ നഷ്ടമാണ് വരൾച്ച മൂലം ജില്ലയിലെ കർഷകർക്ക് ഈ വർഷം ഉണ്ടായിരിക്കുന്നത്. 4,511 കർഷകരാണ് ഇത് മൂലമുള്ള നഷ്ടങ്ങൾ ജില്ലയിൽ സഹിക്കേണ്ടി വന്നത്. 746.3 ഹെക്ടർ ഭൂമിയിലെ കൃഷിവിളകൾ നശിച്ചു. ഈ വർഷം ജനുവരി ഒന്നു മുതൽ
തിരുവനന്തപുരം ∙ കടുത്ത വരൾച്ചയെ തുടർന്ന് 3 മാസത്തിനിടെ സംസ്ഥാനത്തെ കൃഷിനാശം 246.61 കോടി രൂപയായി. ഫെബ്രുവരി 8 മുതൽ ഇന്നലെ വരെ കൃഷിഭവനുകൾ വഴി റിപ്പോർട്ട് ചെയ്ത പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് ഇത്. നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച നടപടികളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കൃഷി വകുപ്പിന്റെ എയിംസ്
കടുത്ത ചൂടിൽ പശുക്കളും എരുമകളും പിടഞ്ഞുചാവുമ്പോൾ ഒന്നും ചെയ്യാനാകാതെ പകച്ചുനിൽക്കുകയാണ് ക്ഷീരകർഷകർ. മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് 497 കറവപ്പശുക്കൾ സൂര്യാഘാതമേറ്റു ചത്തെന്നു മൃഗസംരക്ഷണ വകുപ്പ് പറയുന്നു. കൊല്ലം ജില്ലയിൽ മാത്രം 105 പശുക്കൾ ചത്തു; ആലപ്പുഴയിൽ നാൽപത്തിയേഴും. മേയ് നാലു വരെയുള്ള
പ്രിയപ്പെട്ട കൃഷി വകുപ്പേ കനിയേണമേ, ഏലം ഉൽപാദന മേഖല നിലനിൽപ്പ് ഭീഷണിയെ അഭിമുഖീകരിക്കുന്നത് അറിഞ്ഞുകാണില്ലെങ്കിലും ഇതൊരു അറിയിപ്പായി കണക്കാക്കണമേ. നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന പകൽ താപനിലയിൽ തോട്ടങ്ങൾ ഒട്ടുമിക്കവയും കരിഞ്ഞുണങ്ങി. ഹൈറേഞ്ചിലെ ഏതാണ്ട് 75 ശതമാനം ഏലത്തോട്ടങ്ങളും വരൾച്ചയുടെ പിടിയിൽ
Results 1-10 of 146