Activate your premium subscription today
ബത്തേരി∙ കറുത്ത തക്കാളിയാണ് യുവ കർഷകൻ മാതമംഗലം ചിറക്കമ്പത്തില്ലത്ത് സൂരജ് പുരുഷോത്തമന്റെ തോട്ടത്തിലെ താരം. വ്യത്യസ്ത ഇനം കൃഷികളുമായി ശ്രദ്ധ നേടിയ സൂരജിന് തക്കാളി പ്രേമം തുടങ്ങിയിട്ട് 5 വർഷത്തോളമായി. ഇപ്പോൾ സൂരജിന്റെ കൃഷിയിടത്തിൽ 70 ഇനം തക്കാളിയുണ്ട്. നാട്ടിൽ ചുവപ്പ് തക്കാളിയാണ് സാധാരണയായി
മറയൂർ ∙ മറയൂരിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിൽ തക്കാളിക്കു വില ഇടിഞ്ഞതോടെ കർഷകർ വിളവ് പാടത്ത് ഉപേക്ഷിക്കുന്നു.കിലോയ്ക്ക് 5 മുതൽ 10 രൂപ വരെയാണു നിലവിൽ കർഷകർക്കു ലഭിക്കുന്ന വില. എന്നാൽ പാടത്തു നിന്നു വിളവെടുത്ത് മാർക്കറ്റിൽ എത്തിച്ചു വിൽപന നടത്തുമ്പോൾ കയ്യിൽ നിന്നു കൂടുതൽ പണം മുടക്കേണ്ട അവസ്ഥയാണു
തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കർണാടകയിൽ കർഷകർ വിളവെടുപ്പ് നിർത്തി. മൊത്തവിപണന കേന്ദ്രമായ കോലാർ എംപിഎംസി മാർക്കറ്റിൽ കിലോയ്ക്ക് 2 മുതൽ 13 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. 15 കിലോ തക്കാളിയുടെ ബോക്സിന് 30 രൂപ വരെ ഇടിഞ്ഞു. വിളവെടുക്കുന്നവർക്ക് കൂലി നൽകാൻ പോലും വില ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
തക്കാളിയില്ലാത്തൊരു തീൻമേശ ചിന്തിക്കാനാവുമോ? ലോകത്തെല്ലായിടത്തും ഇന്നു വിവിധ വിഭവങ്ങളിൽ തക്കാളി ഒഴിവാക്കാനാവാത്ത ഒന്നാണ്. സാലഡ് മുതൽ സൂപ്പ്, ജൂസ്, കെച്ചപ്പ് തുടങ്ങി തക്കാളിരുചി പുതിയകാലത്തെ രുചിയുടെ രസതന്ത്രമാണ്. ലോകത്തെ മിക്കവാറുമെല്ലാ ക്യുസീനുകളിലും തക്കാളിയുടെ സ്ഥാനം ഉറച്ചതാണ്. പലപ്പോഴും
തക്കാളിവിലയിൽ ഇടിവുണ്ടായത് കഴിഞ്ഞദിവസത്തെ കാർഷികരംഗത്തുനിന്നുള്ള പ്രധാനപ്പെട്ട വാർത്തകളിലൊന്നാണ്. ഇന്ത്യക്കാർ വ്യാപകമായി ഭക്ഷിക്കുന്ന തക്കാളി വ്യത്യസ്ത സവിശേഷതകളുള്ളയാളാണ്. കറിവയ്ക്കാനും മറ്റും ധാരാളമായി ഉപയോഗിക്കുന്ന തക്കാളി പച്ചക്കറിയായിട്ടാണു നമ്മൾ കരുതുന്നതെങ്കിലും യഥാർഥത്തിൽ ഇതൊരു പഴവർഗമാണ്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഒഡിഷ, ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങി 18 സംസ്ഥാനങ്ങളാണ് ഇന്ത്യയിൽ തക്കാളി ഉൽപാദനത്തിൽ മുന്നിലുള്ളത്.
വാണിജ്യ പച്ചക്കറിക്കൃഷിയിൽ 20 വർഷമായി സജീവമാണ് തൃശൂർ കുന്നംകുളത്തിനു സമീപം പെരുംപിലാവ് കൊരട്ടക്കിരയിലെ എം.ബാലാജി. ഒന്നരയേക്കർ കരഭൂമിയിൽ വർഷം മുഴുവൻ പച്ചക്കറി വിളയിക്കുന്നു. നെൽകൃഷിക്കു ശേഷം 5 ഏക്കറിൽ വേനൽക്കാല പച്ചക്കറിക്കൃഷിയും ചെയ്യുന്നു. പടവലം, പീച്ചിൽ, വഴുതന, തക്കാളി, മുളക് എന്നിങ്ങനെ മിക്ക
പച്ചടി ഒരു കേരളീയ വിഭവമായിട്ടാണ് അറിയപ്പെടുന്നത്. വിവാഹത്തിനും മറ്റു വിശേഷാവസരങ്ങളിലും സദ്യകളിൽ പ്രധാന വിഭവമാണിത്. സദ്യയിൽ ആദ്യം വിളമ്പുന്ന കറികളിലൊന്നും. വേഗത്തിലും ലളിതമായും ഉണ്ടാക്കാനാവുമെന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം. ഒരു പഴമോ പച്ചക്കറിയോ മാത്രം പ്രധാനമായും ചേർത്താണ് മുൻപു പച്ചടി
Results 1-10 of 224