Activate your premium subscription today
‘ഡീ എക്സ്റ്റിങ്ഷൻ’ അഥവാ ‘റീസറക്ഷൻ ബയോളജി’ ഇന്നത്തെ ജൈവസാങ്കേതികവിദ്യകളിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. വംശനാശം സംഭവിച്ചു ഭൂമിയിൽനിന്ന് അപ്രത്യക്ഷരായ ജീവജാലങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണിത്. മാമ്മത്ത്, ടാസ്മാനിയൻ ടൈഗർ, മക്ലിയേഴ്സ് റാറ്റ് തുടങ്ങി അനേകം ജീവികളെ തിരികെയെത്തിക്കാൻ ഗവേഷണം തകൃതിയാണ്.
യുഎസിലെ സെൻട്രൽ ടെക്സസിൽ 40000 വർഷം പഴക്കമുള്ള മാമ്മത്ത് തലയോട്ടി കണ്ടെത്തി. ഹിൽസ്ബറോയിലുള്ള ടെക്സസ് ത്രൂ ടൈം ഫോസിൽ മ്യൂസിയത്തിലാണ് കൊളംബിയൻ വിഭാഗത്തിലുള്ള മാമ്മത്തിന്റെ തലയോട്ടി കണ്ടെത്തിയത്. ടെക്സസിലെ എല്ലിസ് കൺട്രിയിൽ നിന്നാണു തലയോട്ടി കിട്ടിയത്.
റഷ്യയിലെ സൈബീരിയൻ മേഖല വംശനാശം സംഭവിച്ച ജീവികളുടെ അത്യപൂർവശേഖരമുള്ള മേഖലയാണ്. പുരാതന കാലത്ത് ജീവിച്ചിരുന്ന കടുവകളും, ചെന്നായ്ക്കളും മുതൽ മാമത്തുകൾ വരെയുള്ള ജീവികളുടെ കേട് വരാത്ത ശരീരങ്ങൾ ഇപ്പോഴും സൈബീരിയയിലെ പെർമാഫ്രോസ്റ്റ് മേഖലയിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുകയാണ്.
വംശനാശം സംഭവിച്ച ദിനോസറുകളെ വീണ്ടും ഭൂമിയിലേക്ക് തിരികെയെത്തിക്കാൻ ശാസ്ത്രജ്ഞർ നടത്തുന്ന ശ്രമങ്ങൾ ജുറാസിക് പാർക്ക് എന്ന ചിത്രത്തിലൂടെ നാം കണ്ടതാണ്. അങ്ങനെയൊക്കെ യഥാർഥത്തിൽ നടക്കുമോ? ഫോസിൽ ഉപയോഗിച്ച് ഒരു ജീവിയെ സൃഷ്ടിക്കുക എന്നത് സിനിമയിൽ മാത്രമല്ലേ നടക്കൂയെന്ന് ചിന്തിച്ചവരാണ് ഏറെയും.
ടെക്സസ് ∙ ടെക്സസിൽ കൂറ്റൻ വൂളി മാമോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
പതിനായിരം വർഷങ്ങൾക്ക് മുൻപ്. അന്ന് ഭൂമിയിലെ തന്നെ ഏറ്റവും വലിയ കരജീവികളിലൊന്നായ മാമ്മത്തുകളുടെ സ്ഥിതി പ്രതിസന്ധിയിലാകുകയായിരുന്നു. ഒരു കൂട്ടം വൂളി മാമ്മത്തുകൾ സൈബീരിയൻ തീരത്തുനിന്ന് അകലെയുള്ള റാംഗൽ ദ്വീപിൽ അകപ്പെട്ടു. മാമ്മത്തുകൾ മറ്റെല്ലായിടത്തും വംശനാശം വന്ന് ഒടുങ്ങിയപ്പോഴും ദ്വീപിലുള്ളവ
നമ്മളാരും കണ്ടിട്ടില്ലെങ്കിലും ഡോഡോ എന്ന പക്ഷി ലോകപ്രശസ്തമാണ്. മൗറീഷ്യസിലുണ്ടായിരുന്ന ഈ പക്ഷി വംശനാശം വന്നു പൂർണമായും നശിച്ച പക്ഷികളിലൊന്നാണ്. വംശനാശത്തിന്റെ പ്രതീകം എന്നു പറയാവുന്ന പക്ഷികളിലൊന്ന്
മാമ്മോത്തുകളെ തിരികെ ഭൂമിയിൽ കൊണ്ടുവരാനുള്ള വിവാദപദ്ധതിക്ക് ഒരു നാഴികക്കല്ല്. ഏഷ്യൻ ആനകളിൽ നിന്നും ശേഖരിച്ച വിത്തുകോശങ്ങൾ പ്രോഗ്രാം ചെയ്യാൻ സാധിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാമ്മോത്ത്- ആന സങ്കരജീവിക്ക് മാമ്മോത്തിനെപ്പോലെ കട്ടി രോമക്കുപ്പായവും മറ്റു സവിശേഷതകളും
ഫിലഡൽഫിയ ∙ പതിനായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുൻപ് വംശനാശം സംഭവിച്ച മൃഗത്തിന്റെ 7 അടി നീളമുള്ള കൊമ്പ് പല്ലുകള്‍, തോളെല്ല്, വാരിയെല്ല് അടക്കം ഇരുപതില്‍പ്പരം ശരീരഭാഗങ്ങള്‍ അമേരിക്കയിലെ നോര്‍ത്ത് ഡെക്കോഡ, ബ്യൂല കല്‍ക്കരി ഖനിക്ക് സമീപത്ത് കണ്ടെത്തി.
ഏഴടിയിലധികം നീളം, അതായത് ഒരു മനുഷ്യന്റെ പൊക്കത്തേക്കാൾ കൂടുതൽ.പറഞ്ഞുവരുന്നത് ഒരു മാമ്മോത്ത് കൊമ്പിനെക്കുറിച്ചാണ്.യുഎസിലെ നോർത്ത് ഡക്കോട്ടയിലാണ് ഈ മാമ്മോത്ത് കൊമ്പ് കുഴിച്ചെടുത്തത്. ഖനിത്തൊഴിലാളികളാണ് ഇതു കണ്ടെത്തിയത്. ഇതിനൊപ്പം ഇരുപതോളം അസ്ഥികളും കണ്ടെത്തി. പതിനായിരം വർഷം മുൻപ് മൺമറഞ്ഞ
Results 1-10 of 19