Activate your premium subscription today
അടിമാലി ∙ വേനൽ കടുത്തതോടെ കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്തുള്ള വെള്ളച്ചാട്ടങ്ങൾ നീരൊഴുക്കു കുറഞ്ഞ് വറ്റിവരളുന്നു. വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന ചീയപ്പാറ, വാളറ, അടിമാലി വെള്ളച്ചാട്ടങ്ങളാണ് വറ്റിവരളുന്നത്. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയായിരുന്നു ചീയപ്പാറ, വാളറ
പെരുമ്പെട്ടി ∙ വേനൽ വറുതിയിൽ ജലക്ഷാമം രൂക്ഷമാകുമ്പോൾ അതിന് ആശ്വാസമേകാനുള്ള വഴികൾ ആരും നോക്കാനില്ലാതെ നശിക്കുന്നു. മേഖലയിലെ പൊതു കിണറുകൾക്കാണ് ഈ ദുർഗതി. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളിലായി ഇരുപതിൽ അധികം പൊതുകിണറുകളാണു നാശോന്മുഖമായ നിലയിലുള്ളത്. ഇതിൽ ഏറിയ പങ്കും ജല സമൃദ്ധമാണെന്നതാണ്
ഷൊർണൂർ ∙ നാട് കനത്ത വേനലിലേക്ക് നീങ്ങുമ്പോൾ വെള്ളത്തിന്റെ കാര്യത്തിൽ ആശങ്കയോടെ ഷൊർണൂർ അഗ്നിരക്ഷാസേന. പാലക്കാട്, കഞ്ചിക്കോട് സ്റ്റേഷൻ കഴിഞ്ഞാൽ വേനൽ കാലത്ത് തീപിടിത്തവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഫോൺ വിളികൾ എത്തുന്ന അഗ്നിരക്ഷാ നിലയമാണ് ഷൊർണൂരിലേത്. ജലഅതോറിറ്റിയുടെ വെള്ളം നിലവിൽ ലഭ്യമാണെങ്കിലും
കോട്ടയം ∙ വേനൽച്ചൂട് വർധിച്ചതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും ചെറുതും വലുതുമായ തീപിടിത്തത്തിന്റെ എണ്ണം വർധിക്കുന്നു. പുതുവർഷം ആരംഭിച്ചിട്ട് ഇതുവരെ നഗരത്തിൽ 16 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അഗ്നിരക്ഷാ സേനയുടെ കണക്കുകൾ പ്രകാരം എക്കാലത്തെയും ഉയർന്ന നിരക്കാണിത്. നഗരത്തിൽ ഇതുവരെയുണ്ടായ
എരുമപ്പെട്ടി∙ വേനൽ തുടങ്ങുന്നതിനു മുന്നോടിയായി ആഞ്ഞ് വീശുന്ന കാറ്റ് നാട്ടിൽ ദുരിതം വിതയ്ക്കുന്നു. പാലക്കാടൻ കാറ്റെന്നും വൃശ്ചിക കാറ്റെന്നും അറിയപ്പെടുന്ന കാറ്റ് പാലക്കാട് ജില്ലയിലും തൃശൂർ പുതുക്കാട് വരെയുള്ള പ്രദേശങ്ങളിലാണ് കാര്യമായി അനുഭവപ്പെടുന്നത്. വൃശ്ചിക മാസത്തിലെ കാറ്റെന്നാണ് അറിയപ്പെടുന്നത്.
മനാമ ∙ രാജ്യത്തെ വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ച് ശരത്കാലത്തിന് ആരംഭം കുറിക്കുകയാണ്. സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.43ന് മുതലാണ് ശരത്കാലത്തിന്റെ തുടക്കവും വേനൽക്കാലത്തിന്റെ അവസാനവുമെന്ന് ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ് റെദ അൽ-അസ്ഫോർ പറയുന്നു.
ലണ്ടൻ ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പേരിൽ ബ്രിട്ടനിൽ കൊടും ചൂട് പ്രവചിച്ചിരുന്നവർക്കും കാത്തിരുന്നവർക്കും തെറ്റി. കടന്നുപോകുന്നത് പത്തുവർഷത്തിനിടയിലെ ഏറ്റവും ചൂടുകുറഞ്ഞ വേനൽക്കാലം. ഓഗസ്റ്റ് 12ന് രേഖപ്പെടുത്തിയ 34.8 ഡിഗ്രി സെൽഷ്യസാണ് ഈ സീസണിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.
ദോഹ ∙ വേനൽ കാലങ്ങളിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിയനുണ്ടായിരുന്നു നിരോധനം നീക്കിയതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയിൽ എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് നൽകിയിരുന്ന മൂന്ന് മാസത്തെ മധ്യാഹ്ന ജോലി നിരോധനം അവസാനിച്ചു.
ദുബായ് ∙ പകൽ ചൂടിനു കുറവില്ലാത്ത സാഹചര്യത്തിൽ ഉച്ചവിശ്രമ സമയം ഈ മാസം അവസാനം വരെ നീട്ടാൻ കമ്പനികൾ തീരുമാനിച്ചു.
Results 1-10 of 292