Activate your premium subscription today
ഏഷ്യൻ റബർ അവധിവിലകൾ നേരിയ പരിധിയിൽ ചാഞ്ചാടുന്നതു കണ്ട് ഇടപാടുകാർ ആദ്യ പകുതിയിൽ പുതിയ ബാധ്യതകളിൽനിന്നും അകന്നു. അതേസമയം രണ്ടാഴ്ചയിലേറെയായി ഒസാക്കയിൽ റബർ നിലനിർത്തിയ 317 യെന്നിലെ നിർണായക താങ്ങ് ഇന്നു നഷ്ടപ്പെട്ട് കിലോ 314 യെന്നിലേക്ക് ഇടിഞ്ഞു. ഒരു തിരിച്ചുവരവ് നിക്ഷേപകർ പ്രതീക്ഷിക്കുന്നതിനിടെ
നമ്മുടെ നാട്ടിലൊക്കെ കാണപ്പെടുന്ന ഒരു മരമാണ് ജാതി. ഇതിലുണ്ടാകുന്ന ജാതിക്കകൾ കേരളത്തിലെ പ്രധാനപ്പെട്ട ഒരു നാണ്യവിളയുമാണ്. എന്നാൽ ഈ ജാതിക്കയ്ക്ക് ഒരു വലിയ ചരിത്രമുണ്ട്. ഇന്നത്തെ മഹാനഗരങ്ങളുടെ രാജാവെന്നറിയപ്പെടുന്ന ന്യൂയോർക്കിനെ ഡച്ചുകാർ കൈവിട്ടത് ജാതിക്കയ്ക്കു വേണ്ടിയാണ്. അനേകം ദ്വീപുകളുള്ള
ജാതിക്കൃഷിക്ക് ഏറെ വേരോട്ടമുള്ള മലബാർ മണ്ണിൽ വികസിപ്പിച്ചെടുത്ത ഒരു ജാതിയിനത്തിന് റജിസ്ട്രേഷൻ. കോഴിക്കോട് കൂരാച്ചുണ്ട് കല്ലനോട് കടുകൻമാക്കൽ സജി മാത്യുവിന്റെ നോവ എന്ന ജാതിയിനത്തിനാണ് കേന്ദ്രസർക്കാരിന്റെ റജിസ്ട്രേഷൻ ലഭിച്ചത്. 25 വർഷം മുൻപാണ് സജി പുതിയ ജാതിയിനം വികസിപ്പിച്ചെടുത്തത്. അതിന് തന്റെ ഏക മകൾ
കഴിഞ്ഞ മാസം ജാതിയിൽ വ്യാപകമായി കായപൊഴിച്ചിൽ കണ്ടു. ബോറോൺ, കാത്സ്യം, പൊട്ടാഷ് എന്നിവയുടെ കുറവാണ് ഒരു കാരണം. എന്തിന്റെ കുറവാണെന്നു തിരിച്ചറിഞ്ഞു വേണം നടപടിയെടുക്കാന്. അനാവശ്യമായ മൂലകപ്രയോഗം, വിശേഷിച്ച് ബോറോണിന്റെ പ്രയോഗം ജാതിക്കു മാരകമാണ്. കായ്പൊഴിച്ചിലിന് കുമിൾബാധയും കാരണമാകാം. ജനുവരിയിൽ മഞ്ഞ്
ആഗോള തലത്തിൽ ജാതിക്കവില ഉയരാനുള്ള സൂചനകളാണ് മുഖ്യ ഉൽപാദകരാജ്യങ്ങളിൽനിന്നു പുറത്തുവരുന്നത്. ഉൽപാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ വിളവ് ഈ വർഷം മാത്രമല്ല, അടുത്ത വർഷവും കുറയുമെന്ന വിലയിരുത്തൽ വിരൽചൂണ്ടുന്നത് നാലു വർഷത്തിനിടയിലെ മികച്ച പ്രകടനത്തിനുള്ള സാധ്യതകളിലേക്കാണ്. ജാതിക്കയും ജാതിപരിപ്പും
പച്ച തേങ്ങ റെക്കോർഡ് തലത്തിൽ നീങ്ങുന്നത് കാർഷിക മേഖലയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഗ്രാമീണ മേഖലകളിൽ തേങ്ങയുടെ ലഭ്യത ചുരുങ്ങിയതിനാൽ ഇടനിലക്കാർ ഉയർന്ന വില നൽകി ചരക്ക് ശേഖരിക്കാൻ ഉത്സാഹിച്ചു. നഗര പ്രദേശങ്ങളിൽ കിലോ 70 രൂപയ്ക്ക് വരെ വിൽപ്പന നടക്കുന്നതിനാൽ വലിയോരു പങ്ക് കർഷകർ മൂപ്പ് എത്തിയ കുലകൾ വിളവെടുത്ത് വിൽപ്പനയ്ക്ക് ഇറക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ കൊക്കോയ്ക്ക് തളർച്ച. യൂറോപ്യൻ കമ്മീഷൻ വനനശീകരണ വിരുദ്ധ നിയമം പ്രാബല്യത്തിൽ വരുത്തുന്നത് താൽക്കാലികമായി മാറ്റിയത് ലണ്ടൻ എക്സ്ചേഞ്ചിൽ കൊക്കോയെ തളർത്തി. ഡിസംബർ അവസാനം നിയമം പ്രാബല്യത്തിൽ വരുത്താനായിരുന്നു യൂറോപ്യൻ യൂണിയൻ ലക്ഷ്യമിട്ടത്. കൊക്കോ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ
ജാതിപ്പഴമ ഒരു കാലത്ത് റോമാക്കാർ കുന്തിരിക്കം പോലെ, പുകയ്ക്കാനായി ഉപയോഗിച്ചു വന്ന ജാതി വിലപിടിപ്പുള്ള ഒരു സുഗന്ധവ്യഞ്ജനമായി മാറുന്നത് എഡി 1600–മാണ്ടോടെയാണ്. എന്നാൽ ജാതിപ്പഴമയുടെ പുരാലിഖിതങ്ങൾ തേടിയാൽ അത് ബിസി1500-1000 കാലഘട്ടം വരെ എങ്കിലും നീളുന്നതാണ് എന്നു വ്യക്തമാകും. അക്കാലത്തെ ചില ഹിന്ദു
നീർവാർച്ചയും ജൈവാംശവുമുള്ള മണ്ണും ഭേദപ്പെട്ട മഴയും നല്ല സൂര്യപ്രകാശവും ഈർപ്പമുള്ള അന്തരീക്ഷവുമുണ്ടെങ്കിൽ അവിടെ ഏതു വിള വേണമെന്ന കാര്യത്തിൽ സംശയമേ വേണ്ട. ജാതിക്ക് ഇതിൽപരം പറ്റിയ സാഹചര്യമില്ല. അതുകൊണ്ടുതന്നെ ഭൂമധ്യരേഖയോട് അടുത്ത ദ്വീപസമൂഹങ്ങൾ ജാതിക്കൃഷിക്കു പേരുകേട്ടവയാണ്.
ആൺ-പെൺ വ്യത്യാസം ജാതിയുടെ സവിശേഷതയാണ്. ശാസ്ത്രീയമായി വളർത്തിയാൽ 100 വർഷത്തിലേറെ ആദായം നൽകുന്ന ജാതിയുടെ നടീൽവസ്തു ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. പൂർണ വിളവിലെത്താൻ 10 വർഷത്തിലേറെ വേണ്ടതിനാൽ നടീൽവസ്തു തിരഞ്ഞെടുക്കുന്നതിലെ വീഴ്ച വലിയ നഷ്ടമുണ്ടാക്കും. മുൻ കാലങ്ങളിൽ വിത്തു തൈകൾ നടുമായിരുന്നുവെങ്കിലും
Results 1-10 of 27