Activate your premium subscription today
കണ്ണൂരിൽ കോടതി സീൽചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് രണ്ട് ദിവസത്തിനുശേഷം മോചനം. ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിലാണ് കുരുവി കുടുങ്ങിയത്.
ഒരുകാലത്ത് വീട്ടുമുറ്റങ്ങളിലും തൊടികളിലുമൊക്കെ നിത്യേന നമ്മൾ കണ്ടിരുന്ന കുരുവികൾ ഇന്ന് അപൂർവമായ ഒരു കാഴ്ചയായി മാറിയിരിക്കുകയാണ്. ചെറുതാണെങ്കിലും ആവാസ വ്യവസ്ഥയിൽ വളരെ പ്രാധാന്യമുളള ഈ പക്ഷികളുടെ എണ്ണം ഇപ്പോൾ ദിനംപ്രതി കുറഞ്ഞുവരുന്നു.
ഊട്ടി∙ ചെറിയ വീടിന്റെ ടെറസിൽ അങ്ങാടിക്കുരുവികൾക്കു താവളമൊരുക്കി ഊട്ടിയിലെ ഫൊട്ടോഗ്രഫർ ചാൾസ്. 22 കൂടുകളാണ് ഇദ്ദേഹം ഇവിടെ ഒരുക്കിയിട്ടുള്ളത്.ചാൾസ് നിർമിച്ച കൂടുകളിൽ മുട്ടയിട്ട് വിരിഞ്ഞ് പിന്നീട് പറന്നു പോയ കുരുവികളേറെയാണ്. തന്റെ കുടുംബത്തിന്റെ പരിമിതികളിൽ നിന്നു കൊണ്ടുതന്നെ ഇദ്ദേഹം കുരുവികൾക്കായി
തിരുനാവായ ∙ ദേശാടന പക്ഷികളുടെ സാന്നിധ്യമ കൊണ്ട് ശ്രദ്ധേയമായ സൗത്ത് പല്ലാർ ഗ്രാമം തൂക്കണാം കുരുവികൾ (ബായാ വീവർ) കൂടൊരുക്കിയത് അലങ്കാരമേറുന്നു. ആറ്റകുരുവി, കൂരിയാറ്റ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പക്ഷിയാണ്. സൗത്ത് പല്ലാറിലെ നിലവിലെ ചേരാ കൊക്കൻ കോളനിക്ക് സമീപത്തെ
സ്വന്തം ശരീരത്തേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള പക്ഷിയെ ഒന്നോടെ വിഴുങ്ങുന്ന പാമ്പിന്റെ ചിത്രം കൊതുകമാകുന്നു. സൗത്താഫ്രിക്കയിലെ റസ്റ്റൻബർഗിലാണ് സംഭവം നടന്നത്. ആഫ്രിക്കയിൽ സാധാരണയായി കാണപ്പെടുന്ന വിഷമില്ലാത്തയിനം പാമ്പുകളാണ് ബ്രൗൺഹൗസ് പാമ്പുകൾ. പെരുമ്പാമ്പുകൾ ഇരയെ ഭക്ഷിക്കുന്നത് പോലെ ഇരയെ
ആളുകൾക്ക് വീട് നിർമിച്ച് നൽകുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ പക്ഷികൾക്കായി കൂടുകൾ നിർമിച്ച് നൽകുകയാണ് ഗുജറാത്തിലെ ഒരു സംഘം. സൂറത്തിലെ ഹാൻഡ്സ് ആർട്ട് ഗ്രൂപ്പാണ് സൗജന്യമായി കൂടുകൾ നിർമിച്ച് നൽകുന്നത്. തടികൊണ്ടുള്ള ഈ കൊച്ചു കൂടുകൾക്ക് 'സ്പാരോ വില്ല' എന്നാണ് പേര്. കുരുവികളെ രക്ഷിക്കാനുള്ള
കണ്ണൂർ ജില്ലയിൽ അങ്ങാടിക്കുരുവികളുടെ എണ്ണം കുറഞ്ഞുവരുന്നതായി പഠന റിപ്പോർട്ട്. മലബാർ അനിമൽസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്) നടത്തിയ പഠനത്തിലാണീ കണ്ടെത്തൽ. 2021 മാർച്ച് മുതൽ മേയ് വരെ ജില്ലയിലെ 61 ഇടങ്ങളിൽ നടത്തിയ പഠനത്തിൽ 914 അങ്ങാടിക്കുരുവികളെയാണു നിരീക്ഷിച്ചത്. ഈ സ്ഥലങ്ങളിൽ പെട്ട 35
ഒരു കുഞ്ഞു കുരുവിയുടെ മരണത്തിൽ ഒരു ഗ്രാമമാകെ ദിവസങ്ങളോളം സങ്കടത്തിൽ കഴിയുക. കേൾക്കുമ്പോൾ ഏറെ വിചിത്രം എന്ന് തോന്നാമെങ്കിലും കർണാടകയിലെ ചിക്കബല്ലപുർ ജില്ലയിലെ ബസവപട്ടണ എന്ന ഗ്രാമത്തിലുള്ളവർ രണ്ടാഴ്ചയിലേറെയായി ഈ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു കുരുവിയുടെ മരണം
ഒരിക്കൽ വല്ലാണ്ടങ്ങ് ഇല്ലാണ്ടായ അങ്ങാടിക്കുരുവികൾ വയനാടൻ ഗ്രാമങ്ങളിൽ പെരുകി തുടങ്ങി. വേൾഡ് വൈൽഡ്ലൈഫ് ഫണ്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിൽ ഉൾപ്പെട്ട കുഞ്ഞൻകുരുവി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗ്രാമപ്രദേശങ്ങളിലെ കവലകളിലും കടകളിലും നിത്യ സന്ദർശകരാകുന്നത്. ഗ്രാമങ്ങളിൽ
നാടിന്റെ വിരുന്നുകാരായിരുന്നു, ഒരിക്കൽ ഇവർ. ഇത്തിരിപ്പോന്ന ഇവരുടെ കലപില കേൾക്കാതെ നാടും നഗരവും ഒരിക്കലും ഉണർന്നിരുന്നില്ല. അരിമണികളും ഗോതമ്പും കൊത്തിപ്പെറുക്കിയും ചിരട്ട പാത്രങ്ങളിലെ വ ഒറ്റയ്ക്കും കൂട്ടായും ഇവർ കിന്നാരം പറഞ്ഞു പറന്നിരുന്നു. കുടമാറ്റം പോലെയായിരുന്നു ഇവരുടെ കൂട്ടുകാരുടെ വരവ്.
Results 1-10 of 11