Activate your premium subscription today
കഴിഞ്ഞ ദിവസം ഏകദേശം 11 മണിയോടുകൂടിയാണ് രാമങ്കരി വെറ്ററിനറി സർജനായ ഡോ. വിബിൻ കൈമളിന് മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി നടുവിലെ പറമ്പ് വീട്ടിൽ സൗമേഷിന്റെ ഫോൺ വിളിയെത്തുന്നത്. തന്റെ വീട്ടിൽ വളർത്തുന്ന ബാർബാറി ഇനത്തിൽപ്പെട്ട ആടു പ്രസവിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
രണ്ടു പതിറ്റാണ്ടു കാലത്തെ വെറ്ററിനറി ചികിത്സ കാലത്തിനിടയിൽ ഒട്ടനവധി പേവിഷബാധ കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലത് നായകളിലാവും, ചിലത് പശുക്കളിൽ, ചിലത് ആടുകളിൽ... ചിലപ്പോഴൊക്കെ മൃഗങ്ങളിലെ ലക്ഷണങ്ങൾ ഉടമകളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്. കുറേ ദിവസമായി നായ ഭക്ഷണം കഴിക്കുന്നില്ല
അരുമ മൃഗങ്ങളുടെ ലോകം ഇന്ന് നായ, പൂച്ച എന്നിവകളിൽ മാത്രം ഒതുങ്ങുന്നില്ല. ലക്ഷങ്ങൾ വിലയുള്ള വിദേശ ഇനം അരുമ മൃഗങ്ങൾ ഇന്ന് നമുക്കു സുപരിചിതരാണ്. വിവിധതരം ഉരഗങ്ങൾ, സസ്തനികൾ, വർണചാരുതയുള്ള വലുതും ചെറുതുമായ പക്ഷികൾ, വിവിധതരം ആമകൾ, മത്സ്യങ്ങൾ എന്നിവയെല്ലാം ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. പോക്കറ്റിൽ ഒതുങ്ങുന്ന
ചില വേർപിരിയലുകൾ വലിയ വേദനയുണ്ടാക്കും. അത് മനുഷ്യനായാലും മൃഗമായാലും. അത്തരം ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് പെപ്പ എന്ന പെൺനായയുടേത്. കായംകുളത്തെ പേരും പ്രശസ്തിയുമുള്ള കുടുബത്തിന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു പെപ്പ. SPMS ബസുകൾ, CN ലോഡ്ജ് എന്നിവയുടെ ഉടമസ്ഥരായ സുരേഷും ഭാര്യയും രണ്ടു പെൺമക്കളും
വീടിനുള്ളിൽ അരുമയായി വളർത്താവുന്ന പശുക്കള്‍! നായ്ക്കളെയും പൂച്ചകളെയുംപോലെ അടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ കയറിയിറങ്ങുന്ന ചെറുപൂവാലികള്‍! ഇരിക്കുമ്പോൾ മടിയിൽ എടുത്ത് ഓമനിക്കാം! അരുമയായി വളരുമ്പോൾ തന്നെ 1.5 ലീറ്റർ പാൽ ചുരത്താൻ കൂടി അവയ്ക്കു കഴിയുമെങ്കിലോ? ഫ്ലാറ്റുകളിൽ പോലും കിച്ചൺ ഫ്രഷ് പാൽ
കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന വെറ്ററിനറി ഡോക്ടർമാരാണ് ഡോ. സജി, ഡോ. സജിത് സാം, ഡോ. വി.ഡി.അനിൽ കുമാർ, ഡോ. ബിന്നി സാം എന്നിവർ. പ്രയാസമേറിയ പ്രസവം, സിസേറിയൻ തുടങ്ങിയ കാര്യങ്ങളിലൊക്കെ പരസ്പരം സഹായിക്കുകയും സങ്കീർണമായ ചികിത്സകളൊക്കെ ഇവർ ഒന്നിച്ച് സംഘമായി ചെന്നു പരിശോധിച്ച് ചികിത്സിക്കാറുമുണ്ടായിരുന്ന
ഫ്ലാറ്റിൽ അരുമകളെ വളർത്തുന്ന ഒട്ടേറെ പേരുണ്ടെങ്കിലും അവയ്ക്ക് പ്രത്യേക കളിസ്ഥലമില്ലാത്തത് മിക്ക ഉടമകളും നേരിടുന്ന വെല്ലുവിളിയാണ്. മുറിയിലും ലീഷിലും ആയിരിക്കുന്ന അരുമകൾക്ക് പ്രത്യേക കളിസ്ഥലമൊരുക്കി മാതൃകയായിരിക്കുകയാണ് കൊച്ചി ഇടപ്പള്ളി ചെർണല്ലൂരിലെ സ്കൈലൈൻ സിനർജി. അപ്പാർട്ട്മെന്റ് കെട്ടിടത്തിലുള്ള
മൂന്നു പതിറ്റാണ്ടത്തെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന തങ്ങളുടെ സന്തോഷവും വ്യായാമവുമെല്ലാം അരുമ, പൂന്തോട്ട പരിപാലനമെന്നു പറയുന്നു കോട്ടയം അയർക്കുന്നം തൈപ്പറമ്പിൽ എസ് ഭവനിൽ ടി.സി.ചാക്കോയും ഭാര്യ ശോശാമ്മയും. വിദേശത്തുനിന്ന് 10 വർഷം മുൻപു നാട്ടിൽ എത്തിയപ്പോൾ വീടിനുള്ളിൽ ഒരു
പ്രായമായവരിലെ ഓര്‍മക്കുറവും അരുമമൃഗങ്ങളുമായുള്ള സാമീപ്യവും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നു കണ്ടെത്താൻ അമേരിക്കയിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോളജി വിഭാഗത്തില്‍ ഈയിടെ ഒരു ഗവേഷണം നടന്നു. 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള എണ്ണായിരത്തോളം
ഓമന മൃഗങ്ങളെ മുതൽ ഉരഗങ്ങളെ വരെ ചികിത്സിക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണ് വെറ്ററിനറി ഡോക്ടർമാർ. അതുകൊണ്ടുതന്നെ അവരുടെ സർവീസ് കാലഘട്ടത്തിൽ ഒരുപാട് നർമ മുഹൂർത്തങ്ങളിലൂടെ അവർ കടന്നു പോയിട്ടുണ്ടാകും. അങ്ങനെ ഒരു അനുഭവകുറിപ്പാണ് എനിക്കു പറയാനുള്ളത്. ഞാൻ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സേവനം
Results 1-10 of 741