Activate your premium subscription today
മാജിക് മഷ്റൂമുമായി ബന്ധപ്പെട്ട് അടുത്തിടെ കോടതി ഒരു പരാമർശം നടത്തിയത് വലിയ മാധ്യമ ശ്രദ്ധ നേടി. സിലോബൈസിൻ മഷ്റൂം എന്നറിയപ്പെടുന്ന ഇവ സിലോസൈബിൻ എന്ന ലഹരിയുണ്ടാക്കുന്നവയാണ്.
പയ്യന്നൂർ കോളജിലെ ബോട്ടണി ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ സിലബസിന്റെ ഭാഗമായാണു കൂൺ ഉൽപാദനത്തെക്കുറിച്ചു പഠിക്കുന്നത്. പഠന പ്രവർത്തനത്തിന്റെ ഭാഗമായി കൂണും വിത്തും ഉൽപാദിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് അതിലൊരു വിൽപന സാധ്യത ഉണ്ടല്ലോയെന്നു ബോട്ടണി അധ്യാപിക ഡോ. പി.സി.ദീപമോൾക്കു തോന്നിയത്. ടീച്ചറിന്റെ ആശയം
നടന്നു പോകുന്നതിനിടെ പെട്ടെന്ന് മണ്ണിനടിയിൽ നിന്നും എത്തിപ്പിടിക്കാനെന്ന മട്ടിൽ പുറത്തേക്കു വരുന്ന ചുവന്ന നീണ്ട വിരലുകൾ. ഒപ്പം അഴുകിയ ജഡത്തിന്റെ തളംകെട്ടി നിൽക്കുന്ന ദുർഗന്ധവും. മനക്കട്ടി ഇല്ലാത്തവരാണെങ്കിൽ ഈ ഒരൊറ്റ കാഴ്ചയിൽ ബോധം പോകുമെന്ന് ഉറപ്പ്.
വീട്ടാവശ്യത്തിനും സംരംഭമായും കൂൺകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമഗ്ര വഴികാട്ടിയായി സെമിനാർ. മലയാള മനോരമ കർഷകശ്രീയും ചേർത്തല എരമല്ലൂരിലെ കൂൺഫ്രഷ് ഫാമും ചേർന്നു നടത്തുന്ന സെമിനാറും കൂൺകൃഷി പരിശീലനവും നയിക്കുന്നത് പ്രമുഖ കൂൺ സംരംഭക ഷൈജി തങ്കച്ചന്. ഈ മാസം 20നു കോട്ടയം കെകെ റോഡിനു സമീപമുള്ള മലയാള
കൂൺകൃഷി Part-2 കൂൺകൃഷി ചെയ്യാൻ മാധ്യമമായി മുൻപ് വൈക്കോലായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ വാണിജ്യക്കൃഷിയിൽ കൂടുതലായി ഉപയോഗിക്കുന്നത് റബറിന്റെ അറക്കപ്പൊടിയാണ്. മില്ലിൽനിന്ന് കാലതാമസമില്ലാതെ അറക്കപ്പൊടി ശേഖരിക്കുകയും അത് വൈകാതെതന്നെ അണുനശീകരണം നടത്തണം. അല്ലാത്തപക്ഷം പൊടിയിൽ ഫംഗസ് വളർന്ന്
ഭാരതീപുരം∙ ഒായിൽ പാം ഫാക്ടറിയിൽ എണ്ണ എടുത്ത ശേഷം തോട്ടത്തിൽ ഉപേക്ഷിക്കുന്ന പനങ്കുല ചണ്ടിക്കൂനകളിൽ മുളയ്ക്കുന്ന കൂണുകൾ ശേഖരിക്കാൻ തിരക്ക്. ഭക്ഷ്യയോഗ്യമായ ഗുണമേന്മയുള്ള കൂണുകൾ വിപണിയിൽ നിന്നു വാങ്ങണമെങ്കിൽ നല്ല വില കൊടുക്കണം. ഒരു മണിക്കൂർ ആയാസപ്പെട്ടാൽ 2 കിലോ കൂൺ എങ്കിലും ചണ്ടിക്കൂനകൾ ഇളക്കി മറിച്ചു പറിച്ചെടുക്കാം. ചിലർ പുറത്തു വിൽപനയും നടത്താറുണ്ട്. തോട്ടത്തിൽ ഉപേക്ഷിക്കുന്ന പനങ്കുല ചണ്ടികൾ ആവശ്യക്കാർ എത്തി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുകയാണു പതിവ്. ശക്തമായൊന്നു മഴ പെയ്ത ശേഷം നല്ലൊരു ചൂടൊന്നടിച്ചാൽ ചണ്ടിക്കൂനകളിൽ കൂണുകൾ മുളയ്ക്കും.
കൂണിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ആർക്കും സംശയമില്ല. അതിന്റെ സവിശേഷമായ രുചിയും ഇഷ്ടപ്പെടുന്നവരാണ് നല്ല പങ്കും. എന്നിട്ടുമെന്താണ് കടയിൽനിന്നു കൂണു വാങ്ങാൻ പലരും മടിക്കുന്നത്. ഒറ്റക്കാരണമേയുള്ളൂ; പഴകിയോ എന്ന പേടി. എന്നാൽ, കൂൺകർഷകർ എല്ലാവരും ഇക്കാര്യത്തിൽ തികഞ്ഞ ഉത്തരവാദിത്തമുള്ളവരെന്നു പറയുന്നു കൂൺകർഷക
രാജപുരം∙വിവിധ തരം കൂണുകളുടെ ആവാസ കേന്ദ്രമായി റാണിപുരം വനമേഖല. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലും രൂപത്തിലുമുള്ള കൂണുകളാണ് റാണിപുരം വനത്തിലുള്ളത്. കഴിഞ്ഞ ദിവസം വനം വകുപ്പ് കാസർകോട് ഡിവിഷൻ, മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റി എന്നിവ ചേർന്ന് നടത്തിയ സർവേയിലാണ് കൂണുകളുടെ വൈവിധ്യം കണ്ടെത്തിയത്. മനുഷ്യർക്ക്
രാജപുരം ∙ രാത്രിയിൽ പച്ച വെളിച്ചം പൊഴിക്കുന്ന ബയോലൂമിനസെന്റ് (ജൈവ ദീപ്തി) അത്യഅപൂർവ കൂണുകൾ റാണിപുരം വനത്തിൽ കണ്ടെത്തി. രാസ പ്രവർത്തനത്തിലൂടെ പ്രകാശം ഉൽപാദിപ്പിക്കുന്ന പ്രതിഭാസമാണ് ബയോലൂമിനസെൻസ്. ഇലക്ട്രിക് കൂണുകളെന്നും ഇതിനു വിളിപ്പേരുണ്ട്. ഫൈലോബൊളീറ്റസ് മാണിപ്പുലാരിസ് കൂണുകൾ (Filoboletus
ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ പരീക്ഷണ, നിരീക്ഷണങ്ങൾക്കായി പോയ ഒരു കൂട്ടം ശാസ്ത്രജ്ഞർ വിചിത്രമായ ഒരു കാഴ്ച കണ്ട് അമ്പരന്നു. അവിടെ അവർ ഒരുകൂട്ടം തവളകളെ കണ്ടു. അവയിലൊന്നിന്റെ മുതുകിൽ ഒരു കൂൺ മുളച്ചിരിക്കുന്നു! പശ്ചിമഘട്ട താഴ്വരകളിൽ തവളകൾ, ഉരഗജീവികൾ എന്നിവയുടെ നിരീക്ഷണത്തിനായി പോയ
Results 1-10 of 18