Activate your premium subscription today
പാലോട് ∙കല്ലറ റോഡിൽ പാണ്ടിയൻപാറ, അടപ്പുപാറ, വെള്ളയംദേശം, മൈലമൂട് വനമേഖലയിൽ കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായതായും വാഹനങ്ങളിൽ പോകുന്നവർക്ക് ഇവ ഭീഷണി ഉയർത്തുന്നതായും പരാതി. കൂട്ടമായാണ് പ്രദേശത്ത് കാട്ടുപോത്തുകൾ വിഹരിക്കുന്നത്.പ്രദേശത്തെ ജനവാസ മേഖലയിലേക്കും പോത്തുകൾ എത്തുന്നുണ്ട്. ഒരു സ്കൂൾ വിദ്യാർഥി
അച്ചൻകോവിൽ∙ കല്ലാർ റേഞ്ചിലെ ചിറ്റാറിൽ ആൺ കടുവയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഒന്നിന് കല്ലാർ റേഞ്ചിലെ തുളുമലയിൽ പെൺകടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പെൺകടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് ജനവാസമേഖലയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണെങ്കിൽ ആൺകടുവയുടെ ജഡം കണ്ടെത്തിയതു 20 മീറ്റർ മാത്രം അകലെയാണ്. ആൺകടുവയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അച്ചൻകോവിൽ ഡിഎഫ്ഒ അടക്കമുള്ള വനപാലക സംഘം പരിശോധന നടത്തി.
എടക്കര ∙ കാട്ടാനകൾ കാരണം മൂത്തേടം തീക്കടി ഊരിലെ ആദിവാസികളുടെ നെഞ്ചിൽ തീയാണ്. സന്ധ്യയായാൽ വീടുകളുടെ മുറ്റത്ത് ആനകളാണ്. രാത്രി പിന്നെ ഉറക്കമില്ല. ആനകളെത്തുന്നതു കണ്ടാൽ ബഹളംവച്ചും പടക്കം പൊട്ടിച്ചുമെല്ലാം നോക്കുമെങ്കിലും ഇതുകൊണ്ടെന്നും ആനകൾ പോകാറില്ല. ഇടയ്ക്ക് വീടുകളും ആക്രമിക്കുന്നുണ്ട്. സമീപത്തെ
ആറ്റാംചേരി∙ വീണ്ടും പുലിയെ കണ്ടതായി അറിയിച്ചതിനെ തുടർന്ന് കണിച്ചാർ പഞ്ചായത്തിലെ ആറ്റാംചേരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി.നാട്ടുകാരനായ മാർട്ടിയോ വടക്കേമുളഞ്ഞനാൽ ആണ് പുലിയെ കണ്ടതായി വിവരം അറിയിച്ചത്. കോട്ടക്കുന്ന് അടക്കമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ
വനത്തിനുള്ളിൽ കടുവകളുടെ പോരാട്ടത്തിന്റെയും ഏറ്റുമുട്ടലിന്റെയും കാലം. ഏറ്റവും കരുത്തനായ കടുവകൾ കാട്ടിൽ വാഴുകയും പരുക്കേറ്റതും പ്രായമായതുമായ കടുവകൾ കാട്ടിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്ന സമയം. ജനുവരി, ഫെബ്രുവരി മാസങ്ങൾ കടുവകളുടെ ഇണചേരൽ കാലമാണ്. ഇണയെ കിട്ടാതെ വരുമ്പോൾ കടുവകൾ തമ്മിൽ ഇണയ്ക്കു വേണ്ടി പരസ്പരം ഏറ്റുമുട്ടും. ഒരു കടുവയുടെ കൂടെയുള്ള പെൺകടുവയെ കൂടെക്കൂട്ടുന്നതിന് വേണ്ടിയാണ് പോരാട്ടം നടക്കുന്നത്. ഇങ്ങനെയുള്ള ഏറ്റുമുട്ടലുകളിൽ സ്വാഭാവികമായും കരുത്തനായ കടുവകൾ ജയിക്കുകയും പരുക്കേൽക്കുന്നവ മറ്റു സ്ഥലങ്ങളിലേക്കോ കാടിന് പുറത്തേക്കോ പോകുകയും ചെയ്യും. വിജയിക്കുന്ന ആൺ കടുവ മൂന്നാഴ്ചക്കാലമാണ് പെൺ കടുവയോടൊപ്പം കഴിയുന്നത്. വയനാട് പുൽപള്ളി അമരക്കുനിയിലെത്തിയ കടുവ ഒരാഴ്ചയിലധികമായി നാട്ടുകാരെ ഭീതിയിലാക്കുകയും വനംവകുപ്പിനെ വട്ടംചുറ്റിക്കുകയും ചെയ്യുകയാണ്. മൂന്നു കൂടുകൾ സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. മയക്കുവെടി വയ്ക്കാനുള്ള നീക്കവും ലക്ഷ്യം കണ്ടില്ല. കൂടു സ്ഥാപിച്ച് വനംവകുപ്പും നാട്ടുകാരും ഉറക്കമൊഴിച്ച് കാത്തിരുന്നിട്ടും തുടർച്ചയായി മൂന്നു ദിവസങ്ങളിൽ കടുവ ആടുകളെ കൊന്നു. വനംവകുപ്പിന് പിടികൊടുക്കാതെ ആടിനെ പിടിക്കുന്ന കടുവ പുൽപള്ളിയിൽ വലിയ തലവേദന സൃഷ്ടിക്കുമ്പോൾ
പുൽപള്ളി ∙ അമരക്കുനി ജനവാസമേഖലയിൽ കഴിഞ്ഞ 7 മുതൽ നാട്ടുകാരെയും വനംവകുപ്പിനെയും വട്ടംകറക്കുന്ന കടുവയെ ഏതുവിധേനയും പിടികൂടാനുള്ള സന്നാഹമൊരുക്കി വനംവകുപ്പ്. ഇന്നലെ രാവിലെ മുതൽ വിവിധ തലങ്ങളിൽ നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. കണ്ടാലുടൻ മയക്കുവെടി വയ്ക്കാനുള്ള സംവിധാനവുമായിട്ടാണ് 50 അംഗ
ന്യൂഡൽഹി ∙ ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന്റെ കാര്യത്തിൽ രാജ്യം മുഴുവൻ ബാധകമാകുന്ന പൊതു നടപടിക്രമം കേന്ദ്രം തയാറാക്കുന്നു. മനുഷ്യർക്കും വന്യജീവികൾക്കും കൂടുതൽ സുഗമ ജീവിതം ഉറപ്പാക്കാനായി വിദഗ്ധരും സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തി രൂപരേഖ തയാറാക്കാൻ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തി. ഓരോ ജീവിവർഗത്തെയും കണക്കിലെടുത്തുള്ള ദീർഘകാല പദ്ധതികൾ ആവിഷ്ക്കരിക്കാനാണ് നിർദേശം.
ഇരിയണ്ണി ∙ നിർഭയമായി പാട്ടുപാടി നടന്നിരുന്ന വഴികളിലാണ് ഇപ്പോൾ പുലിപ്പേടി കടന്നു വന്നിരിക്കുന്നത്. പുലിയിറങ്ങുന്ന വഴിയിലൂടെ സ്കൂളിലേക്കു പോകുമ്പോൾ കുട്ടികൾ എന്തൊക്കെ ശ്രദ്ധിക്കണം. കുട്ടികളെ ഇതു വിശദീകരിക്കാൻ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകളുമായി വനംവകുപ്പ്. ഡിഎഫ്ഒ, റേഞ്ച് ഓഫിസർ, സെഷൻ ഓഫിസർമാർ തുടങ്ങിയവർ സ്കൂളുകളിലേക്ക്
ഇരിട്ടി∙ കാക്കയങ്ങാട് ടൗണിനു സമീപം കേബിൾക്കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ പുള്ളിപ്പുലിയെ മയക്കുവെടിവച്ചു പിടികൂടി ആറളം ആർആർടി ഓഫിസ് പരിസരത്തെ വെറ്റ്കെയർ യൂണിറ്റിലേക്കു (വന്യജീവി ചികിത്സാകേന്ദ്രം) മാറ്റി. 7 മണിക്കൂറോളം ജനങ്ങളെ ഭീതിയിലാക്കിയ ആൺപുലിയെ വയനാട്ടിൽ നിന്നെത്തിയ മയക്കുവെടി വിദഗ്ധൻ
ഇരിട്ടി∙ കാക്കയങ്ങാട് സ്വകാര്യവ്യക്തിയുടെ പറമ്പിൽ പുലിയെ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. പാല റോഡിൽ പഴയ മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു സമീപം ആണു ഇന്നു രാവിലെ ആറരയോടെ പ്രദേശവാസിയായ പ്രകാശൻ ടാപ്പിങ്ങിന് പോകുമ്പോൾ ആണ് പുലി കുടുങ്ങിയത് കാണുന്നത്. കണ്ണൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനം വകുപ്പ് സംഘവും വൻ പൊലിസ് സന്നാഹവും സ്ഥലത്ത് എത്തി.
Results 1-10 of 1146