Activate your premium subscription today
ഇരിട്ടി ∙ ടൗണിൽ യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി പരുന്തിന്റെ ആക്രമണം. ഇന്നലെ ഒരാളെക്കൂടി കൊത്തിപ്പരുക്കേൽപിച്ചു. ഇരിട്ടി കാർഷിക വികസന സഹകരണ ബാങ്കിലെ കാഷ്യർ എടൂർ നെടുമുണ്ട സ്വദേശി നോബിൻ ജോസഫിനെയാണ്(41) ഇന്നലെ പഴയ പാലം ജംക്ഷനിലെ മുസ്ലിം പള്ളിക്കു സമീപത്തു വച്ചു പരുന്ത് ആക്രമിച്ചത്.
അമേരിക്കയുടെ ദേശീയപക്ഷിയായി വെള്ളത്തലയൻ പരുന്തിനെ പ്രഖ്യാപിച്ചു കൊണ്ടുള്ള ബില്ലിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. 240 വർഷത്തിലേറെയായി അമേരിക്കയുടെ അധികാരത്തിന്റെയും ശക്തിയുടെയുംപ്രതീകമായി കണക്കാക്കുന്ന വെള്ളത്തലയൻ പരുന്തിനെ യുഎസിന്റെ ദേശീയ പക്ഷിയാക്കുന്ന ബില്ലിൽ ആണ് ബൈഡൻ ഒപ്പുവച്ചത്.
കാസർകോട് ആദ്യമായി കാതിലക്കഴുകനെ (റെഡ് ഹെഡഡ് വൾച്ചർ) കണ്ടെത്തി. മഞ്ഞം പൊതിക്കുന്നിൽ നിന്നാണ് കണ്ടെത്തിയത്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഇനമാണിത്. ഏഷ്യൻ രാജാക്കഴുകൻ എന്നും അറിയപ്പെടാറുണ്ട്
സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വന്യജീവികളുടെ പെരുമാറ്റം എപ്പോഴും കൗതുകം ഉണർത്താറുണ്ട്. ഇരതേടാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ അപൂർവമായ പല കാഴ്ചകളും കാണാനുമാകും. അത്തരം ഒരു കാഴ്ചയാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ നിന്നും പകർത്തിയിരിക്കുന്നത്.
ബത്തേരി ∙ സംസ്ഥാനത്തു കഴുകന്റെ സാന്നിധ്യമുള്ള ഏക ഇടമായ വയനാടൻ കാടുകളിൽ 3 ദിവസങ്ങളിലായി നടത്തിയ കണക്കെടുപ്പിൽ 121 തവണ കഴുകന്മാരെ പലയിടങ്ങളിലായി കണ്ടെത്തി. കുറിച്യാട് വനമേഖലയിലെ ദൊട്ടക്കുളസിയിലാണു കണക്കെടുപ്പിനിടെ കൂടുതൽ കഴുകന്മാരെ കണ്ടത്. കേരളത്തിൽ കഴുകന്റെ കൂട് കണ്ടെത്തിയ ഏക ഇടവും ബത്തേരിക്കടുത്ത
ടെൽ അവീവ്∙ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലുകാരുടെ മൃതദേഹം കണ്ടെത്താൻ മാസം ഭക്ഷിക്കുന്ന പക്ഷികളെ ഉപയോഗപ്പെടത്തിയെന്ന് വെളിപ്പെടുത്തൽ. പരുന്ത്, കഴുകൻ തുടങ്ങിയ പക്ഷികളിൽ ട്രാക്കിങ് ഉപകരണങ്ങൾ ഘടിപ്പിച്ചു നടത്തിയ അന്വേഷണം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായിച്ചതായും
വംശനാശം സംഭവിച്ച ജീവികളുടെ പുനരുജ്ജീവനവും സംരക്ഷണവും മുൻനിർത്തി നിരവധി പദ്ധതികൾ വിവിധ രാജ്യങ്ങൾ നടപ്പാക്കുന്നുണ്ട്. ഇന്ത്യയിൽ ചീറ്റകൾക്കായുള്ള പദ്ധതിയാണെങ്കിൽ ഇംഗ്ലണ്ടിൽ ഇത് പരുന്തുകൾക്ക് വേണ്ടിയായിരുന്നു. ഇതിന്റെ ഫലമെന്നോണം 240 വർഷത്തിനുശേഷം
നിലമ്പൂർ ∙ അപകടത്തിൽപെട്ട പരുന്തിനു പരിചരണത്തിലൂടെ ജീവൻ തിരിച്ചു നൽകി. വൈദ്യുതാഘാതമേറ്റുവീണ പരുന്തിന് ഏറെ നേരം കൃത്രിമ ശ്വാസാേച്ഛാസം ( സിപിആർ ) നൽകിയാണ് പാടിക്കുന്നത്ത് താഹിർ വീട്ടിൽ അബ്ദുൽ ഖയ്യും രക്ഷിച്ചത്. നിലമ്പൂർ മിനി ബൈപാസ് റോഡിൽ പെയിന്റ് കടയിൽ ജീവനക്കാരനാണു ഖയ്യും. വൈദ്യുത ലൈനിൽനിന്ന്
കൃഷ്ണ പരുന്തിനെ സ്വപ്നം കാണുന്നത് വളരെ വിശേഷമാണ്. ജീവിതത്തിൽ ഉയർച്ചയുണ്ടാകാൻ പോകുന്നതിന്റെ സൂചനയാണ്. നേരിട്ട് കാണുന്നതും നല്ലതാണ്. ഭഗവാൻ മഹാവിഷ്ണു അതിന് മുകളിലുണ്ടെന്ന സങ്കൽപ്പത്തിൽ വിഷ്ണു ഭക്തർ തൊഴുതു പ്രാർത്ഥിക്കുന്നതും പതിവാണ്. ശ്രീകൃഷ്ണ പരുന്ത് എന്നും ഇത് അറിയപ്പെടുന്നു. കൃഷ്ണപ്പരുന്ത് അഥവാ
കാൻസാസിൽ കാറിടിച്ചു പരുക്കേറ്റ ബാൾഡ് ഈഗിൾ (കഷണ്ടിത്തലയൻ പരുന്ത്) ഒരു മാസത്തെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങി. പരുക്ക് പൂർണമായി ഭേദമായതോപരുന്തിനെ വനപ്രദേശത്ത് തുറന്നുവിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിലീസ് ചെയ്തതെന്ന് കാൻസസിലെ പരിസ്ഥിതി സംരക്ഷണ
Results 1-10 of 41