Activate your premium subscription today
തുറവൂർ∙ പട്ടണക്കാട് പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. പട്ടണക്കാട്–ആറാട്ട്വഴി റോഡ് 500 മീറ്ററോളം ഭാഗത്ത് മുട്ടൊപ്പം വെള്ളമാണ്.വാഹനങ്ങൾക്ക് ഇതുവഴി പോകാൻ സാധിക്കുന്നില്ല. വെട്ടയ്ക്കൽ ഭാഗത്തുള്ളവർക്കു പട്ടണക്കാട്, പൊന്നാംവെളി എന്നിവിടങ്ങളിൽ എത്തണമെങ്കിൽ 8 കിലോമീറ്ററോളം കണ്ടമംഗലം
അസം, അരുണാചൽപ്രദേശ്, മിസോറം, മേഘാലയ, മണിപ്പുർ, ത്രിപുര സംസ്ഥാനങ്ങളിൽ 5 ദിവസമായി കനത്ത മഴ തുടരുകയാണ്. 36ലധികം പേർക്ക് ജീവൻ നഷ്ടമായി. അസമിലെ 22 ജില്ലകളിലായി 5.35 ലക്ഷം പേർ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരാണ്.
ന്യൂഡൽഹി ∙ വിദേശ സംഭാവന നേരിട്ടു സ്വീകരിക്കാൻ മഹാരാഷ്ട്രയ്ക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ 2018ൽ കേരളത്തോടു കാട്ടിയതു വിവേചനമെന്നു പാർലമെന്റ് രേഖകൾ വ്യക്തമാക്കുന്നു. പ്രളയക്കെടുതിയിൽപെട്ട കേരളത്തിനു പല രാജ്യങ്ങളുടെയും സഹായവാഗ്ദാനമുണ്ടെന്ന ബോധ്യത്തോടെയായിരുന്നു കേന്ദ്രം ഇതിനു തടസ്സം നിന്നത്. 2018 ഡിസംബർ 11നു കേന്ദ്രം പാർലമെന്റിൽ നൽകിയ മറുപടിയിൽ ഇതു വ്യക്തമാണ്.
കോട്ടയം ∙ കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. ക്യാംപ് അവസാനിക്കുന്ന ദിവസമായിരിക്കും ഈ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തുക.
എടക്കര∙ ചാലിയാറിൽ വെള്ളം നിറഞ്ഞതോടെ ആറിനക്കരെ വനത്തിനുള്ളിലെ 4 ഊരുകളിലായി 134 കുടുംബങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടാനാവാതെ കഴിയുന്നത്. മുണ്ടേരി ഇരുട്ടുകുത്തിക്കടവിൽ ചങ്ങാടത്തിലൂടെയാണ് ഇവർ ഇക്കരെ എത്തിയിരുന്നത്.ചാലിയാറിൽ വെള്ളം ഉയർന്നതിനു പുറമേ കടവിൽ ശക്തമായ കുത്തൊഴുക്കുമുണ്ട്. ഒറ്റപ്പെട്ട മുണ്ടേരി
കോട്ടയം ∙ ഈ മഴക്കാലത്ത് കേരളം പരീക്ഷിക്കുന്നതു പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി കണ്ടെത്താനുള്ള ‘കവചം’ സംവിധാനം. കേരള വാണിങ്സ് ക്രൈസിസ് ആൻഡ് ഹസാഡ്സ് മാനേജ്മെന്റ് സിസ്റ്റം (കവചം) എന്ന ഈ സോഫ്റ്റ്വെയറിന് 70 കോടി രൂപയാണു ചെലവ്. കഴിഞ്ഞവർഷം മാർച്ചിൽ പദ്ധതി പൂർത്തിയായെങ്കിലും ഈ മൺസൂണിലാണു ദുരന്തപ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തനം തുടങ്ങിയത്.
കുമ്പളം ∙ നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു നടത്തിയ മണ്ണടിച്ചു നികത്തൽ ആശങ്കപ്പെട്ടതു പോലെ തന്നെ കുമ്പളത്തെ വെള്ളക്കെട്ടിലാക്കി. 15,16,17,18 വാർഡുകളിലാണ് കൂടുതൽ ദുരിതം. റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒട്ടേറെ തോടുകളും കാനകളുമാണ് നികത്തിയത്. നികത്തുമ്പോൾ വെള്ളം ഒഴുകി പോകാനുള്ള സംവിധാനം
തിരുവനന്തപുരം ∙ പ്രളയ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ കേരളത്തെ കുറ്റപ്പെടുത്താൻ യുഡിഎഫ് കേന്ദ്രസർക്കാരിനൊപ്പം ചാരിനിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂർ ∙12 മണിക്കൂർ നിർത്താതെ മഴ. ഇടയ്ക്കത് പെരുമഴയായി മാറി. തോടുകൾ നിറഞ്ഞു, കിണറുകൾ താഴ്ന്നു. ചില കിണറുകളിൽ വെള്ളം താഴ്ന്നു.ഗുരുവായൂരിലും പരിസരത്തും തിങ്കൾ രാത്രി 8 മുതൽ ഇന്നലെ രാവിലെ 8 വരെ പെയ്ത തോരാമഴയിൽ നാശനഷ്ടങ്ങളേറെ. ചൊവ്വല്ലൂർ പടിയിൽ ഫ്രോണ്ടിയർ തോട് നന്നാക്കാൻ തോട്ടിൽ നിർത്തിയിട്ടിരുന്ന
അടിമാലി ∙ പ്രളയത്തിൽ തകർന്ന പെരുമ്പൻകുത്ത് ആറാംമൈൽ– അൻപതാം മൈൽ റോഡിൽ നാട്ടുകാർക്ക് ദുരിത യാത്ര. 2018ൽ ഉണ്ടായ പ്രളയത്തിലാണ് റോഡ് തകർന്നത്. മാങ്കുളത്തെ ഏക സർക്കാർ സ്കൂൾ പ്രവർത്തിച്ചുവരുന്ന ചിക്കണാംകുടി, കള്ളക്കുട്ടികുടി, സുബ്രഹ്മണ്യൻകുടി, സിങ്കുകുടി തുടങ്ങി 4 ആദിവാസി സങ്കേതങ്ങളിലേക്കും 3 വാർഡുകളിലെ
Results 1-10 of 806