Activate your premium subscription today
വേനൽക്കാലം അടുത്തെത്തിയതോടെ ദുബായിൽ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ആറ് കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കുന്നു.
കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.3 മീറ്റർ വരെ തിരമാലകൾ ഉയരുകയും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു
ഉത്തരേന്ത്യയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 31 ഡിഗ്രി സെൽഷ്യസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഔദ്യോഗികമായി ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ബാർമറിലാണ്
അഗളി∙വേനൽ മഴയും കാറ്റും അട്ടപ്പാടിയിൽ കൃഷിനാശമുണ്ടാക്കി. പടിഞ്ഞാറൻ അട്ടപ്പാടിയിൽ വാഴക്കൃഷിക്കാണ് കൂടുതൽ നാശം നേരിട്ടത്. ഞായർ വൈകിട്ട് ഏഴോടെയുണ്ടായ ശക്തമായ കാറ്റിൽ താവളം അടിയകണ്ടിയൂരിൽ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്ന കുലിക്കിലിയാട് സ്വദേശി അബ്ദുൽ ഷെറീഫിന്റെ മുവായിരത്തോളം നേന്ത്രവാഴ കാറ്റിൽ
തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
കൊല്ലം ∙ കടുത്ത ചൂട് തുടരുമ്പോഴും ജില്ലയെ കുളിരണിയിച്ചു വേനൽമഴ. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ശക്തമായ വേനൽമഴയാണ് ഈ വർഷം ജില്ലയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ ലഭിക്കുന്നതിൽ നിന്ന് ഇരട്ടിയിലധികം മഴ ഇതുവരെ കൊല്ലത്തിന് ലഭിച്ചു. സംസ്ഥാനത്ത് 2017ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മാർച്ച് മാസമാണ്
മധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗം ഡോ. വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
യുകെയിൽ ബ്രിട്ടിഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന സമയ പുനഃക്രമീകരണത്തിന്റെ ഭാഗമായി മാർച്ച് 30 പുലർച്ചെ മുതൽ സമയം മാറുന്നു. പുലർച്ചെ ഒരു മണിക്കാണ് ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണി എന്നതിന് പകരം രണ്ട് മണി എന്ന സമയമായി പുനഃക്രമീകരണം നടത്തുന്നത്.
മാർച്ച് 1 മുതൽ 26 വരെയുള്ള കാലയളവിൽ പെയ്ത വേനൽമഴയുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇത്തവണയാണ്. ഇതുവരെ ലഭിച്ചത് 58.2 മില്ലിമീറ്റർ മഴയാണ്. 2021ൽ ഇത് 35.7 മില്ലിമീറ്റർ ആയിരുന്നു. കഴിഞ്ഞ വർഷമാണ് ഏറ്റവും കുറവ് ലഭിച്ചത്
അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യുവി ഇൻഡക്സ്. 0 മുതൽ അഞ്ച് വരെയാണെങ്കിൽ മനുഷ്യന് ഹാനീകരമല്ല.
Results 1-10 of 338