Activate your premium subscription today
മൂന്നാർ ∙ രാവിലെ ജോലിക്കു പോകുന്പോൾ,വഴിയിൽ നിന്ന പടയപ്പയുടെ മുന്നിലകപ്പെട്ട രണ്ട് സ്ത്രീ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ജനവാസ മേഖലയിലിറങ്ങിയ പടയപ്പ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ഇന്നലെരാവിലെയാണ് എൻജിനീയറിങ് കോളജിനു സമീപത്തുവച്ച് പെരിയവര പുതുക്കാട് സ്വദേശികളായ രണ്ട് വീട്ടമ്മമാർ പടയപ്പയുടെ
മൂന്നാർ ∙ ഉൾവനത്തിൽ വേനൽ കാരണം തീറ്റയും വെള്ളവും കുറഞ്ഞതിനെ തുടർന്നു കാട്ടാനകൾ കൂട്ടത്തോടെ തോട്ടം മേഖലയിൽ ഇറങ്ങിത്തുടങ്ങി. പച്ചക്കറികൾ വ്യാപകമായി നശിപ്പിച്ചതോടെ മൂന്നാറിലെ തോട്ടം തൊഴിലാളികൾ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി. പടയപ്പയും നാല് ആനകളുമാണ് കന്നിമല, പെരിയവര മേഖലയിൽ ഒരാഴ്ചയായി വ്യാപക
മൂന്നാർ ∙ ആക്രമണവാസന പതിവായതോടെ കാട്ടാന പടയപ്പയെ നിരീക്ഷിക്കാൻ വനംവകുപ്പ് മൂന്നാർ ആർആർടി (റാപ്പിഡ് റെസ്പോൺസ് ടീം) സംഘത്തെ നിയോഗിച്ചു. 2 ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പടയപ്പയെ നിരീക്ഷിച്ച് നീക്കങ്ങൾ വിലയിരുത്തുമെന്നു ദേവികുളം റേഞ്ചർ പി.വി.വെജി പറഞ്ഞു. തോട്ടം മേഖലയിലെ ജനവാസകേന്ദ്രത്തിൽ കറങ്ങിനടക്കുന്ന പടയപ്പ ഈയിടെയായി ചെറിയതോതിൽ അക്രമസ്വഭാവം കാണിക്കുന്നുണ്ട്. 18നു പുലർച്ചെ തലയാറിൽ മറയൂർ സ്വദേശി ബിബിൻ ജോസഫിന്റെ ഓട്ടോറിക്ഷ പടയപ്പ അടിച്ചുതകർത്തിരുന്നു. ഒരു മാസം മുൻപു തലയാർ, എക്കോ പോയിന്റ്, ഗൂഡാർവിള, ഗുണ്ടുമല എന്നിവിടങ്ങളിൽ പടയപ്പയിറങ്ങി 2 വഴിയോരക്കടകളും 5 ഷെഡുകളും നശിപ്പിച്ചിരുന്നു.
മൂന്നാർ ∙ സ്കൂൾ വിദ്യാർഥികളുമായി പോയ ബസിനുനേരെ കാട്ടാന പടയപ്പ പാഞ്ഞടുത്തു; ഡ്രൈവർ വാഹനം പിന്നിലേക്ക് ഓടിച്ചതിനെത്തുടർന്നു പടയപ്പ പിന്മാറി. ബുധനാഴ്ച വൈകിട്ട് 4.30നു മാട്ടുപ്പെട്ടി കുട്ടിയാർവാലിയിലാണു സംഭവം. കൊരണ്ടക്കാടുള്ള സ്കൂളിലെ 40 കുട്ടികളുമായി സൈലന്റ് വാലി ഭാഗത്തേക്കു പോകുകയായിരുന്നു ബസ്.
മൂന്നാർ ∙ സ്കൂൾ വിദ്യാർഥികളുമായി പോയ ബസിനുനേരെ കാട്ടാന പടയപ്പ പാഞ്ഞടുത്തു; ഡ്രൈവർ വാഹനം പിന്നിലേക്ക് ഓടിച്ചതിനെത്തുടർന്നു പടയപ്പ പിന്മാറി. ബുധനാഴ്ച വൈകിട്ട് 4.30നു മാട്ടുപ്പെട്ടി കുട്ടിയാർവാലിയിലാണു സംഭവം. കൊരണ്ടക്കാടുള്ള സ്കൂളിലെ 40 കുട്ടികളുമായി സൈലന്റ് വാലി ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. നെറ്റിമേട് കഴിഞ്ഞുള്ള ഭാഗത്താണു ബസ് പടയപ്പയുടെ മുന്നിൽപെട്ടത്. പടയപ്പ തുമ്പിക്കൈ ഉയർത്തി ബസിനുനേരെ പാഞ്ഞടുത്തതോടെ കുട്ടികൾ അലറിക്കരയാൻ തുടങ്ങി.
മൂന്നാർ∙ പതിവു തെറ്റാതെ പേരയ്ക്കയും കപ്പയും തിന്നാനായി പടയപ്പ 18-ാം തവണയും ദേവികുളം സ്വദേശി ജോർജിന്റെ കൃഷിയിടത്തിലെത്തി. ഇന്നലെ പുലർച്ചെ 3.45നാണ് പടയപ്പ ദേവികുളം ലാക്കാട് ഫാക്ടറി ഡിവിഷനിലുള്ള ജോർജിന്റെ വീടിനു സമീപമെത്തിയത്. വീടിനു മുൻപിലെ ഗേറ്റ് കാലുകൊണ്ട് സാവധാനം തള്ളിത്തുറന്ന് അകത്തു കയറിയ
മൂന്നാർ∙ വ്യാപകമായി പച്ചക്കറിക്കൃഷി തിന്നുനശിപ്പിച്ച് പടയപ്പ. കുണ്ടള ഈസ്റ്റ് ഡിവിഷനിൽ മുരുകൻ അമ്പലത്തിനു സമീപം താമസിക്കുന്ന കുമരേശൻ, സൗന്ദർരാജൻ, മുരുകേശൻ, ദുരൈ എന്നിവരുടെ പച്ചക്കറികളാണു നശിപ്പിച്ചത്.18നു രാത്രി 10ന് ആണ് പടയപ്പ കുണ്ടള ഈസ്റ്റ് ഡിവിഷനിലിറങ്ങിയത്.കൃഷിയിടത്തിലിറങ്ങിയ പടയപ്പ തൊഴിലാളികൾ
മൂന്നാർ ∙ ഒരു മാസമായി തോട്ടം മേഖലയിൽ മേഞ്ഞുനടക്കുന്ന പടയപ്പ വട്ടവടയ്ക്കു സമീപമെത്തി. ഇതോടെ കൃഷികൾ നശിപ്പിക്കുമെന്ന ആശങ്കയിലായിരിക്കുകയാണ് വട്ടവടയിലെ പച്ചക്കറി കർഷകർ. കുണ്ടള, ചെണ്ടുവര, ചിറ്റുവര മേഖലകളിലാണ് കഴിഞ്ഞ ഒരു മാസമായി പടയപ്പ കഴിയുന്നത്. ഈ മേഖലയിൽ തൊഴിലാളികൾ നട്ടുവളർത്തുന്ന പച്ചക്കറികൾ
മൂന്നാർ∙ ജനവാസ മേഖലയിലിറങ്ങിയ പടയപ്പ പച്ചക്കറിക്കൃഷി നശിപ്പിച്ചു. സൈലന്റ് വാലി രണ്ടാം ഡിവിഷനിൽ എ.ഭാസ്കരൻ എന്ന കർഷകന്റെ കാരറ്റ്, കാബേജ് കൃഷികളാണ് ഇന്നലെ പുലർച്ചെയെത്തിയ പടയപ്പ തിന്നു നശിപ്പിച്ചത്.ഇന്നലെ പുലർച്ചെ മൂന്നിനാണ് പടയപ്പ കൃഷിയിടത്തിലിറങ്ങിയത്. വിളവെടുക്കാറായി നിന്നിരുന്ന 2500 ചുവട് കാബേജ്
മൂന്നാർ ∙ രണ്ടാഴ്ചയായി ജനവാസ മേഖലകളിൽ നിന്നു മാറാതെ കാട്ടുകൊമ്പൻ പടയപ്പ. പത്തു ദിവസമായി ചെണ്ടുവര ലോവർ ഡിവിഷനിലായിരുന്ന പടയപ്പ മേഖലയിലെ തൊഴിലാളികളുടെ വാഴകളും പച്ചക്കറി കൃഷികളും വ്യാപകമായി തിന്നു നശിപ്പിച്ചിരുന്നു.ഇതിനു ശേഷമാണ് രണ്ടു ദിവസം മുൻപ് എക്കോ പോയിന്റ്, അരുവിക്കാട് മേഖലയിലെത്തിയത്.
Results 1-10 of 67