Activate your premium subscription today
ന്യൂജഴ്സി∙ ന്യൂജഴ്സിയിലെ ഓഷ്യൻ കൗണ്ടിയിൽ വനമേഖല ഉൾപ്പെടെ 15,000 ഏക്കറോളം വരുന്ന സ്ഥലം കത്തിനശിച്ചതിന് കാരണമായ സംഭവത്തിൽ ഓഷ്യൻ ടൗൺഷിപ്പിൽ നിന്നുള്ള 19 വയസ്സുകാരൻ അറസ്റ്റിൽ. ജോസഫ് കിങ്ങിനെയാണ് ജോൺസ് റോഡ് കാട്ടുതീക്ക് കാരണമായി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോസഫ് കിങ് തടിപ്പലകകൾ
ഊട്ടി ∙ മസിനഗുഡിയിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ കാട്ടുതീയിൽ 5 ഏക്കർ വനം കത്തിനശിച്ചു. മസിനഗുഡി പാലത്തിനു സമീപമുള്ള വനവും അതിലെ മുളങ്കാടുകളുമാണ് കത്തിയമർന്നത്. വേനലിൽ ഉണങ്ങിനിൽക്കുകയായിരുന്ന മുളകൾ തീ വേഗത്തിൽ പടരാനിടയാക്കി. വനംവകുപ്പു ജീവനക്കാരും നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്നാണ് തീ
ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 26 പേർ മരിച്ചു. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും മൂലമുണ്ടായ തീപിടിത്തം വൻ നാശനഷ്ടമാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്. സാഞ്ചിയോങ് കൗണ്ടിയില്‍ ആരംഭിച്ച തീപിടിത്തം പിന്നീട് അയല്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
കലിഫോർണിയ ∙ രണ്ടുമാസം മുൻപ് ലൊസാഞ്ചലസിലുണ്ടായ കാട്ടുതീയിൽ നഷ്ടപ്പെട്ടെന്നു കരുതിയ വളർത്തുപൂച്ചയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് 82 കാരിയായ കാതറിൻ കൈഫർ. കാട്ടുതീയിൽ വളർത്തുപൂച്ച ആഗി മരിച്ചെന്ന് ഭയന്നെങ്കിലും കാതറിൻ തിരച്ചിൽ നിർത്തിയിരുന്നില്ല. ഒടുവിൽ വെസ്റ്റ് ലൊസാഞ്ചലസ് മൃഗസംരക്ഷണ കേന്ദ്രത്തിൽ
ഓസ്ട്രേലിയയിൽ കാട്ടുതീ ഒരു സാധാരണ സംഭവമാണ്. വേനൽക്കാലത്ത് താപനില ഉയരുന്നതും ഇടിമിന്നലും മനുഷ്യപ്രവർത്തനങ്ങളും കാട്ടുതീയ്ക്ക് ഇടയാക്കാറുണ്ട്. എന്നാൽ മറ്റൊന്ന് കൂടി കാട്ടുതീയ്ക്ക് കാരണമാകുന്നുവെന്ന് തദ്ദേശവാസികൾ പറയുന്നു. ഒരു കൂട്ടം പക്ഷികൾ.
വരണ്ട കാലാവസ്ഥയെ തുടർന്ന് സൗത്ത്, നോർത്ത് കാരോലൈനയിൽ കാട്ടുതീ പടരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികൃതർ. പ്രദേശവാസികളെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. സൗത്ത് കാരോലൈന ഗവർണർ ഹെൻട്രി മാക് മാസ്റ്റർ ആണ് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം∙ നാടിനെയാകെ ചുട്ടുപൊള്ളിച്ച് ചൂട് കൂടുമ്പോള്‍ അഗ്നിരക്ഷാസേനയുടെയും വനംവകുപ്പിന്റെയും ചങ്കില് തീയാണ്. കാടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഓര്‍ത്തുള്ള ആധിയും കാട് കത്തുമ്പോള്‍ നദികളില്‍ വെള്ളം കുറയുമെന്നുള്ള ആശങ്കയുമാണ് ഇവർ പങ്കുവയ്ക്കുന്നത്. ഈ സമയത്ത് ഏറ്റവും
മാനന്തവാടി∙ പിലാക്കാവിൽ കാടിന് തീയിട്ട സുധീഷ് കാട്ടാനകളെ മറയാക്കി രക്ഷപ്പെടാനുള്ള നീക്കം പൊളിച്ച് വനംവകുപ്പ്. ചൊവ്വാഴ്ച വൈകിട്ട് സാഹസികമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സുധീഷിനെ പിടികൂടിയത്. ഒരേ സ്ഥലത്ത് അടുത്തടുത്ത രണ്ട് ദിവസങ്ങളിൽ കാട്ടുതീ പടർന്നതോടെയാണ് ആരെങ്കിലും തീയിട്ടതാകാമെന്ന സംശയം വനംവകുപ്പിനുണ്ടായത്. ഇവിടെ സംശയകരമായി ആരെയെങ്കിലും കണ്ടാൽ അന്വേഷിക്കാൻ ഡിഎഫ്ഒ മാർട്ടൻ ലോവൽ കർശനനിർദേശം നൽകിയിരുന്നു.
മാനന്തവാടി ∙ ഒരു നാടിനെ ആകെ ആശങ്കയിലാക്കിയ കാട്ടുതീ മനുഷ്യ നിർമിതം. കാടിന് തീ ഇട്ടതായി സംശയിക്കുന്നയാൾ വനപാലകരുടെ പിടിയിലായി. അതി സാഹസികമായി വനപാലകർ നടത്തിയ നീക്കങ്ങൾക്ക് ഒടുവിലാണ് തൃശ്ശിലേരി തച്ചറക്കൊല്ലി വെള്ളച്ചാലിൽ സുധീഷ് (27) പിടിയിലായത്.വടക്കേ വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചിൽ ഉൾപ്പെട്ട
മാനന്തവാടി∙ പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. തിങ്കളാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. ഒരു മല ഏറക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. അടുത്ത മലയിലേക്ക് തീ വ്യാപിച്ചു. പുൽമേടാണ് കത്തിയത്. തീ അതിവേഗം താഴേക്കും പടരുകയാണ്. അഞ്ചോളം കുടുംബങ്ങൾ മലയുടെ താഴ്ഭാഗത്തായി താമസിക്കുന്നുണ്ട്.
Results 1-10 of 92