Activate your premium subscription today
വെങ്കിടങ്ങ് ∙ കനോലി കനാലിൽ കടൽച്ചൊറി (ജെല്ലി ഫിഷ്) വ്യാപകമായി. ഇതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. വലയിൽ കുടുങ്ങുന്ന ഇവയ്ക്ക് വിഷമുള്ളതിനാൽ ദേഹത്ത് തട്ടിയാൽ കടുത്ത ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ഉണ്ടാകുന്നു. ഇതുമൂലം മീൻ പിടിക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. കടലിൽ വ്യാപകമായി കാണുന്ന ഇവ
സുവോമി നാഷനൽ പോളർ ഓർബിറ്റിങ് പാർട്നർഷിപ് എന്ന ഉപഗ്രഹം 2018ൽ എടുത്ത ഒരു ചിത്രം വൈറലായി. ആഫ്രിക്കയിലെ മാലി എന്ന രാജ്യത്തിനു മുകളിൽ ജെല്ലിഫിഷിന്റെ ആകൃതിയിൽ ഒരു ഘടന പറന്നുപോകുന്നതാണു ചിത്രത്തിലുള്ളത്
2018 ൽ ഇറാഖിലെ യുഎസ് സൈനികത്താവളത്തിനു മുകളിലൂടെ തെങ്ങിനീങ്ങുന്ന ജെല്ലിഫിഷ് പോലൊരു വസ്തു. സമൂഹമാധ്യമങ്ങളിൽ കൗതുകം പടർത്തിയ വിഡിയോയെക്കുറിച്ച് പല വാദങ്ങളും ഉയരുന്നുണ്ട്. കലാകാരനും സിനിമാസംവിധായകനുമായ ജെറമി കോർബെല്ലാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ഇൻകർഷൻ എന്നു പേരിട്ടിരിക്കുന്ന ബ്ലാക്ക്
ഭൗമോപരിതലത്തിന്റെ 70 ശതമാനത്തോളം സമുദ്രമാണ്. എന്നാൽ സമുദ്രത്തിന്റെ നല്ലൊരു ഭാഗം പര്യവേക്ഷണം നടന്നിട്ടില്ലാത്ത മേഖലയാണ്. സമുദ്രത്തിന്റെ പരിസ്ഥിതി ആരോഗ്യം കൂട്ടാനായി സമുദ്രാന്തർഭാഗത്തു പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അത്യാവശ്യമാണ്. എന്നാൽ ഇന്നുപയോഗിക്കുന്ന ഇത്തരം
വിഴിഞ്ഞം ∙ മറൈൻ അക്വേറിയത്തിൽ തലകീഴായി നീന്തുന്ന ആകർഷക ജെല്ലി മത്സ്യം അതിഥിയായി എത്തി. വാഴപ്പഴം പോലെ തോന്നിക്കുന്ന ബനാന റാസ്, ഏഴു കിലോ ഗ്രാം വലുപ്പമുള്ള ചെമ്പല്ലി, ഒരു മീറ്ററോളം നീളമുള്ള പാൽ സ്രാവ് എന്നിവയും കാണികളെ കാത്തിരിക്കുന്നു. ഓണ നാളുകളിൽ കടൽജീവി കാഴ്ചകളെ ആകർഷകമാക്കാനായി അപൂർവ ഇനം നക്ഷത്ര
മരണമില്ലാതെ ദശലക്ഷക്കണക്കിന് വർഷങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിപ്പേരാണ്. അതിനുവേണ്ടി വിശ്വാസത്തെയും ആധുനിക ശാസ്ത്രത്തെയും കൂട്ടുപിടിച്ച് അവർ നടത്തുന്ന പരീക്ഷണങ്ങളൊന്നും വിജയം കണ്ടിട്ടില്ല. എന്നാൽ ജല്ലിഫിഷുകൾക്ക് മരണത്തെ തോൽപ്പിക്കാനാകും. ദിനോസറുകളുടെ കാലഘട്ടത്തിൽ
വിഴിഞ്ഞം ∙ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിനു കീഴിലെ മറൈൻ അക്വേറിയത്തിൽ വീണ്ടും അത്യപൂർവ മത്സ്യ ഇനത്തെ ലഭിച്ചു. തലകീഴായി കിടക്കുന്ന അപൂർവ ഇനം ജെല്ലി മത്സ്യത്തെ ലഭിച്ചതിനു പിന്നാലെയാണ് ഓറഞ്ച് നിറത്തിലുള്ള ഒരു ജോഡി മത്സ്യത്തെ കഴിഞ്ഞ ദിവസം കിട്ടിയത്. ഗോബി വിഭാഗത്തിൽപ്പെട്ട മത്സ്യ ഇനമാണെന്ന്
യുകെയിലെ വെൽഷ് തീരത്തടിയുന്നത് അപകടകാരികളായ ജെല്ലിഫിഷുകൾ. ഇവയുടെ കുത്തേറ്റാൽ അതികഠിനമായ വേദനയുണ്ടാകും. താപനില ഉയർന്നതാണ് ഇവ തീരത്തടിയാൽ കാരണമെന്ന് ഗവേഷകർ വ്യക്തമാക്കി. ന്യൂപോർട്ട് ബീച്ചിലും പെമ്പ്രൂക്ക്ഷെയർ തീരത്തുമാണ് ഇവയെ കണ്ടെത്തിയത്. ബീച്ചിലെത്തുന്നവർ ഇത്തരം ജെല്ലിഫിഷുകളിൽ നിന്ന് അകലം
പള്ളുരുത്തി∙ കൊച്ചിയിലെ കായലുകളിലേക്ക് കടൽച്ചൊറി (ജെല്ലി ഫിഷ്) എത്തി തുടങ്ങി. പോളപ്പായൽ സൃഷ്ടിച്ച ദുരിതത്തിൽ നിന്നു കരകയറുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കു കടൽച്ചൊറിയുടെ വരവു കൂനിന്മേൽ കുരുവായിരിക്കുകയാണ്. തോപ്പുംപടി, അരൂർ, ഇടക്കൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, കല്ലഞ്ചേരി, കുതിരക്കൂർകരി തുടങ്ങിയ
ഓസ്ട്രേലിയയിലെ ബീച്ചുകൾക്ക് ഭീഷണിയായി ബ്ലൂബോട്ടിലുകൾ. ആയിരക്കണക്കിന് ബ്ലൂബോട്ടിലുകളാണ് ബീച്ചുകളിൽ ചത്തുതീരത്തടിയുന്നത്. ഇതേ തുടർന്ന് കടലിൽ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പും അധികൃതർ നൽകിക്കഴിഞ്ഞു. ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിലാണ് ബ്ലൂബോട്ടിലുകള് ധാരാളമായി
Results 1-10 of 26