Activate your premium subscription today
കഴിഞ്ഞ 3 ദിവസമായി കർണാടകയിൽ ശക്തമായ മഴയാണു ലഭിക്കുന്നത്. 22 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ 23 വരെ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ബെംഗളൂരുവിൽ മാത്രം 103 മില്ലിമീറ്റർ മഴ ലഭിച്ചു.
ബെംഗളൂരു∙ ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനൽമഴയിൽ നഗരത്തിലെ മാന്യത ടെക്ക്പാർക്ക് ഉൾപ്പെടെ 33 ഇടങ്ങളിൽ വെള്ളം കയറി. ടെക്പാർക്ക് ക്യാംപസിനുള്ളിലെ റോഡുകളിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. മെട്രോ നിർമാണം നടക്കുന്ന ഇവിടെ വെള്ളം ഒഴുകി പോകാനുള്ള ഓടകൾ
ശ്രീനഗർ∙ ജമ്മു കശ്മീരിലെ റാംബൻ ജില്ലയിലെ സേറി ബഗ്നയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ഒരാളെ കാണ്മാനില്ല. വിവിധ ഇടങ്ങളിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ദേശീയ പാതയിൽ ഉൾപ്പെടെ ഗതാഗത തടസ്സമുണ്ട്. അഞ്ഞൂറോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
ബ്രിസ്ബെൻ ∙ ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് അപൂർവമായി രൂപം കൊണ്ട ആൽഫ്രഡ് ചുഴലിക്കാറ്റ് മന്ദഗതിയിലായി. ശനിയാഴ്ച പുലർച്ചെ ചുഴലിക്കാറ്റ് കരയിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നത്. ആൽഫ്രഡ് ചുഴലിക്കാറ്റ് കനത്ത മഴ,കൊടുങ്കാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വെള്ളപ്പൊക്ക ഭീഷണിയും
അരൂർ∙പുലർച്ചേയുള്ള വേലിയേറ്റം മൂലം തീരപ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകൾ വെള്ളക്കെട്ടു ഭീഷണിയിൽ . പൊഴിച്ചാലുകളോടു ചേർന്നു കിടക്കുന്ന പല വീടുകളും വെള്ളത്തിൽ മുങ്ങി.കോടംതുരുത്ത് പഞ്ചായത്തിലെ ചേരുങ്കൽ , ചെല്ലാനം, പൊഴിച്ചിറ കോളനി , എഴുപുന്ന , പള്ളിത്തോട്, വടക്കേക്കാട് കോളനി തുടങ്ങിയ താഴ്ന്ന
വൈപ്പിൻ ∙ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വൈപ്പിനിൽ വേലിയേറ്റ വെള്ളപ്പൊക്കം രൂക്ഷമായി. ജലാശയങ്ങളോട് ചേർന്നുകിടക്കുന്ന പോക്കറ്റ് റോഡുകളിൽ അടിക്കണക്കിനു കനത്തിലാണ് വെള്ളം നിറയുന്നത്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ലെന്നതിനു പുറമേ കാൽനടക്കാരും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. വിശാലമായ ചെമ്മീൻ കെട്ടുകളിൽ
കൊച്ചി ∙ ‘ഞങ്ങളും ഈ നഗരത്തിന്റെ ഭാഗമല്ലേ. എന്നിട്ടും ഞങ്ങളുടെ പ്രശ്നങ്ങൾക്കു നേരെ അധികൃതർ എന്തിനാണ് കണ്ണടയ്ക്കുന്നത് ? മുട്ടുന്യായങ്ങൾ പറഞ്ഞു ഞങ്ങളെ ഇനിയും വഞ്ചിക്കരുത്’ തല ചായ്ക്കുന്ന വീടുകളിലേക്കു വെള്ളം കയറാതിരിക്കാൻ ഔട്ടർബണ്ട് വേണമെന്ന ആവശ്യവുമായി ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ഓഫിസിനു
അരൂർ∙കനത്ത വേലിയേറ്റം മൂലം തീരപ്രദേശങ്ങളിലെ കായലോരങ്ങളിൽ നൂറുകണക്കിനു വീടുകൾ വെള്ളക്കെട്ടു ഭീഷണിയിൽ. പൊഴിച്ചാലുകളുടെയും കായലുകളുടെയും ഓരങ്ങളിലുള്ള ഒട്ടേറെ വീടുകൾ വെള്ളത്തിൽ മുങ്ങി. ചേരുങ്കൽ, പൊഴിച്ചിറ കോളനി , എഴുപുന്ന, പള്ളിത്തോട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലാണ് വേലിയേറ്റ സമയങ്ങളിൽ കായൽ
മൺസൂൺ മഴയെത്തുടർന്ന് തെക്കൻ തായ്ലൻഡിലും മലേഷ്യയിലും പ്രളയമാണ്. തായ്ലൻഡ് ദുരന്തനിവാര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 25 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 3 ലക്ഷത്തിലധികം ജനങ്ങൾ ദുരിതത്തിലുമാണ്. മലേഷ്യയിൽ 6 പേർക്ക് ജീവൻ നഷ്ടമായി.
കുട്ടനാട് ∙ കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതും ശക്തമായ വേലിയേറ്റവും മൂലം കുട്ടനാട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തുന്നതു കർഷകരെ ആശങ്കയിലാക്കുന്നതിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറുന്നതു നാട്ടുകാരെയും ദുരിതത്തിലാക്കുകയും
Results 1-10 of 218