Activate your premium subscription today
കുട്ടിയാനകൾക്ക് ജീവിതപാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് അമ്മയാനകളാണ്. പല കാര്യങ്ങളും നേരിട്ട് കാണിച്ചുകൊടുക്കുകയും അനുഭവിച്ചറിയാനും സഹായിക്കുന്നു. അത്തരത്തിൽ ഒരു കുട്ടിയാനയ്ക്ക് പുല്ല് എങ്ങനെ പറിച്ചുതിന്നാം എന്ന് പഠിപ്പിക്കുന്ന അമ്മയാനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
തത്തകൾ മനുഷ്യന്റെ സംസാരം കേട്ട് എളുപ്പത്തിൽ പഠിക്കുന്നവരാണ്. അത്തരത്തിൽ 1700ലധികം വാക്കുകൾ പറഞ്ഞ് ഗിന്നസ് റെക്കോർഡ് നേടിയ പക്ഷിയാണ് പക്ക് എന്ന നീല ആൺതത്ത. ഈ ഓസ്ട്രേലിയൻ തത്ത കലിഫോർണിയയിലെ പെറ്റാലുമയിലാണ് ജീവിച്ചിരുന്നത്.
വീട്ടിൽ ഓമനിച്ചു വളർത്തിയ പൂച്ചയെ അൽപസമയം പുറത്ത് നടക്കാൻ വിട്ടാൽ ഏതെങ്കിലും ഒരു ജീവിയുമായാവും മിക്കപ്പോഴും മടങ്ങിവരുക. എലികളോ പക്ഷികളോ അരണയോ ഒക്കെ ഇത്തരത്തിൽ ഇരകളായെന്ന് വരാം. പൂച്ചയോട് എത്രയൊക്കെ സ്നേഹമുണ്ടെങ്കിലും ഇത് നമുക്ക് സന്തോഷത്തിന് വക നൽകുന്ന കാര്യമല്ല.
സുൽത്താൻ ബത്തേരിയില് തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെടാനായി പുള്ളിമാൻ കയറിയത് പ്രമുഖ ബ്രാൻഡ് തുണിക്കടയിൽ. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കടയ്ക്ക് എതിർവശമുള്ള കാട്ടിൽനിന്നോ, ദൂരെയായുള്ള ബീനാച്ചി എസ്റ്റേറ്റിൽ നിന്നോ ജനവാസമേഖലയിലെത്തിയ പുള്ളിമാനെ നായ്ക്കൾ തുരത്തുകയായിരുന്നു.
ഓസ്ട്രേലിയയിലെ കംഗാരു ഐലൻഡിൽ കാണാതായ വലേറി എന്ന നായയെ 529 ദിവസത്തിനുശേഷം കണ്ടെത്തി. ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ ശ്രദ്ധയാകർഷിച്ച ഈ തിരച്ചിലിന് നിർണായകമായത് ഉടമയുടെ മണമുള്ള ടീ ഷർട്ട് ആയിരുന്നു
ഭൂമി ചൂടുപിടിക്കുകയാണെന്ന് നമുക്കെല്ലാമറിയാം. ഈ ചൂട് കൂടുമ്പോൾ നമ്മുടെ നാട്ടിലെ മരങ്ങൾക്കും ചെടികൾക്കും എന്തു സംഭവിക്കും? പ്രത്യേകിച്ച്, എപ്പോഴും ചൂടുള്ള കാലാവസ്ഥയുള്ള കേരളം പോലെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ?
ലോകത്തിൽ ഏറ്റവും കടലാഴത്തിൽ താമസിക്കുന്ന മത്സ്യങ്ങളാണ് ഒച്ചുമീൻ അഥവാ സ്നെയിൽഫിഷ് വിഭാഗത്തിൽ പെടുന്നത്. ലോകത്ത് ഏറ്റവും ആഴത്തിൽ കാണപ്പെടുന്ന മീനെന്ന ബഹുമതിയും സ്നെയിൽഫിഷുകൾക്കു സ്വന്തം. ഇത്രയും അടി താഴത്തിൽ ഇവയ്ക്ക് എങ്ങനെ കഴിയാൻ സാധിക്കുന്നു എന്നുള്ളത് അദ്ഭുതകരമായ കാര്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു
ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിൽ ഭൂകമ്പത്തിന് കാരണമാകുന്നത് ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിലുള്ള കൂട്ടിയിടിയാണ്. 60 ദശലക്ഷം വർഷം മുൻപുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം ഉണ്ടായത്. ഇപ്പോഴും ഇന്ത്യൻ ഫലകം യുറേഷ്യൻ ഫലകത്തിനടിയിൽ ക്രമാതീതമായി തെന്നിമാറുന്നതായാണ് ഗവേഷകർ വിശ്വസിച്ചിരുന്നത്
മനുഷ്യന് ഇനിയും കണ്ടെത്താനാവാത്ത ലക്ഷക്കണക്കിന് അത്ഭുതങ്ങളുടെയും രഹസ്യങ്ങളുടെയും നിലവറയാണ് ഭൂമി. കാനഡയിലെ വാൻകൂവർ ദ്വീപിന് സമീപം കടലാഴങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവതം ഒളിപ്പിച്ചുവച്ച അത്തരമൊരു രഹസ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഭീമൻ മുട്ടകൾക്ക് അടയിരിക്കുകയാണ് സജീവമായ ഈ അഗ്നിപർവതം.
കോട്ടയം ∙ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ അമരക്കാരൻ അന്ന് സംഘർഷഭരിതമായിരുന്ന കേരളത്തിലെ തീയണച്ചത് തന്റെ പ്രിയപ്പെട്ട ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആയിരുന്നു. ഡോ.മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിലെ കസ്തൂരിരംഗന്റെ തിരുത്തലുകൾ പശ്ചിമഘട്ടവും അവിടത്തെ ജനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു. മാധവ് ഗാഡ്ഗിൽ സമിതിയുടെ
Results 1-10 of 2861