Activate your premium subscription today
എറണാകുളം മൂവാറ്റുപുഴയിലെ വാഴക്കുളത്തിന് മറ്റൊരു പേരുകൂടിയുണ്ട്, കേരളത്തിന്റെ ‘പൈനാപ്പിൾ സിറ്റി’. ചെറുതും വലുതുമായ 2,500ലേറെ പൈനാപ്പിൾ കർഷകർ. വിളവ് ലക്ഷം ടണ്ണിലുമധികം. ഇവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാത്രമല്ല ദക്ഷിണേന്ത്യയിലേക്കും മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ദിനംപ്രതി പോകുന്നത് ലോഡുകണക്കിനും ടൺ കണക്കിനും പൈനാപ്പിൾ.
വാഴക്കുളം പൈനാപ്പിൾ വിപണിയുടെ പുതിയ വേരുകൾ തേടുന്നതിനെ ആകാംക്ഷയോടെയാണു കർഷകർ കാണുന്നത്. ഇന്ത്യയിൽ ഒതുങ്ങി നിന്ന പൈനാപ്പിൾ കച്ചവടം ഗൾഫിലേക്കു ചുവടുവയ്ക്കുകയാണ്. 2 ആഴ്ചയ്ക്കുള്ളിൽ 2 ലോഡ് പൈനാപ്പിളാണു കപ്പൽ മാർഗം ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റി അയച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഒമാനിലേക്കു കപ്പൽ മാർഗം
നല്ല മധുരമുള്ള പൈനാപ്പിൾ ചെത്തിയെടുത്ത് കഴിക്കുമ്പോൾ പലരും നേരിടുന്ന പ്രശ്നമാണ് അതിന് ഉളളിലേക്കു ആഴ്ന്നിരിക്കുന്ന മുള്ളുകൾ. പലർക്കും ഇത് അലർജിയുണ്ടാക്കുന്നു. ഇത് ഒഴിവാക്കി പൈനാപ്പിൾ ചെത്തിയെടുക്കാൻ ശ്രദ്ധിക്കണം. നല്ല മൂർച്ചയുള്ള കത്തികൊണ്ട് സാധാരണപോലെ പൈനാപ്പിളിന്റെ തൊലി ചെത്തിയ ശേഷം, മുള്ള് വരുന്ന
ഇന്നു കേരളത്തിൽ ഭാവിയുള്ള കൃഷി പൈനാപ്പിൾ ആണെന്ന് പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബേബി ജോണ്‍. പലതരത്തിലുള്ള കൃഷി ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ 35 വർഷമായി ചെയ്തുവന്നത് പൈനാപ്പിൾ കൃഷിയാണ്.
കൊച്ചി: കൃഷി ഒരു ജീവിതരീതിയും സംസ്കാരവുമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായ്. എന്നാല്‍ കേരളത്തില്‍ കൃഷിയെ വിപണനരീതിയായി മാത്രമായാണ് കാണുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി നടന്ന ‘ഹരിതഭാവി സൃഷ്ടിക്കല്‍’ എന്ന
പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിൾ ഇലകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദർശനം കർഷകർക്ക് നവ്യാനുഭവമായി. ഡ്രോൺ ഉപയോഗത്തിലൂടെ കൃഷിയിൽ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറയ്ക്കാനാകുമെന്ന്
കൈതച്ചക്ക കഴിക്കുമ്പോള്‍ സാധാരണയായി തൊലി ആരും ഉപയോഗിക്കാറില്ല. എന്നാല്‍ ഇത് ഉപയോഗിച്ച് പോഷകസമൃദ്ധമായ പാനീയം ഉണ്ടാക്കാം. മെക്സിക്കോയിൽ 'ടെപ്പാച്ചെ' എന്നറിയപ്പെടുന്ന ഈ പാനീയം, പ്രോബയോട്ടിക്കുകളാല്‍ സമ്പന്നമാണ്. ഇത് വയറിനുള്ളിലെ നല്ല ബാക്ടീരിയകളെ വളരാന്‍ സഹായിക്കുന്നു, കൂടാതെ ദഹനവും കുടലിന്റെ
സംസ്ഥാനത്തെ വാണിജ്യവിളകളിൽ മുൻനിരയിലുണ്ട് പൈനാപ്പിൾ. വർഷം 11,508 ഹെക്ടർ പൈനാപ്പിൾ കൃഷി സംസ്ഥാനത്തു നടക്കുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. എന്നാൽ, അതിന്റെ ഇരട്ടിയോളം സ്ഥലത്ത് കൃഷിയും ഏതാണ്ട് അഞ്ചര ലക്ഷം ടൺ വാർഷികോൽപാദനവും സംസ്ഥാനത്തുണ്ടെന്നു പൈനാപ്പിൾ കർഷക സംഘടനകൾ പറയുന്നു. വർഷം 1,650 കോടിയോളം
ഉത്സവകാല ഡിമാൻഡിന്റെ മാധുര്യം നുകരുകയാണ് കേരളത്തിലെ പൈനാപ്പിൾ കർഷകർ. ഏറ്റവും മികച്ചയിനങ്ങൾ വിൽപ്പനയ്ക്ക് ഇറക്കി ഉയർന്ന വില കൈപ്പിടിയിൽ ഒതുക്കാൻ കിണഞ്ഞു ശ്രമിച്ച ഉൽപാദകരെ കാലാവസ്ഥ വ്യതിയാനം വട്ടം കറക്കിയത് ഈ സീസണിൽ ചെല്ലറയൊന്നുമല്ല. ഉയർന്ന പകൽ താപനിലയോട് പടവെട്ടിയും കനത്ത മഴയോടു പൊരുതിയും
തൊടുപുഴ വെട്ടുകാട്ടില്‍ ജിമ്മി എന്തുകൊണ്ടും വേറിട്ട കർഷകനാണ്. ഓസ്ട്രിയയിൽ പോയി ഫാം ടൂറിസത്തിൽ ഉന്നതപഠനം നടത്തിയ ജിമ്മി നാട്ടില്‍ മടങ്ങിയെത്തി നടപ്പാക്കിയതെല്ലാം വ്യത്യസ്ത അഗ്രി ബിസിനസ് സംരംഭങ്ങള്‍– തീറ്റപ്പുൽകൃഷി, വെട്ടിയെടുത്ത പൈനാപ്പിൾ ഇലകളുടെ വിതരണം എന്നിങ്ങനെ. നാലര വർഷമായി വേറിട്ട ശൈലിയിലുള്ള
Results 1-10 of 104