Activate your premium subscription today
മലയാളികൾ ലോകത്തിന്റെ പല കോണുകളിൽ ചേക്കേറുന്നത് വിപണി സാധ്യതകൾ ഉയർത്തുകയാണെന്ന് ഡബിൾ ഹോഴ്സ് അസോസിയേറ്റ് ഡയറക്ടർ ആനീ വിനോദ് മഞ്ഞില. അരിയിൽ തുടങ്ങി ഇപ്പോൾ ഇൻസ്റ്ററ്റ് ഇടിയപ്പം വരെ വിപണിയിലെത്തിക്കുന്നത്, ഉപഭോക്താക്കളുടെ മാറിയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ്. മനോരമ സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ്
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരശീല വീണപ്പോൾ 5 രാപകലുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് അന്നമൂട്ടിയ കലവറയിലും തീയണഞ്ഞു. കലോത്സവത്തലേന്നു തീപകർന്നതു മുതൽ ഇന്നലെ ഉച്ചവരെ അടുപ്പുകളിൽ തീയണഞ്ഞിരുന്നില്ല. കുറഞ്ഞത് 30,000 പേർക്കു വീതം ദിവസവും ഭക്ഷണമൊരുങ്ങി. വിവിധ സ്കൂളുകളിൽ കലോത്സവ ഡ്യൂട്ടിയിലുള്ളവർക്കായി 3,500 ഭക്ഷണപ്പൊതികൾ വീതം കലവറയിൽ നിന്നു പുറത്തേക്കെത്തി. രാത്രിയിൽ പരമാവധി ഒരു മണിക്കൂർ കലവറയ്ക്കുള്ളിലെ കസേരയിലിരുന്നു മയങ്ങാൻ ശ്രമിക്കുന്നതൊഴിച്ചാൽ മുഴുവൻ സമയവും വിശ്രമമില്ലാതെ പാചകം നയിച്ച പഴയിടം മോഹനൻ നമ്പൂതിരിയാണ് ശ്രമകരമായ ദൗത്യം ഇത്തവണയും വിജയമാക്കിയത്. 5 ദിവസവും ഊണിനൊപ്പം വ്യത്യസ്ത പായസങ്ങളൊരുക്കിയതും കുട്ടികൾക്കു മധുരാനുഭവമായി.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പ്രകൃതിയിലും മനുഷ്യനുൾപ്പെടുന്ന ജീവജാലങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട്. അതിനാല് ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ വരാതിരിക്കുന്ന തിനും ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് ആഹാരനീഹാരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കേരളത്തിൽ മഞ്ഞുകാലം.
ഏറ്റവും മികച്ച കാര്യം ഈ ഇഷ്ട വിഭവങ്ങളെല്ലാം ഒറ്റ ക്ലിക്കിന് അപ്പുറത്ത് ലഭ്യമാകുമെന്നതാണ്. നിങ്ങള്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേരളീയ വിഭവങ്ങള് നല്ല ചൂടോടെ, ഫ്രഷ് ആയി തന്നെ നിങ്ങളുടെ പടിവാതിൽക്കൽ എത്തിച്ചു തരാൻ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോം ആയ നൂണ് ഫുഡ് ഉണ്ട്
ആറര പതിറ്റാണ്ടായി ഭക്ഷ്യോൽപ്പന്ന രംഗത്തെ അനിവാര്യ സാന്നിധ്യമായ ഡബിൾ ഹോഴ്സിന്റെ വിജയരഹസ്യം വളരെ ലളിതമാണ് നല്ല ഉൽപ്പന്നം താങ്ങാവുന്ന വിലയിൽ ഉപഭോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾക്കനുസരിച്ച് നൽകുക മറ്റെല്ലാ മേഖലകളിലും എന്ന പോലെ കേരളീയ ഭക്ഷണത്തിന്റെ കാര്യത്തിലും അതിവേഗം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
കുമളി ∙ ‘കുട്ടൻ പിള്ള’യുടെ ചായക്കടയും ഇലയടയും കാച്ചിലും ചേനപ്പുഴുക്കും കൊഴുക്കട്ടയും കുമ്പിളപ്പവും തുടങ്ങി വിവിധ ഭക്ഷ്യവിഭവങ്ങൾ മുന്നിൽ നിരന്നപ്പോൾ കുരുന്നുകളുടെ വായിൽ കൊതിയൂറി.മുരിക്കടി എംഎഐ എൽപി സ്കൂളിൽ കുട്ടികൾ തന്നെ നടത്തിയ ഭക്ഷ്യമേളയിലെ കാഴ്ചകളായിരുന്നു ഇവ.പഴയകാല രുചികളും ഭക്ഷണരീതികളും
പച്ചക്കറികൾ മുതൽ പെട്രോളിയം ഉൽപന്നങ്ങൾ വരെ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ചെമ്മീനും മറ്റ് മത്സ്യങ്ങളും ഉൾപ്പെടുന്ന സമുദ്രോൽപന്നങ്ങൾ, കയർ എന്നിവയാണ് ആലപ്പുഴ കയറ്റി അയക്കുന്നത്. പച്ചക്കറികളാണ് പത്തനംതിട്ടയുടെ പെരുമ.
കൊയിലാണ്ടി∙ വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം എന്ന പദ്ധതിയിൽ 4 വർഷമായി കൊയിലാണ്ടി ബസ് സ്റ്റാൻഡിലും താലൂക്ക് ആശുപത്രിയിലും നൽകി വരുന്ന അന്നദാനത്തിൽ പങ്കാളിയായി അമേരിക്കക്കാരൻ ഡാനിയേൽ ഫെൻടോൺ. അമേരിക്കയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഡാനിയേൽ കഴിഞ്ഞ ഒന്നിനാണ് കൊല്ലം ഈച്ചനാട്ടിൽ ശരത്
പല തരത്തിലുള്ള വിഭവങ്ങൾ നമ്മുടെ ദിനംപ്രതിയുള്ള ഭക്ഷണത്തിന്റെ ഭാഗമാകാറുണ്ട്. ബിരിയാണിയും നൂഡിൽസും കുഴിമന്തിയുമൊക്കെ വളരെ താല്പര്യത്തോടെ കഴിക്കുമെങ്കിലും ചോറിനോട് എപ്പോഴും പ്രിയമേറെയാണ് മലയാളികൾക്ക്. അത് ശരിവയ്ക്കുകയാണ് നമ്മുടെ പ്രിയതാരം ആസിഫ് അലി. തനിക്കേറെ ഇഷ്ടപ്പെട്ടതു ചോറും അതിനൊപ്പം തനി നാടൻ
വീട്ടുവാടക, കാർ ലോൺ, മറ്റു വായ്പകൾ, പെട്രോൾ, സ്കൂൾ ഫീസ്... ഇങ്ങനെ ഓരോ മാസവും വരുന്ന ചെലവുകൾ കൃത്യമായി കണക്കു കൂട്ടുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങാൻ എത്ര രൂപ ചെലവഴിക്കുന്നു എന്ന കണക്കു കൂട്ടലുകൾ പക്ഷേ, എല്ലാവർക്കുമുണ്ടാകില്ല. അങ്ങനെ ഓരോ തവണ സാധനങ്ങൾ വാങ്ങുമ്പോഴുമുള്ള ബില്ലുകൾ കൃത്യമായി സൂക്ഷിച്ചുവച്ച് ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങൾക്കുള്ള ചെലവ് കണക്കാക്കുന്ന ശീലമില്ലെങ്കിൽ ഇനി അതു തുടങ്ങാതിരിക്കുന്നതായിരിക്കും ഒരുപക്ഷേ, നല്ലത്. കാരണം ആ തുക നിങ്ങളെ വല്ലാതെ ഭയപ്പെടുത്തും. സമ്മർദത്തിലാക്കുകയും ചെയ്യും. അത്രയേറെയാണ്
Results 1-10 of 158