Activate your premium subscription today
മാനന്തവാടി∙ കാട്ടിക്കുളം എടയൂർക്കുന്നിന് സമീപം ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ ആർആർടി സംഘം പിടികൂടി. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയാന ജനവാസമേഖലയിൽ എത്തിയത്. കുട്ടിയാനയെ തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ശരീരത്തിലും കാലിലും മുറിവേറ്റ നിലയിലാണ് കുട്ടിയാന. കടുവ ഓടിച്ചപ്പോൾ ഉണ്ടായ പരുക്കാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പരുക്ക് സാരമുള്ളതല്ല. രണ്ട് വയസ്സ് പ്രായമുള്ള ആൺ കുട്ടിയാനയെയാണ് പിടികൂടിയത്.
തെങ്കാശി∙ കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്ത് കാട്ടാനയുടെ ജഡം ഒഴുകിയെത്തി. വെള്ളച്ചാട്ടത്തിനു സമീപത്തെ ഭരണി ലോഡ്ജിനു പിന്നിലാണു 2 മാസം പ്രായം കണക്കാക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്.വെള്ളത്തിന്റെ കുത്തൊഴുക്ക് ശമിച്ചതോടെയാണു മലവെള്ളത്തോടൊപ്പം
തൃശൂർ∙ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു. കുട്ടിയാനയെ രക്ഷിക്കാൻ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് വനംവകുപ്പ് നടത്തിയത്. എന്നാൽ രക്ഷാപ്രവർത്തനം വിഫലമായി. കുട്ടിയാനയെ പുറത്തത്തിച്ച് ഉയർത്താനുള്ള ശ്രമമാണ് അവസാനം നടത്തിയതെങ്കിലും അതും ഫലം കണ്ടില്ല. കുട്ടിയാന സെപ്റ്റിക് ടാങ്കിൽ
തിരുനെല്ലി ∙ ‘ആന വണ്ടിക്ക്’ പിന്നാലെ ഓടി കുട്ടിയാന. വെള്ളിയാഴ്ച രാവിലെ വയനാട് തിരുനെല്ലി തോൽപ്പെട്ടിയിലാണ് കുട്ടിയാന കെഎസ്ആർടിസി ബസിനു പിന്നാലെ ഓടിയത്. ബസിനു സമീപം നിലയുറപ്പിച്ച കുട്ടിയാന കുറച്ചുനേരം ഗതാഗതവും തടസ്സപ്പെടുത്തി. ഏറെ നേരം റോഡിൽ തുടർന്ന കുട്ടിയാന പിന്നീട് കാടുകയറി.
ഗൂഡല്ലൂർ∙ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ സംരക്ഷണയിലുണ്ടായിരുന്ന കുട്ടിയാന ചരിഞ്ഞു. കോയമ്പത്തൂരിനടുത്ത് മരുത മലയിൽ അമ്മയാന ഉപേക്ഷിച്ച നിലയിൽ ലഭിച്ച കുട്ടിയാനയെ കഴിഞ്ഞ 9 ന് ആണ് തെപ്പക്കാട് ആനപ്പന്തിയിൽ സംരക്ഷണത്തിനായി കൊണ്ടുവന്നത്. മരുതമലയിൽ വീണു പോയ ആനയുടെ കുട്ടിയാണിത്. അമ്മയാനയെ
നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽനിന്ന് ഏറെ ദൂരെയൊന്നുമല്ലാത്ത ഗ്രാമമാണ് തെപ്പക്കാട്. ഇവിടെയാണ് അമ്മയുപേക്ഷിച്ചുപോയ കുട്ടിയാനകൾക്കു കരുതലും സ്നേഹവുമേകി ഒരു ആനപരിപാലന കേന്ദ്രം പ്രവർത്തിക്കുന്നത്. തെപ്പക്കാട് ആന പരിപാലന കേന്ദ്രത്തിന്റെ വിശേഷങ്ങൾ നമ്മളറിഞ്ഞത് ‘ദി എലിഫന്റ് വിസ്പേഴ്സ്’ എന്ന
ഗൂഡല്ലൂർ∙ അമ്മയെ തേടി അലഞ്ഞ ആനക്കുട്ടിയെ മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ എത്തിച്ചു.കോയമ്പത്തൂരിലെ മരുതമലയിൽ കഴിഞ്ഞ മാസം 31 ന് അവശനിലയിൽ കണ്ടെത്തിയ ആനയുടെ കുഞ്ഞാണിത്. അമ്മയാനയെ വനം വകുപ്പ് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ഉയർത്തി നിർത്തി ചികിത്സ നൽകിയിരുന്നു. അവശത മാറിയതോടെ അമ്മയാന
ഗൂഡല്ലൂർ ∙ കിണറ്റിൽ വീണ കുട്ടിയാനയ്ക്കരികിലെത്തിയ അമ്മയാന വനപാലകരെ ഓടിച്ചും സമീപത്തെ 2 വീടുകൾ തകർത്തും അക്രമകാരിയായി. വനം വകുപ്പ് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയാനയെ കിണറ്റിൽനിന്നു കയറ്റി അമ്മയാനയ്ക്കൊപ്പം എത്തിച്ചു. പന്തല്ലൂരിനടുത്ത് കൊളപ്പള്ളി കുറിഞ്ചി നഗറിലെ തേയില തോട്ടത്തിൽ ഇന്നലെ
ഗൂഡല്ലൂർ∙ കേരള അതിര്ത്തിയായ നീലഗിരി മഴവൻചേരമ്പാടിക്ക് സമീപം കുറിച്ചി നഗറിൽ കിണറ്റിൽ വീണ കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി. 30 അടി താഴ്ചയുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. ബുധനാഴ്ച പുലർച്ചെ 3ന് ആരംഭിച്ച ദൗത്യം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്.
ആപത്തിൽപെട്ട മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ പദ്ധതിയായ വൻതാര ദൗത്യസംഘം വനത്തിൽ കുടുങ്ങിയ ആനക്കുട്ടിയേയും അമ്മയാനയെയും രക്ഷപ്പെടുത്തി. ഡോക്ടർമാർ അടങ്ങിയ സംഘം ജാംനഗറിൽ നിന്ന് 3500 കിലോമീറ്റർ സഞ്ചരിച്ച് ത്രിപുരയിലെ കൈലാസഹാറിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റിലയൻസിന്റെ ഗുജറാത്തിലെ ജാംനഗർ റിഫൈനറി കോംപ്ലക്സിലാണ് മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ നേതൃത്വത്തിൽ വൻതാര പ്രോജക്ട് ഏകോപിപ്പിക്കുന്നത്. 3000 ഏക്കർ വിസ്തൃതിയുള്ള ഈ ആന സംരക്ഷണ കേന്ദ്രത്തിൽ 200 ആനകളുണ്ട്.
Results 1-10 of 136