Activate your premium subscription today
ചക്ക കൊണ്ടുള്ള വിഭവങ്ങൾ മിക്കവർക്കും പ്രിയമാണ്. ഇനി ചക്ക കൊഴുക്കട്ട ഉണ്ടാക്കിയാലോ? നാലുമണി പലഹാരമായും കഴിക്കാം. ചേരുവകൾ ചക്കപ്പഴം - 2 കപ്പ് ഗോതമ്പുപൊടി - 2 കപ്പ് + 2 ടേബിൾസ്പൂൺ ശർക്കര - 3/4 കപ്പ് വെള്ളം നാളികേരം - 1 & 3/4 കപ്പ് ഏലക്കപ്പൊടി - 1/4 ടീസ്പൂൺ നെയ്യ് - 1/2 ടീസപൂൺ ഉപ്പ്, എണ്ണ –
ചക്ക വഴറ്റിയും വേവിച്ചും വറത്തുമൊക്കെ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. ചക്ക സീസൺ ആയാൽ വീടുകളിലൊക്കെ ചക്കവിഭവങ്ങളാകും. ഇക്കൂട്ടത്തിൽ ക്കുട്ടികൾക്കടക്കം മുതിർവന്നവർക്കും ഒരുപോലെ ഇഷ്ടമുള്ളതാണ് ചക്ക വറുത്തത്. പലർക്കും ക്രിസ്പിയായി ചക്ക വറുത്തെടുക്കുക ടാസ്കാണ്. നല്ല മൊരിഞ്ഞ് ചക്ക വറുത്തെടുക്കുന്നത്
ചക്ക വറുത്തതും പുഴുക്കും പായസവുമൊക്കെ മാറ്റിപ്പിടിച്ച് പുതിയൊരു ഐറ്റം ഉണ്ടാക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വിഭവത്തിന്റെ പേര് അറിയില്ലെങ്കിലും ചക്കയുടെ പാചകം കണ്ട് ഭക്ഷണപ്രമികളുടെ കണ്ണുതള്ളിയിരിക്കുകയാണ്. സാധാരണയായി ഉണ്ടാക്കുന്ന ചക്ക വിഭവങ്ങളൊക്കെ മാറ്റി പുതിയതെന്തോ പരീക്ഷിക്കുകയാണിവിടെ. ചക്ക മുറിക്കാതെ തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുന്നു. ഒരു വലിയ ചക്കയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്
അബുദാബി ∙ യുഎഇയിലെ ലുലുവിൽ ഇനി ചക്കയോത്സവം. മധുരമൂറും ചക്കപ്പഴങ്ങളുടെയും ചക്കകൊണ്ടുള്ള വിഭവങ്ങളുടെയും മികച്ച അനുഭവം സമ്മാനിച്ച് യുഎഇ ലുലു സ്റ്റോറുകളിൽ ചക്ക ഫെസ്റ്റ് ആരംഭിച്ചു.
ചൂടുവെള്ളത്തിലിട്ട ചക്ക കഴിച്ചാല് കാന്സർ മാറുമെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. ∙ അന്വേഷണം "കാൻസർ പരാജയപ്പെടുന്നു"ചക്ക ചൂടുവെള്ളം. ദയവായി പ്രചരിപ്പിക്കുക!! ദയവായി പ്രചരിപ്പിക്കുക!! ഈ ബുള്ളറ്റിൻ കിട്ടുന്ന എല്ലാവരും പത്ത് കോപ്പി
ഏനാത്ത് ∙ വീട്ടുവളപ്പിലും പുരയിടങ്ങളിലും ചക്ക സുലഭമായിരുന്ന കാലം ഓർമയാണെങ്കിലും ചക്കയുടെ പ്രിയം കുറഞ്ഞിട്ടില്ല. ഇക്കുറി ചക്കയും മാങ്ങയും കുറഞ്ഞതിന്റെ നിരാശയിലാണ് പഴമക്കാർ. പുതിയ തലമുറ ചക്കയ്ക്കു മുന്നിൽ മുഖം തിരിക്കുമ്പോഴും ഭവനങ്ങളിലെ മുതിർന്ന അഗംങ്ങൾ ചക്കയ്ക്കും മാങ്ങയ്ക്കും കാത്തിരിപ്പാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് ചക്കകൾ
കോലഞ്ചേരി ∙ ചക്ക വിപണി സജീവമായി. സ്വാശ്രയ കർഷക സമിതികളിൽ ചക്കയ്ക്ക് ആവശ്യക്കാരേറെ. 10 കിലോഗ്രാം തൂക്കം വരുന്ന ചക്കയ്ക്ക് മഴുവന്നൂർ സ്വാശ്രയ വിപണിയിൽ ഇന്നലെ 500 രൂപ വരെ വില ലഭിച്ചു.ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാമെന്നതാണ് ചക്കയ്ക്ക് ഡിമാൻഡ് വർധിക്കാൻ കാരണം. ഇടിച്ചക്കയ്ക്കും മൂത്ത ചക്കയ്ക്കും
ഏതുസമയത്തും ചക്ക വേണോ... അതു കടച്ചക്കയായാലും പഴുത്തതായാലും കൊളച്ചേരി മൈലാടിയിൽ എം.പി.മോഹനാംഗന്റെ കൃഷിയിടത്തിലെത്തിയാൽ മതി. സ്വദേശിയും വിദേശിയുമായ 12 തരം പ്ലാവുകളുടെ നൂറിലധികം ചെറുമരങ്ങൾ കായ്ച്ചുനിൽക്കുന്നതുകാണുമ്പോൾ തേൻവരിക്ക കൊതിയോടെ മനസ്സിലേക്കെത്തുമെന്നുറപ്പ്. 26 വർഷം യുഎഇയിലായിരുന്ന
സമീപ സമയത്ത് ചക്കയിൽ കുമിൾരോഗം വ്യാപകമായി കണ്ടു വരുന്നു. നിലവിൽ ഏറ്റവുമധികം ഈ കുമിൾബാധ ഉണ്ടായിരിക്കുന്നത് വിയറ്റ്നാം ഏർലി ഇനത്തിലാണ്. ഒരു കുലയിൽ കൂടുതൽ ചക്കകൾ ഉണ്ടാകുന്നതും ഈ രോഗത്തോട് പ്രതിരോധശേഷി താരതമ്യേന കുറവായതുമാണ് ഈ ഇനത്തിൽ വ്യാപകമായി രോഗം പിടിപെടാനുള്ള കാരണം. മുൻവർഷങ്ങളിൽ മണ്ണിൽ സ്പർശിച്ചു
ഈ വർഷം ഇടിച്ചക്കയിൽ തന്നെ കായതുരപ്പൻപുഴുവിന്റെ ആക്രമണം കാണുന്നു. ഇത് വ്യാപകമാകുന്നതിനു സാധ്യതയുണ്ട്. ഇടിച്ചക്ക മാത്രമല്ല, മൂത്ത ചക്കയും ആക്രമണത്തിനിരയാകാം. ഇവയുടെ മുട്ടകളെ ട്രൈക്കോഗ്രാമ മുട്ടക്കാർഡ്കൊണ്ട് നശിപ്പിക്കുന്നതുവഴി ആക്രമണം ഏതാണ്ട് പൂർണമായി തടയാം. ട്രൈക്കോഗ്രാമ ചിലോനിസ്, മുക്കാൽ ഭാഗവും
Results 1-10 of 162