Activate your premium subscription today
ഏഷ്യൻ റബർ അവധി വ്യാപാരകേന്ദ്രങ്ങളിൽ ഉൽപ്പന്ന വില താഴുന്ന പ്രവണത കണ്ട് മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റിന് തളർച്ച. വാരാരംഭം മുതൽ മികവ് കാണിച്ച തായ് മാർക്കറ്റിൽ നിരക്ക് താഴ്ന്നാണ് വ്യാപാരം അവസാനിച്ചത്. ജൂൺ‐സെപ്റ്റംബറിൽ തായ്ലൻഡ് അടക്കമുള്ള ഉൽപാദകരാജ്യങ്ങളിൽ ടാപ്പിങ് രംഗം
തിരുവാതിര ഞാറ്റുവേലയായി. കുരുമുളകു കൃഷി ആരംഭിക്കാൻ പറ്റിയ സമയം. കുരുമുളക് ഏതു നടും എന്ന കാര്യത്തിൽ കർഷകർക്ക് ഇപ്പോഴും സംശയമുണ്ട്. കുരുമുളകിന് നല്ല വില ലഭിക്കുന്ന സാഹചര്യത്തിൽ ഇനത്തെക്കുറിച്ച് അറിയണം. കണ്ണൂർ തളിപ്പറമ്പ് പന്നിയൂർ കുരുമുളകു ഗവേഷണ കേന്ദ്രത്തിലാണ് ആദ്യമായി സങ്കരയിനം കുരുമുളകുതൈകൾ
ഇന്ത്യൻ കുരുമുളക് പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ്. പിന്നിട്ട നാലു ദിവസമായി മുളകുവില സ്റ്റെഡി നിലവാരത്തിൽ നീങ്ങിയതിനാൽ കർഷകരും മധ്യവർത്തികളും വിപണിയുടെ ഓരോ ചലനങ്ങളെ വീക്ഷിക്കുന്നുണ്ടെങ്കിലും ഉൽപ്പന്നം ഇറക്കാൻ ഉത്സാഹം കാണിച്ചില്ല. നാടൻ കുരുമുളകുമായി കലർത്തി വിദേശ ചരക്ക് ഇറക്കുന്നവർ ഇതോടെ
വിയറ്റ്നാം കുരുമുളകു കയറ്റുമതി ഉയർത്താൻ ശക്തമായി ശ്രമിക്കുന്നുണ്ടെങ്കിലും കനത്ത നികുതികൾ അമേരിക്കൻ ഷിപ്പ്മെന്റുകൾക്ക് ഭീഷണിയായി. വിയറ്റ്നാം ഉൽപന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 46 ശതമാനം നികുതി മൂലം കയറ്റുമതിക്കാർ അൽപം പിന്നോട്ടു വലിഞ്ഞു. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വാങ്ങലുകാരുടെ
ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് കഴിഞ്ഞവാരത്തിലെ തകർച്ചയിൽനിന്നു തിരിച്ചു വരവിന് അവസരം ലഭിച്ചില്ല. റബറിന്റെ താഴ്ന്ന വില നിക്ഷേപകരെ ആകർഷിക്കുമെന്ന നിഗനത്തിലാണ് ഇടപാടുകൾ പുനരാരംഭിച്ചെതെങ്കിലും ചൈന, ജപ്പാൻ, സിംഗപ്പൂർ വിപണികൾ മ്ലാനതയിലായിരുന്നു. വ്യവസായിക മേഖലയിലെ മരവിപ്പ് മൂലം ചൈനീസ് ഡിമാൻഡ് മങ്ങിയത്
ഉത്തരേന്ത്യയിൽ ഇറക്കുമതി കുരുമുളക് കളംപിടിച്ചതോടെ കേരളത്തിന്റെ കുരുമുളക് വിലയിൽ വൻ ഇടിവ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
വിനിമയ വിപണിയിൽ യൂറോയുടെ മുന്നേറ്റം ഡോളറിനെ സമ്മർദ്ദത്തിലാക്കിയതോടെ ജാപ്പനീസ് യെന്നിന്റെ മൂല്യം ഉയർന്നത് ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഇടപാടുകളുടെ ആദ്യ പകുതിയിൽ തളർത്തി. ഒസാക്ക എക്സ്ചേഞ്ചിൽ റബർ ഓഗസ്റ്റ് അവധി ഒരവസരത്തിൽ മാന്ദ്യത്തിലേക്കു നീങ്ങിയെങ്കിലും നിർണ്ണായകമായ 317 യെന്നിലെ സപ്പോർട്ട്
കൊപ്രയാട്ട് വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇറക്കുമതി നയം പരിഷ്കരിക്കാൻ സമയം സംജാതമായി. വിദേശ കൊപ്ര ഇറക്കുമതി നിലവിൽ വെളിച്ചെണ്ണ കയറ്റുമതി നടത്തുന്ന ബഹുരാഷ്ട്ര കമ്പനികളിൽ മാത്രമായി ഒതുങ്ങുകയാണ്. കയറ്റുമതിക്ക് അനുപാതികമായി നികുതിരഹിതമായി അവർക്ക് വിദേശ ചരക്ക് യദേഷ്ടം ഇറക്കുമതി നടത്താം.
കുറ്റിക്കുരുമുളകിന് ഇന്ന് പ്രിയം ഏറെയാണ്. കുറഞ്ഞ സ്ഥലത്ത് വീട്ടിലേക്കാവശ്യമായ കുരുമുളക് ഉൽപാദിപ്പിക്കാം എന്നതുതന്നെ അതിനു കാരണം. സ്ഥലപരിമിതിയുള്ളവർക്കും കുരുമുളകിന് പഞ്ഞം വരില്ല. കുരുമുളകുചെടിയുടെ പാർശ്വശാഖകൾ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളകുചെടികൾ ഉണ്ടാക്കുന്നത്. ഒരുപാട് മൂപ്പുള്ളതോ മൂപ്പ് കുറഞ്ഞതോ
കുരുമുളക് കയറ്റുമതിയിൽ വിയറ്റ്നാം മികവ് നിലനിർത്തുകയാണ്. ജനുവരി‐മേയ് ആദ്യ പകുതിയിൽ അവർ ഏകദേശം 85,000 ടൺ കുരുമുളകാണ് ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തിയത്. ആദ്യ നാലു മാസങ്ങളിൽ മൊത്തം 74,250 ചരക്കിന്റെ ഷിപ്പ്മെന്റ്. അതേസമയം ആഭ്യന്തര ഉൽപാദനത്തിലെ ഇടിവുമൂലം അവർ ബ്രസീൽ,
Results 1-10 of 332