Activate your premium subscription today
മംഗലംഡാം ∙ മരത്തിൽ കയറി കൊമ്പു മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കയറാടി കോളനി ആറം പുളി വീട്ടിൽ ശിവൻ (കണ്ണൻ - 51) ആണ് മരിച്ചത്. മംഗലംഡാം മലയോരമേഖലയായ മണ്ണെണ്ണക്കയത്ത് സ്വകാര്യപറമ്പിലെ മരം മുറിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയടെയാണ് അപകടം. കൂറ്റൻ തേക്കിന്റെ 35-40 അടിയോളം
ഏഷ്യയിലെ ഏറ്റവും പൊക്കമുള്ള മരം, ലോകത്തെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വൃക്ഷം. ഈ ബഹുമതികളൊക്കെ സ്വന്തമായുള്ള പൊക്കക്കാരൻ വൃക്ഷം സ്ഥിതി ചെയ്യുന്നത് തിബറ്റിലെ യാർലങ് സാങ്പോ മലയിടുക്കിലാണ്.
അനേകം അദ്ഭുതങ്ങൾ നിലനിൽക്കുന്നതാണ് സസ്യലോകം. ഇപ്പോഴിതാ സസ്യലോകം സംബന്ധിച്ച് കൗതുകകരമായ ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്. മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ സ്ഥിതി ചെയ്യുന്ന ടോങ്ക ബീൻ എന്ന മരത്തെക്കുറിച്ചാണ് ഈ പഠനം.
ലോകത്ത് വിലപിടുപ്പുള്ള നിരവധി മരങ്ങൾ ഉണ്ട്. അക്കൂട്ടത്തിൽപ്പെടുന്ന ഒന്നാണ്. ‘ദൈവങ്ങളുടെ മരം’ എന്നറിയപ്പെടുന്ന കൈനം (Kynam). അഗർവുഡ് ഇനത്തിൽപ്പെട്ട ഈ മരത്തിന്റെ 10 ഗ്രാം മരക്കഷ്ണം സ്വന്തമാക്കണമെങ്കിൽ 85.63 ലക്ഷം രൂപ നൽകേണ്ടി വരും.
ചൈനയിൽ ആളൊന്നിന് 100 മരങ്ങൾവച്ചുണ്ടെന്ന് പുതിയ കണക്ക്. ആകെ 14260 കോടി മരങ്ങൾ ചൈനയിലുണ്ടെന്ന് ഗവേഷകർ പറയുന്നത്. എന്നാൽ ഈ സംഖ്യ പൂർണമായും ശരിയാകണമെന്നില്ലെന്നും മരങ്ങളുടെ എണ്ണം ഇതിൽ കൂടുതലാകാൻ വഴിയുണ്ടെന്നും പീക്കിങ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് ആൻഡ് ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റത്തിലെ ഗവേഷകർ പറയുന്നു. ക്വിങ്ഹ ഗ്വോ എന്ന പ്രഫസറുടെ കീഴിലാണു പഠനം നടന്നത്.
കോട്ടയം ∙ താഴത്തങ്ങാടി കൊച്ചേട്ട് വീട്ടിലെ കൂറ്റൻ ഇലഞ്ഞിമരത്തിനും വീട്ടുകാർക്കും ആദരം. വൃക്ഷമുത്തശ്ശിയെ പരിപാലിച്ച കെ.ജെ ജേക്കബ് കൊച്ചേട്ട്, ഭാര്യ എൽസി ജേക്കബ് എന്നിവർക്ക് ഓയിസ്ക ഇന്റർനാഷനൽ കോട്ടയം ചാപ്റ്റർ വനദിനമായ ഇന്ന് വൃക്ഷ മുത്തശ്ശി സംരക്ഷക അവാർഡ് നൽകും
ലോകത്തിൽ ഏറ്റവും പ്രായമുള്ള മരമായി കൂട്ടിയിരിക്കുന്നത് 4853 വർഷം പഴക്കമുള്ള മെതുസെലാ എന്ന മരത്തെയാണ്. യുഎസിലെ കിഴക്കൻ കലിഫോർണിയയിലുള്ള വൈറ്റ് മൗണ്ടൻസ് മേഖലയിലെ മെതുസെല ഗ്രോവ് എന്ന മരക്കൂട്ടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ മരത്തിന്റെ കൃത്യമായ ലൊക്കേഷൻ യുഎസ് വനംവകുപ്പ് പുറത്തുവിടാറില്ല.
തേക്ക് (ടെക്ടോണ ഗ്രാൻഡിസ്), ചന്ദനം (സാന്റാലം ആൽബം), മലവേപ്പ് (മീലിയ ഡൂബിയ), കറുവപ്പട്ട (സിനമോമം സൈലാനിക്കം) എന്നിവ ഭൂപ്രകൃതിയും മണ്ണിന്റെ ഗുണനിലവാരവും അനുസരിച്ച് ആദായകരമായി കൃഷി ചെയ്യാവുന്ന മരങ്ങളാണ്.
പേയാട് ∙ അരുവിപ്പുറം ഭാഗത്ത് കരമനയാറിന്റെ തീരത്തെ സർക്കാർ വക ഭൂമിയിൽ നിന്നു മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയെ തുടർന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പരിശോധന നടത്തി. മരങ്ങൾ നിന്ന സ്ഥലം സർക്കാർ ഭൂമിയാണോ എന്ന് ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ സ്ഥലം അളക്കാൻ താലൂക്ക് സർവേയറെ സമീപിച്ചു. എന്നാൽ പരാതി ഉയർന്ന്
നിലമ്പൂർ ∙ ബ്രിട്ടിഷ്, മലബാർ ചരിത്രം ഇഴചേർന്ന നെല്ലിക്കുത്ത് തേക്കുതോട്ടത്തിലെ തടികൾ വനം വകുപ്പിന്റെ അരുവക്കോട് ഡിപ്പോയിൽ വിൽപ്പനയ്ക്കു വച്ചു. കോഴിക്കോട് കലക്ടറായിരുന്ന എച്ച്.വി.കനോലിയുടെ കാലത്ത് 1930ൽ മലയാളിയായ ഫോറസ്റ്റ് കൺസർവേറ്റർ ചാത്തുമേനോന്റെ മേൽനോട്ടത്തിൽ നട്ടുവളർത്തിയതാണ് നെല്ലിക്കുത്ത്
Results 1-10 of 434