Activate your premium subscription today
ഒരാൾ ആക്രമിക്കാനെത്തിയാൽ എല്ലൊടിയാതെ എത്രയും വേഗം രക്ഷപ്പെടാനാവും ആരായാലും ശ്രമിക്കുന്നത്. എന്നാൽ അക്രമിയെ നേരിടാൻ സ്വന്തം എല്ലൊടിച്ച് ആയുധം ഉണ്ടാക്കിയാലോ? ഇതൊരു നാടോടിക്കഥയല്ല. മധ്യ ആഫ്രിക്കൻ മേഖലയിൽ കണ്ടുവരുന്ന ഒരിനം തവളകൾ എതിരാളികളെ ആക്രമിക്കാനും സ്വയം രക്ഷപ്പെടാനും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്
ഇക്വഡോറിൽ പുതിയതായി കണ്ടെത്തിയ തവളയ്ക്ക് ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോയുടെ പേര് നൽകി ഗവേഷകർ. പരിസ്ഥിതി മേഖലയിൽ താരത്തിന്റെ നിർണായക സംഭാവനകൾ കണക്കിലെടുത്താണ് തവളയ്ക്ക് ഫൈലോനാസ്റ്റസ് ഡികാപ്രിയോ (Phyllonastes Dicaprioi) എന്ന് പേരിട്ടത്.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഡാർവിൻ ഇനത്തിൽപ്പെടുന്ന തവളകളെ സംരക്ഷിക്കുന്നതിനായി ആൺ തവളയെ 7000മൈൽ (11265.41കി.മീ) ദൂരത്തേക്ക് മാറ്റിപ്പാർപ്പിച്ചു. 33 കുഞ്ഞുങ്ങളാണ് ഈ ആൺ തവളയ്ക്ക് പിറന്നത്.
കോംബോ എന്ന പാനീയം കുടിച്ചതിനു പിന്നാലെ വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് മെക്സിക്കൻ നടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 33 വയസുള്ള മാർസെല അൽകാസർ റോഡ്രിഗസ് ആണ് തവള വിഷം അടങ്ങിയ പാനീയം കുടിച്ച് മരിച്ചത്.
കേരളമടങ്ങുന്ന പശ്ചിമഘട്ട മലനിരകൾ യുനെസ്കോയുടെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിലാണ് ഉൾപ്പെടുന്നത്. ഒട്ടനവധി ജീവി വർഗങ്ങളുടെ കലവറയാണിവിടം. ഇവയിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് തവളകളുൾപ്പെടുന്ന ഉഭയജീവികൾ.
കഷ്ടപ്പെട്ട് ജോലി ചെയ്യാറുണ്ട്. പക്ഷേ, പെര്‍ഫോമന്‍സ് റിവ്യൂ വരുമ്പോള്‍ തീരെ സ്കോര്‍ ഇല്ല. പെര്‍ഫോമന്‍സ് സ്കോര്‍ കുറയുന്നതുകൊണ്ട് പ്രമോഷനുമില്ല, ശമ്പളവർധനയുമില്ല. പലരും തൊഴിലിടത്തില്‍ നേരിടുന്ന ഒരു പ്രശ്നമാണിത്. നിങ്ങളുടെ ജോലിയുടെ പ്രൊഡക്ടിവിറ്റി അഥവാ ഉൽപാദനക്ഷമതയുടെ കുറവാണ് ഇവിടെ
ലോകത്തിൽ പരിസ്ഥിതി മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്ന ഒരു വിഷയമാണ് അധിനിവേശ സ്പീഷീസുകളെപ്പറ്റി. മറ്റു സ്ഥലത്തു നിന്നുവന്ന് ഒരു അന്യസ്ഥലത്ത് വ്യാപിക്കുന്ന ജീവികളും സസ്യങ്ങളുമാണ് അധിനിവേശ സ്പീഷീസുകൾ.
തവളകളുടെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നതു ജന്തുവിജ്ഞാനീയ പഠനശാഖയ്ക്കു വഴിത്തിരിവാകുമെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെന്നും പറയുകയാണ് ഫ്രോഗ്മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ.എസ്.ഡി.ബിജു (സത്യഭാമ ദാസ് ബിജു). കേരള വന ഗവേഷണ സ്ഥാപനത്തിലെത്തിയതായിരുന്നു യുഎസിലെ ഹാർവഡ് യൂണിവേഴ്സിറ്റി ഓർഗാനിക് ആൻഡ് ഇവല്യൂഷനറി ബയോളജി വിഭാഗത്തിൽ അസോഷ്യേറ്റായ അദ്ദേഹം. ജീവികളെ പ്രത്യേകമായി സംരക്ഷിക്കുന്ന നയത്തിനുപകരം ആവാസവ്യവസ്ഥയെ മൊത്തമായി പരിഗണിക്കുന്ന രീതി വന്നാലേ പശ്ചിമഘട്ടത്തിലെയും മറ്റും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാജ്യത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തവളകൾക്കു കടൽ നീന്തിക്കടക്കാൻ സാധ്യമല്ലാതിരുന്നിട്ടും വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ഒരേ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ കണ്ടെത്തിയ ചില ഇനങ്ങൾ ഇന്ത്യയിലുമുണ്ട്. ഇത്തരം കണ്ടെത്തലുകൾ പ്രധാനമാണ്. ഡോ. എസ്.ഡി. ബിജു സംസാരിക്കുന്നു...
പൂർണമായും വെളുത്ത നിറമുള്ള തവളയെ ഡൽഹി സർവകലാശാലാ ഗവേഷകർ ഉത്തർ പ്രദേശിൽ കണ്ടെത്തി. ഇതാദ്യമായാണ് രാജ്യത്ത് ഇങ്ങനെയൊരു തവളയെ കിട്ടുന്നത്. ഇന്ത്യൻ ബുൾഫ്രോഗ് വിഭാഗത്തിൽപെട്ടതാണ് ഈ തവള. ഹോപ്ലോബാട്രക്കസ് ടൈഗെറിനസ് എന്നാണ് ഇന്ത്യൻ ബുൾഫ്രോഗുകളുടെ ശാസ്ത്രനാമം. ല്യൂഷിസം എന്ന അവസ്ഥയാണ് ഈ തവളകളെ പൂർണമായും
പോളണ്ടിലെ ഒരു വലിയ പ്രകൃതിപരമായ ആകർഷണമാണ് മിലിക്സ് കുളങ്ങൾ. തെക്കുപടിഞ്ഞാറൻ പോളണ്ടിലെ ലോവർ സിലേഷ്യൻ വോയ്വോഡിഷിപ് എന്ന മേഖലയിൽ മിലിക്സ്, സ്മിഗ്രോഡ് പട്ടണങ്ങളുടെ സമീപം സ്ഥിതി ചെയ്യുന്നതാണ് ഈ കുളങ്ങൾ
Results 1-10 of 56