Activate your premium subscription today
ആഗോളതാപനം കാലാവസ്ഥാവ്യതിയാനം തുടങ്ങി ലോകത്തിന്റെ ക്രമമാകെ മാറിമറിയുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടാൻ നമുക്ക് മുന്നിൽ പല കാര്യങ്ങളുമുണ്ട്. ആഗോളതലത്തിൽ വരൾച്ച കൂടുതൽ വ്യാപകവും രൂക്ഷവുമാകുന്നതായി നമുക്കറിയാം.
ദക്ഷിണാഫ്രിക്കയിലെ ഭൂപ്രദേശങ്ങൾ സമുദ്രനിരപ്പിൽ നിന്നും ഉയർന്നുവരുന്നുവെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വർഷംതോറും ഏകദേശം 2 മില്ലീമീറ്റർ വരെ ഭൂമി ഉയരുന്നുവെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്.
സെൻട്രൽ ഫ്ലോറിഡ എട്ട് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്നു.
പെരുമ്പിലാവ് ∙ വരൾച്ച മൂലം തുടർച്ചയായ നാലാം വർഷവും കൃഷി നശിച്ചതോടെ കടവല്ലൂർ മേഖലയിലെ കൃഷിക്കാർ നെൽക്കൃഷി ഉപേക്ഷിക്കാൻ തയാറെടുക്കുന്നു. കടവല്ലൂർ പാടശേഖരത്തിലെ നൂറോളം കർഷകർക്കാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്.ഇവിടെ മാത്രം 80 ഏക്കറോളം കൃഷി നശിച്ചു. പാടശേഖരത്തിൽ തോടിനോടു ചേർന്നു വലിയ കുഴിയെടുത്തു
എരുമേലി ∙ വരൾച്ച രൂക്ഷമായതോടെ കിഴക്കൻ മേഖലയിലെ ജലാശയങ്ങളുടെ അടിത്തട്ട് തെളിഞ്ഞു. പമ്പ, അഴുത, മണിമലയാർ എന്നിവ മിക്ക സ്ഥലങ്ങളിലും ഒഴുക്ക് നിലച്ച അവസ്ഥയിലാണ്.തോടുകളിലും വെള്ളം വറ്റിയ നിലയിലാണ്. കാര്യമായ വേനൽമഴ ലഭിക്കാത്തതാണ് വരൾച്ച രൂക്ഷമാകാൻ കാരണം. കഴിഞ്ഞ ദിവസം ചൂടിന് ആശ്വാസമായി അൽപമെങ്കിലും വേനൽമഴ
കൽപറ്റ ∙ കഴിഞ്ഞ വരൾച്ചയിൽ ജില്ലയിലുണ്ടായത് 88.14 കോടി രൂപയുടെ കൃഷിനാശം. കഴിഞ്ഞ വർഷത്തെക്കാൾ രൂക്ഷമായ വരൾച്ചാ ഭീഷണിയാണ് ഇത്തവണ ജില്ല അഭിമുഖീകരിക്കുന്നത്. 10,552 ഹെക്ടർ കൃഷിഭൂമിയിലാണ് കഴിഞ്ഞ വർഷം വരൾച്ച ബാധിച്ചത്. 9,515 കർഷകർക്ക് ജില്ലയിലാകെ കൃഷിനാശം ഉണ്ടായി.വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ചത്
വളാഞ്ചേരി∙ പുഴകൾ വരളുന്നു. പുഴയോരമേഖലകളിൽ ജലക്ഷാമം രൂക്ഷമാകുകയാണ്. ഭാരതപ്പുഴയും തൂതപ്പുഴയും അതിരിടുന്ന ഇരിമ്പിളിയം പഞ്ചായത്ത് പ്രദേശങ്ങളിലാണു വരൾച്ചാഭീഷണിയുള്ളത്.തൂതപ്പുഴ കേന്ദ്രീകരിച്ചുള്ള പ്രധാന ശുദ്ധജല പദ്ധതിയായ ഇരിമ്പിളിയം ത്വരിത ഗ്രാമീണ ജലവിതരണ പദ്ധതി കഴിഞ്ഞ രണ്ട് ആഴ്ചയോളമായി നിശ്ചലമായിരുന്നു.
കുട്ടനാട് ∙ വേനൽ കടുത്തതോടെ നെടുമുടി പഞ്ചായത്തിലെ പ്രധാന തോടുകളിൽ ഒന്നായ കോച്ചേരി തോടു വറ്റി. നെൽക്കൃഷിക്കു വെള്ളം കയറ്റാൻ സാധിക്കാതെ കർഷകരെ ദുരിതത്തിൽ. നെടുമുടി പഞ്ചായത്ത് 8, 9, 13, 14 വാർഡുകളിലൂടെ പോകുന്ന തോട്ടിലെ വെള്ളമാണ് ഇവിടത്തെ പാടശേഖരങ്ങളിലെ കൃഷി മുന്നോട്ടു കൊണ്ടു പോകുന്നത്. പോളയും പുല്ലും
റാന്നി ∙ ചൂടിന്റെ കാഠിന്യം വർധിച്ചതോടെ പമ്പാനദിയിൽ തുടരെ മണൽ പരപ്പുകൾ തെളിയുന്നു. പ്രളയത്തിൽ അടിഞ്ഞ ചെളിയും മണലും നീക്കാത്തതിനാൽ കുളിക്കടവുകളിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതി. റാന്നിയിലും പരിസരങ്ങളിലും ചൂട് 38 ഡിഗ്രി വരെയായി വർധിച്ചിട്ടുണ്ട്. ചൂടു കൂടുന്നതിനനുസരിച്ച് ആറ്റിലെ വെള്ളം വലിയുന്നു. ജല വൈദ്യുതി
ആലപ്പുഴ∙ ഏതാനും വർഷങ്ങളായി ജില്ലയിലെ പകുതിയിലേറെ ഭാഗത്തും വേനൽക്കാലത്തു ശുദ്ധജലക്ഷാമം രൂക്ഷം. ആകെയുള്ള 72 പഞ്ചായത്തുകളിൽ 45 എണ്ണത്തിലും 6 നഗരസഭകളിൽ മൂന്നിടത്തും കഴിഞ്ഞ വർഷം ശുദ്ധജലക്ഷാമമുണ്ടായി. കഴിഞ്ഞ വർഷം ശുദ്ധജലക്ഷാമമുണ്ടായ സ്ഥലങ്ങളുടെ പട്ടിക ദുരന്ത നിവാരണ വകുപ്പ് തയാറാക്കിയിട്ടുണ്ട്.
Results 1-10 of 159