Activate your premium subscription today
കാലവർഷാരംഭത്തോടെ തടം തുറക്കാം. തെങ്ങോലയിൽനിന്നു വീഴുന്ന മഴവെള്ളം തടത്തിനുള്ളില്‍ വീഴുന്നവിധം ഓലയുടെ അറ്റം വരെയുള്ള അകലത്തിലാണ് തടം തുറക്കേണ്ടത്. തടത്തിനുള്ളിൽ 20 സെ.മീ. ആഴത്തിൽ മണ്ണ് ഇളകിയിരിക്കണം. തടത്തിന്റെ വരമ്പുകൾക്ക് 25–30 സെ.മീ. ഉയരമാകാം. വിത്തുതേങ്ങ നടീൽ ഈ മാസം ആരംഭിക്കാം. തവാരണയ്ക്ക് 1.5
യുഎസ് - ചൈന താരീഫ് വിഷയത്തിൽ സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകളിൽ ഇരു രാജ്യങ്ങളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത് ആഗോള റബർ അവധി വ്യാപാരത്തിലേക്ക് നിക്ഷേപകരുടെ ശ്രദ്ധതിരിച്ചുവിട്ടു. അമേരിക്കൻ ഉൽപന്നങ്ങൾക്കുള്ള തീരുവ 90 ദിവസത്തേക്ക് 125 ശതമാനത്തിൽനിന്നു പത്ത് ശതമാനത്തിലേക്ക് താഴ്ത്താൻ ചൈനയും,
രാജ്യാന്തരവിപണിയിൽനിന്നുള്ള അനുകൂല കാറ്റ് നാളികേര മേഖലയിൽ വീണ്ടും കൊടുങ്കാറ്റിന് അവസരം ഒരുക്കുമോയെന്ന് ഉറ്റ് നോക്കുകയാണ് കയറ്റുമതി സമൂഹം. ദക്ഷിണേന്ത്യയിൽ സീസൺ കാലയളവെങ്കിലും പച്ചത്തേങ്ങയും കൊപ്രയും തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നും കാര്യമായി വിൽപനയ്ക്ക് ഇറങ്ങുന്നില്ല. പ്രതികൂല
സംസ്ഥാനത്ത് നാളികേര കർഷകർക്കിടയിൽ പ്രചാരം നേടുന്ന പുതിയ തെങ്ങിനമാണ് ബേഡകം. ‘കുറ്റ്യാടി’ പോലെ തനതു തെങ്ങിനം. കർഷകരുടെ സഹകരണത്തോടെ കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സിപിസിആർഐ) ഇതിനെ പഠിക്കുകയും മെച്ചപ്പെട്ടതെന്നു കണ്ടെത്തുകയും ചെയ്തു. കാസർകോട് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന
കൊപ്പം ∙ നാളികേര ഉല്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലായി കേര കര്‍ഷകര്‍. വില കൂടിയപ്പോള്‍ വിളവു കുറഞ്ഞതാണു കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നത്. വിളവു കൂടിയ കാലത്ത് തേങ്ങയ്ക്കു വിലയില്ലായിരുന്നു. എന്നാല്‍, ഉല്പാദനം കുറഞ്ഞതോടെ വില കുതിച്ചുയരുകയാണ്. നാളികേരം കിലോഗ്രാമിന് 60 മുതല്‍ 64 വരെയെത്തിയിരുന്നു വില.
കൊടും വേനൽ കഴിഞ്ഞു വേനൽമഴ കിട്ടി മണ്ണു കൃഷിക്കു പരുവപ്പെട്ടു വരുന്ന സമയത്തെയാണു പൂർവികർ പത്താമുദയം എന്നു വിശേഷിപ്പിച്ചിരുന്നത്. പരമ്പരാഗത കാർഷിക കലണ്ടറിലെ നടീൽ ദിനമാണ് പത്താമുദയം അഥവാ മേടപ്പത്ത് (മേടം10). ഇത്തവണ ഏപ്രിൽ 23നാണ് പത്താമുദയം. വിഷുവിനു കൃഷിയിടങ്ങൾ തയാറാക്കി മേടപ്പത്തിനു തൈകൾ/വിത്തുകൾ
രാജ്യാന്തര റബർ വിപണി ഇന്നലത്തെ ഞെട്ടലിൽനിന്നും തിരിച്ചു വരവിനു ശ്രമം തുടരുന്നു. ഏഷ്യൻ റബർ ഉൽപാദകരാജ്യങ്ങളെയും അവധിയിലെ നിക്ഷേപകരെയും വിലത്തകർച്ച അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. നിക്ഷേപ മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. അതേസമയം ജപ്പാൻ, ചൈന, സിംഗപ്പുർ എക്സ്ചേഞ്ചുകളിലെ ഊഹക്കച്ചവടക്കാർ
മീന്‍കറിയായാലും ചിക്കനായാലും പച്ചക്കറിയായാലും തേങ്ങയരച്ച് വയ്ക്കുന്നത് ഒരു പ്രത്യേക രുചി തന്നെയാണ്. മലയാളികള്‍ ഉള്ള എല്ലാ വീടുകളിലും ദിവസവും ഒരു വിഭവത്തിലെങ്കിലും തേങ്ങ ഉണ്ടാകാതിരിക്കില്ല. കഴിക്കാന്‍ രുചി കൂട്ടുമെങ്കിലും തേങ്ങ പൊതിക്കുക എന്നത് അല്പം പാടുള്ള പണിയാണ്. പൊതിച്ചു കഴിഞ്ഞാലോ, പിന്നെ
ദുബായിൽ ടിവി അവതാരകനായിരുന്ന കാലത്ത് ജോലിയുടെ ഭാഗമായി ഒട്ടേറെ ഫുഡ് ഫെസ്റ്റുകളിൽ പങ്കെടുക്കാനും വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനും അഷറഫിന് അവസരം ലഭിച്ചു. അങ്ങനെയാണ് തൃശൂർ മാള പുത്തൻചിറക്കാരന്‍ കെ.എം.അഷറഫ് ഭക്ഷ്യസംസ്കരണത്തില് ആകൃഷ്ടനാകുന്നതും പ്രവാസം വിട്ട് നാട്ടിലെത്തി സ്വന്തം സംരംഭം തുടങ്ങുന്നതും.
നന തുടരണം. വിത്തു തേങ്ങ സംഭരണവും ഈ മാസത്തിൽ തുടരാം. വിളഞ്ഞു പാകമായ നാളികേരം മാത്രമേ വിത്തിനായി ഉപയോഗിക്കാവൂ. നാളികേരക്കുല ബലമുള്ള കയറിൽ കെട്ടിയിറക്കണം. ഓരോ കുലയിലെയും ലക്ഷണമൊത്ത തേങ്ങ തിരഞ്ഞെടുത്ത് ഒരു മാസം തണലിൽ സൂക്ഷിച്ചതിനു ശേഷം മാത്രമേ നടാവൂ. തെങ്ങിൻ തടങ്ങളിൽ ഈർപ്പം നിലനിർത്താൻ പച്ചയോ,
Results 1-10 of 464