Activate your premium subscription today
പൂമ്പാറ്റകളെയും വണ്ടുകളെയും മറ്റുജീവികളെയും പറ്റിച്ച് വിത്തുവിതരണം നടത്തുന്ന നിരവധി ചെടികളും മരങ്ങളും ഉണ്ട്. എന്നാൽ മാന്യമായി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നവരും ഇവർക്കിടയിലുണ്ട്. അത്തരത്തിൽ തട്ടിപ്പും വെട്ടിപ്പും നിർത്തി അധ്വാനിച്ചു വിത്ത് വിതരണം ചെയ്യാമെന്ന് പരിണാമപരമായി തീരുമാനിച്ച ഒരാളാണ് കൊടുക്കാപുളി.
മനുഷ്യർക്ക് സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തുന്നവരെ പോലെ ചെടികളിലും നിരവധി ഡെലിവറി പാർട്ണറുകളുണ്ട്. വിത്തു വിതരണമാണ് ഇവർ ചെയ്യേണ്ടത്. കൊറിയർ സർവീസ് പോലെ വിദൂര വിതരണവും ലോക്കൽ ഡെലിവറിയുമെല്ലാം ഇവർ ഏറ്റെടുക്കുന്നു.
കുട്ടനാട് ∙ കയറ്റിറക്കു തൊഴിലാളികൾ തർക്കം ഉന്നയിച്ചതിനെ തുടർന്ന് പാടശേഖരത്തിലേക്കു വന്ന 13850 കിലോഗ്രാം നെൽവിത്ത് ഗോഡൗണിൽ ഇറക്കാതെ സമീപത്തെ പറമ്പിൽ ഇറക്കിവച്ചു. ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരത്തിലേക്കു വന്ന ഏകദേശം 6 ലക്ഷം രൂപ വിലയുള്ള വിത്ത് ചമ്പക്കുളം സഹകരണ സംഘത്തിന്റെ ഗോഡൗണിൽ ഇറക്കുന്നതു
കുമരകം ∙ കുട്ട നിറയെ നെൽവിത്തുമായെത്തി കൈ കൊണ്ടു പാടത്ത് വിത നടത്തുന്ന രീതി മാറുന്നു. വയലിലെ ചെറിയൊരു സ്ഥലത്ത് ട്രേയിൽ വിത്തു വിതച്ചു നെൽച്ചെടികൾ മുളപ്പിച്ച് ഇവ പിന്നീട് യന്ത്രത്തിൽ കയറ്റി പാടത്തു നടുകയാണ് ചെയ്യുന്നത്. കുമരകത്തെ പാടങ്ങളും ഈ പുതിയ കൃഷി രീതിയിലേക്കു മാറുകയാണ്. മൂലേപ്പാടം തെക്ക്
ചെന്നിത്തല ∙ സർക്കാർ നൽകിയ വിത്ത് കിളിർത്തില്ല, കർഷകർ ഒന്നടങ്കം പ്രതിഷേധിച്ചപ്പോൾ പുതിയ വിത്തെത്തി, ചെന്നിത്തല 9 ാം ബ്ലോക്ക് പാടശേഖരത്തിൽ ഇന്നലെ വിത തുടങ്ങി. ചെന്നിത്തല 9 ാം ബ്ലോക്കിൽ 140 ഏക്കർ വരുന്ന വെട്ടത്തേരി പാടശേഖരത്തിലെ 88 കർഷകർക്കാണ് അഞ്ചര ടൺ കിളിർക്കാത്ത വിത്ത് മൂന്നാഴ്ച മുൻപ് ചെന്നിത്തല
സാൽവിയ ഹിസ്പാനിക്ക എന്ന ചെടിയിൽ നിന്നും ലഭിക്കുന്ന കറുത്ത കുഞ്ഞൻ വിത്തുകളായ ചിയാ സീഡുകൾ ആണല്ലോ ഇപ്പോൾ ആരോഗ്യസംരക്ഷണത്തിലെ സ്റ്റാർ. ഫംഗ്ഷണൽ ഫുഡ് എന്നും അറിയപ്പെടുന്ന ചിയാ വിത്തുകൾ ഫൈബർ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ നിറകുടമാണ്. ആന്റിഒാക്സിഡന്റുകളാൽ സമ്പുഷ്ടമായ ചിയ വിത്തുകൾ
ജൂഡിയൻ മരുഭൂമിയിൽ കണ്ടെത്തിയ ആയിരം വർഷം പഴക്കമുള്ള വിത്തിൽ നിന്ന് മരം വളർത്തിയെടുത്ത് ശാസ്ത്രജ്ഞർ. ബൈബിളിൽ പരാമർശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ ഒരു മരമാണിതെന്ന് ശാസ്ത്രജ്ഞർ കരുതുന്നുണ്ട്
വരവൂർ∙ കവിയും പരിസ്ഥിതി പ്രവർത്തകനുമായ രാജേഷ് നന്ദിയംകോടിന്റെ മഴക്കാലം മുഴുവൻ നീണ്ടു നിൽക്കുന്ന വിത്തു യാത്ര തൃശൂർ ജില്ലയിൽ പ്രവേശിച്ചു. കരിമ്പന വിത്തുകളുമായി കഴിഞ്ഞ 9 വർഷമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തോട്ടുവരമ്പുകളിലും പുഴയോരങ്ങളിലും കരിമ്പന വൃക്ഷങ്ങളെ നട്ടു വളർത്തുന്ന പരിപാടിയാണ്
തൃശൂർ ∙ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽനിന്നു കൊണ്ടുവന്ന 2 ടൺ നെൽവിത്ത് മുളയ്ക്കാതെ നഷ്ടത്തിലായ വരന്തരപ്പിള്ളി കരയാംപാടം പാടശേഖരത്തിലെ കർഷകർക്ക് പുതിയ വിത്ത് എത്തിക്കാമെന്ന് കൃഷിഭവന്റെ ഉറപ്പ്. എടത്തിരുത്തി വിത്തുൽപാദന കേന്ദ്രത്തിൽനിന്നു കൊണ്ടുവന്ന വിത്ത് മുളയ്ക്കാതെ 70 ഏക്കറിൽ കൃഷി
തറവാട്ടില് മുത്തശ്ശിയുടെയും മുത്തച്ഛന്റെയും ഭരണകാലം അടുക്കളക്കൃഷിയുടെ സുവർണകാലമായിരുന്നു. മത്തൻ, കുമ്പളം, പടവലം, കോവൽ, വെണ്ട, പയർ, ചുരയ്ക്ക, ചീര എന്നിവയെല്ലാം ഇരുവരും ചേർന്ന് നട്ടുവളർത്തി. കിണറ്റുകരയിലും പറമ്പിലും കയ്യാലകളിലും നടുതലകൾ തഴച്ചുവളർന്നു. വിത്ത് പൊന്നുപോലെ അന്നു പല രീതികളുണ്ടായിരുന്നു.
Results 1-10 of 41