Activate your premium subscription today
എരുമേലി ∙ തീർഥാടന കാലം കഴിഞ്ഞതോടെ എരുമേലിയിലെ ജലാശയങ്ങൾ മിക്കതും മലിനമായി. തീർഥാടകർ കുളിക്കുന്ന വലിയതോട്, നഗരത്തിലൂടെ ഒഴുകുന്ന ചെറിയ തോട്, ഇടത്തോടുകൾ തുടങ്ങിയവ മാലിന്യങ്ങൾ നിറഞ്ഞ് മലിനമായ നിലയിലാണ്. ജലം കുറഞ്ഞതോടെ രൂക്ഷമായ ദുർഗന്ധവുമുണ്ട്.തീർഥാടന കാലത്ത് ടൺ കണക്കിനു മാലിന്യങ്ങളാണ് ചാക്കിലും
നെടുമ്പാശേരി ∙ മാലിന്യം നിറഞ്ഞ് ചാലക്കുടി ഇടതുകര കനാൽ. പാറക്കടവ് പഞ്ചായത്തിലെ പുളിയനം, എളവൂർ പ്രദേശങ്ങളിലാണ് കനാൽ മലിനീകരണം രൂക്ഷമായിരിക്കുന്നത്. മഴക്കാലമായതിനാൽ ഇവിടെ കനാലിലൂടെ കഴിഞ്ഞ മാസങ്ങളിൽ വെള്ളമെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം കനാൽ വൃത്തിയാക്കി വെള്ളമൊഴുക്കാൻ തുടങ്ങിയതോടെയാണ് കനാലിനരികിലെ
എളങ്കുന്നപ്പുഴ∙ ഫോർട്ട് വൈപ്പിനിൽ പൈപ്പിലൂടെ എത്തുന്നത് ചെളി വെള്ളം. കറുത്ത നിറമുള്ള വെള്ളത്തിന് ദുർഗന്ധവുമുണ്ട്. ഇതേ തുടർന്നു ഒട്ടേറെപ്പേർ ശുദ്ധജലം ശേഖരിക്കാൻ സമീപ പ്രദേശങ്ങളെ ആശ്രയിച്ചു. ഒന്നിടവിട്ട ദിനങ്ങളിൽ വെള്ളം എത്തുന്ന ഇവിടെ ഇനി നാളെയാണു ജലവിതരണം.ഇതേക്കുറിച്ചു അടിയന്തര അന്വേഷണം നടത്തുമെന്നു
ഭൂമിക്കും മണ്ണിനും നാശം വിതയ്ക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. മണ്ണിലിട്ടാൽ നശിക്കാതെ കാലങ്ങളോളം കിടക്കും. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമായി മാറും. കത്തിച്ചു കളയാമെന്ന് വച്ചാൽ വായു മലിനീകരണത്തിനും കാരണമാകുന്നു
കടുത്തുരുത്തി ∙ പടിഞ്ഞാറൻ പ്രദേശങ്ങളിലെ തോടുകളിലും ചെറുചാണകളിലും മലിനജലം നിറഞ്ഞു. പോളയും പായലും ചീഞ്ഞ് കെട്ടി നിൽക്കുന്ന വെള്ളം ഉപയോഗിക്കാൻ കഴിയാതെ പ്രദേശവാസികൾ ദുരിതത്തിലായി. ആയാംകുടി, എഴുമാന്തുരുത്ത്, പുലിത്തുരുത്ത്, മുണ്ടാർ, കൊല്ലങ്കേരി പ്രദേശങ്ങളിലാണ് തോടുകളിലും ചെറുചാണകളിലും നീരൊഴുക്ക്
ന്യൂഡൽഹി ∙ 1974 ലെ ജലനിയമ ലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കുന്ന ഭേദഗതി പ്രാബല്യത്തിൽ. പകരം 10,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് ഭേദഗതിയിൽ നിർദേശിക്കുന്നത്. രണ്ടാം ബിജെപി സർക്കാരിന്റെ കാലത്ത് ഭേദഗതി ബിൽ ഇരുസഭകളും പാസാക്കിയിരുന്നു. ബിൽ നിയമമാക്കി ഇന്നലെയാണു വിജ്ഞാപനം ചെയ്തത്. പുഴകളിലും ജലാശയങ്ങളിലും മാലിന്യം ഇടുക, രാസവസ്തുക്കൾ കലർത്തുക, ശുദ്ധജലസ്രോതസ്സുകൾ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണു പിഴ ഈടാക്കുക.
അഴകിന്റെ ജലച്ചായംകൊണ്ടു കൺനിറയെ കാഴ്ചകൾ ചാലിച്ചു സന്ദർശകരുടെ മനംനിറയ്ക്കുന്ന അഷ്ടമുടിക്കായൽ കൊല്ലത്തിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ മുഖമുദ്രകളിൽ പ്രധാനമാണ്. പക്ഷേ, നഷ്ടമാവുകയാണ് ആ സൗന്ദര്യവും സൗഭാഗ്യവും. മാലിന്യവും കയ്യേറ്റവും കായലിന്റെ ജീവനെടുത്തുതീർക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രം കേരളത്തെ നടുക്കുന്നതായി. അഷ്ടമുടിക്കായലിൽ കൂട്ടത്തോടെ ചത്തുപൊങ്ങിയ മീനുകൾ കുഴിച്ചിടാനായി ശേഖരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. അഷ്ടമുടിക്കായൽ അഭിമുഖീകരിക്കുന്ന കടുത്ത മാലിന്യഭീഷണിയെക്കുറിച്ചുള്ള മറ്റൊരു മുന്നറിയിപ്പാണ് ഈ ചിത്രം.
ഫറോക്ക് ∙ ആഫ്രിക്കൻ പായൽ വളർന്നു വ്യാപിച്ചു നല്ലൂർ കോട്ടപ്പാടം ജലാശയം നാശത്തിന്റെ വക്കിൽ. 9 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ജലാശയത്തിൽ നിറയെ പായൽ പരന്നു. വെള്ളം കാണാത്ത വിധം നിറഞ്ഞ പായൽ ചീഞ്ഞഴുകി. ഇതു പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുന്നതിനു പുറമേ മറ്റു ജലസ്രോതസ്സുകളിലേക്കു കൂടി പടരുമോയെന്ന
ഇന്ത്യയിൽ 12 പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്രപ്രദേശങ്ങളിലുമാണ് തീരമേഖലയുള്ളത്. ഇതിൽ തീരദേശ ജല ഗുണനിലവാര സൂചികയിൽ (CWQI) കേരളം ഒന്നാമതാണെന്നാണ് കേന്ദ്രസർക്കാറിന്റെ റിപ്പോർട്ട് പറയുന്നത്. കേന്ദ്ര സ്ഥിതിവിവരകണക്ക് മന്ത്രാലയം പുറത്തിറക്കിയ എൻവിസ്റ്റാറ്റ്സ് 2024 റിപ്പോർട്ടിലാണ് കേരളത്തിന്റെ
അബുദാബി∙ പരിസ്ഥിതിനിയമ ലംഘനം ആവർത്തിച്ചതിനെ തുടർന്ന് യാസ് ഐലൻഡിലെ പ്രധാന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞു.
Results 1-10 of 102