Activate your premium subscription today
ചെത്തുകടവ് ∙ ചെറുപുഴയിൽ വെള്ളത്തിനു നിറ വ്യത്യാസം എന്ന പരാതിയെ തുടർന്ന് സിഡബ്ല്യുആർഡിഎം വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സാംപിളുകൾ ശേഖരിച്ചു. വാട്ടർ ക്വാളിറ്റി ഡിവിഷൻ ശാസ്ത്രജ്ഞരായ ഡോ.ടി.ആർ.രശ്മി, ഡോ.കെ.മകേഷ് എന്നിവരുടെ നേതൃത്വത്തിലാണു വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചത്.ചെറുപുഴയിൽ
ഏലൂർ ∙ പെരിയാർ മലിനീകരണത്തിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായ കുഴിക്കണ്ടം തോട്ടിൽ ഒരു മാസമായി മാലിന്യം നിറഞ്ഞൊഴുകുന്നു. ചില ദിവസങ്ങളിൽ കറുത്തും ചില ദിവസങ്ങളിൽ വെളുത്തും മറ്റു ചില ദിവസങ്ങളിൽ വ്യത്യസ്ത നിറങ്ങളിലുമാണു കുഴിക്കണ്ടം തോട് പെരിയാറിലേക്ക് ഒഴുകുന്നത്.മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താൻ മലിനീകരണ
കായംകുളം∙ നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ജലമൊഴുക്കിൽ നിർണായക സ്ഥാനമുള്ള മുണ്ടകത്തിൽ തോട്ടിൽ മാലിന്യം കുന്നുകൂടി പ്രദേശം പകർച്ച വ്യാധി ഭീഷണിയിൽ. കായംകുളം കായലിൽ നിന്നു വേലിയേറ്റ സമയത്താണ് വൻതോതിൽ മാലിന്യങ്ങൾ മുണ്ടകത്തിൽ തോട്ടിന്റെ കണ്ണമ്പള്ളി ഭാഗത്ത് എത്തുന്നത്. കൂടാതെ തോട്ടിൽ മാലിന്യം
ഈരാറ്റുപേട്ട ∙ വേനൽമഴ പെയ്തതോടെ മീനച്ചിലാറ്റിൽ മാലിന്യ നിക്ഷേപം വർധിക്കുന്നു. മഴ പെയ്തതോടെ ആറിനു തീരത്തു കിടന്നിരുന്ന മാലിന്യം മുഴുവൻ ഒഴുകി സമീപത്തുള്ള തടയണകളിൽ അടിഞ്ഞു കൂടുകയാണ്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ തടവനാൽ തടയണയിൽ പ്ലാസ്റ്റിക് മാലിന്യവും ഡയപ്പറും അടിഞ്ഞുകൂടിയിരുന്നു. ഇത്തവണയും മാറ്റമില്ല.
ചെറുവണ്ണൂർ ∙ മധുരബസാർ അറളായി തോട്ടിൽ ഒഴുകുന്നത് മലിനജലം. കരി നിറത്തിലുള്ള വെള്ളം വ്യാപിച്ച തോട്ടിൽ നിന്നു ദുർഗന്ധം രൂക്ഷം. മധുരബസാർ അഡ്രസ് ടർഫ് പരിസരത്താണ് തോട്ടിൽ മലിനീകരണം രൂക്ഷമായുള്ളത്. കാറ്റിൽ ദുർഗന്ധം വമിക്കുന്നതിനാൽ കടുത്ത ആശങ്കയിലാണ് പരിസരവാസികൾ. കഴിഞ്ഞ 2 ആഴ്ചയായി വെള്ളത്തിനു നിറ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും രൂക്ഷമായ ഗന്ധം തുടങ്ങിയിട്ടു ഒരാഴ്ചയായി. തോട്ടിലേക്ക് മാലിന്യം എത്തുന്നതിന്റെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാർ കോർപറേഷൻ അധികൃതർക്ക് പരാതി നൽകി.
പേട്ട ∙ അങ്ങാടി പഞ്ചായത്തിന്റെ പരിധിയിലുള്ള പുളിമുക്ക് തോട്ടിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ. ഇത്തരക്കാര പിടികൂടാനുറച്ച് പഞ്ചായത്ത്. ഇതിനു മുന്നോടിയായി തോട്ടിൽ തള്ളിയ മാലിന്യം നീക്കുന്ന പണി തുടങ്ങി.മാലിന്യ മുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പുളിമുക്ക് തോട്ടിലെ മാലിന്യം നീക്കാൻ പഞ്ചായത്ത്
പുന്തല ∙ ആരോഗ്യവകുപ്പ് നടപടി വകവയ്ക്കാതെ ഓടയിലേക്കു ശുചിമുറി മാലിന്യം തള്ളുന്നത് തുടരുന്നു.കൊല്ലകടവ് –കുളനട റോഡരികിൽ പുന്തല കക്കട ജംക്ഷനിലെ ഓടയിലേക്കാണ് ശുചിമുറികളിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നത്.ചില വീടുകളിലെ ശുചിമുറികളിൽ നിന്നുള്ള മലിനജലക്കുഴൽ ഓടയിലേക്കു തുറക്കുന്ന തരത്തിലാണ്. ഇതിനെതിരെ പല തവണ
കരുവഞ്ചാൽ ∙ പുഴകളിലെ ഒഴുക്ക് നിലയ്ക്കാറായ സമയത്ത് കരുവഞ്ചാൽ ടൗണിലെ ബഹുനില കെട്ടിടത്തിൽനിന്ന് മലിനജലം സമീപത്തെ പുഴയിലേക്ക് ഒഴുകിയെത്തുന്നു.ഇതിനെതിരെ പുഴസംരക്ഷണ സമിതി രംഗത്തെത്തി. ഒട്ടേറെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന കെട്ടിടമാണിത്. ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് സഞ്ചിയും മറ്റും
കായംകുളം∙ കരിപ്പുഴ തോട്ടിൽ എരുവ കോയിക്കൽപടിക്കൽ ഭാഗത്തു വൻതോതിൽ മാലിന്യം കെട്ടിക്കിടക്കുന്നതു ജനജീവിതത്തെ ദുസ്സഹമാക്കുന്നു.അസഹനീയമായ ദുർഗന്ധം മൂലം പരിസരവാസികൾ ദുരിതം അനുഭവിക്കുകയാണ്.രാത്രിയിൽ ഇറച്ചിമാലിന്യങ്ങൾ ചാക്കുകളിലാക്കിയാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഇറച്ചി അവശിഷ്ടങ്ങൾ, പച്ചക്കറി മാലിന്യം, പോള
ഹരിപ്പാട് ∙ ചെറുതന പഞ്ചായത്തിലെ കന്നുചാൽ പൊതുവേൽ– ചങ്ങാരപ്പള്ളിച്ചിറ തോട്ടിൽ ഒഴുക്ക് നിലച്ച് മാലിന്യം കെട്ടിക്കിടക്കുന്നു. അൻപതിൽപരം കുടുംബങ്ങൾ ആശ്രയിക്കുന്ന തോട്ടിലെ വെള്ളമാണ് മലിനമായി കിടക്കുന്നത്. വേനൽ കടുത്തതോടെ നീരൊഴുക്ക് തടസ്സപ്പെട്ട് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് തോട്. പമ്പയാറും
Results 1-10 of 192