Activate your premium subscription today
മെഡിസിനും സർജറിയും നന്നായി പഠിച്ചു ജയിച്ച ഡോക്ടർമാർ ജോലിയുപേക്ഷിക്കുന്ന പല സംഭവങ്ങളും പാശ്ചാത്യരാജ്യങ്ങളിലുണ്ട്. അമിതജോലിഭാരം, രോഗചികിത്സയെ വെറും കച്ചവടമാക്കുന്ന ആശുപത്രികളോടുള്ള അസഹിഷ്ണുത തുടങ്ങിയ കാരണങ്ങളുണ്ട്. അവയോടൊപ്പം രോഗചികിത്സയിലും ശസ്ത്രക്രിയയിലും തങ്ങൾ പരാജയപ്പെടുമോയെന്ന ഉത്കണ്ഠയുമുണ്ട്. അഞ്ചു ഫിസിഷ്യൻമാരിൽ ഒരാൾ എന്ന ക്രമത്തിൽ സേവനത്തിന്റെ ആദ്യ രണ്ടു വർഷത്തിൽ പ്രാക്റ്റീസ് നിർത്തിപ്പോകാൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ടുണ്ട്. ഉത്കണ്ഠമൂലം ജോലി വിടുന്ന ഡോക്ടർമാരെ ആത്മവിശ്വാസത്തോടെ പ്രഫഷനിലേക്കു മടക്കുന്നൊരു കൗൺസലർ പറഞ്ഞ സംഭവകഥ കേൾക്കുക. നമ്മുടെ കഥാനായികയെ ഡോക്ടർ മേരിയെന്നു വിളിക്കാം. സമർഥയായ സർജനായി പത്തു വർഷത്തോളം പ്രവർത്തിച്ചു കഴിഞ്ഞപ്പോഴാണ് ഉത്കണ്ഠ പിടികൂടിയത്. ഒരു ശസ്ത്രക്രിയ നടത്തുമ്പോൾ തനിക്കു തെറ്റുമോയെന്ന ഭയം. സഹപ്രവർത്തകൻ തിയറ്ററിലെ ജോലി പൂർത്തിയാക്കിക്കൊടുത്തു.
നമ്മുടെ ജീവിതത്തില്‍ ഉറക്കത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. നന്നായി ഉറങ്ങാന്‍ എന്തൊക്കെ ചെയ്യാം എന്നതിനെ പറ്റിയുള്ള ചിന്ത പലതരത്തിലുള്ള സങ്കേതങ്ങളിലേക്കും ഉത്പന്നങ്ങളിലേക്കും ഇന്ന് മനുഷ്യരെ എത്തിച്ചിട്ടുണ്ട്. ഇത്തരം പല വഴികളിലൂടെ പരമാവധി നന്നായി ഉറങ്ങുന്ന
സമപ്രായക്കാരനായ കൂട്ടുകാരൻ കുടലിൽ കാൻസർ വന്ന് മരിച്ചു. അന്നു മുതൽ മലബന്ധമുണ്ടായാൽ പേടി. വയറിളകിയാൽ ആധി. ഗൂഗിളിൽ പറയുന്ന ഏറ്റവും ഗുരുതരമായ രോഗത്തെക്കുറിച്ചുള്ള ആശങ്കയിൽ വീഴും. ഡോക്ടറെ കാണും. പരിശോധനകൾ കഴിഞ്ഞ് അസുഖം ഒന്നുമില്ലെന്ന് അറിയിക്കുമ്പോൾ താൽക്കാലികമായ ആശ്വാസം. കുറച്ചുകഴിയുമ്പോൾ വീണ്ടും
ന്യൂഡൽഹി ∙ ഇന്ത്യയിലെ പ്രമേഹരോഗികളിൽ 86% പേരും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷൻ. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽ നടത്തിയ സർവേയിലാണു കണ്ടെത്തൽ. പ്രമേഹം സങ്കീർണതകൾ ഉണ്ടാക്കുമെന്ന ഭയമാണ് രോഗബാധിതരിൽ ആശങ്കയുണ്ടാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ഭക്ഷണ നിയന്ത്രണം, മരുന്നുകളുടെയും ചികിത്സാ സംവിധാനങ്ങളുടെയും ലഭ്യതക്കുറവ് എന്നിവയും രോഗികളെ വലയ്ക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ സ്ത്രീകളിലാണ് കൂടുതൽ. 73% പേരും ചികിത്സ ഭാഗികമായോ പൂർണമായോ നിർത്തുന്നതായും സർവേയിലുണ്ട്. പരിചരണം പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതായും കണ്ടെത്തി.
ജോലിസ്ഥലത്തു നിന്നുള്ള പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിക്കൊള്ളട്ടെ, പൊതുസ്ഥലത്തു വച്ച് നേരിടേണ്ടി വരുന്ന കയ്പ്പേറിയ അനുഭവമോ സ്നേഹിക്കുന്ന ആളുകളിൽ നിന്നുള്ള വേദനിപ്പിക്കുന്ന വാക്കുകളോ ആയിക്കൊള്ളട്ടെ എങ്ങനെ ഇവയോട് പ്രതികരിക്കണം എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. നമ്മോട് പരുഷമായി പെരുമാറുന്ന ആളോട്
നടക്കുന്ന സമയത്ത് ചെവിയില്‍ ഹെഡ്സെറ്റോ ഇയര്‍ പോഡോ വച്ച് പാട്ടോ നല്ല പ്രസംഗമോ ഒക്കെ കേട്ട് നടക്കുന്നതാണ് പലരുടെയും ശീലം. പാട്ടുമൊത്ത് കൂട്ട് കൂടിയുള്ള ഈ നടപ്പിനൊരു രസമൊക്കെ ഉണ്ട് താനും. എന്നാല്‍ ഇത്തരം ഡിജിറ്റല്‍ ശ്രദ്ധ തിരിക്കലുകളൊന്നും ഇല്ലാതെ നിശ്ശബ്ദമായി നമ്മളും നമ്മുടെ ചിന്തകളും
ശരീരത്തിന് നിരവധി വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രവർത്തനങ്ങളും ഉണ്ട്. അത്തരത്തിൽ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിലാണ് മഗ്നീഷ്യം ഉൾപ്പെടുന്നത്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തസമ്മർദ്ദം
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പ്രോട്ടീൻ ആവശ്യമാണ്. കലകളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും എൻസൈമുകളുടെയും ഹോർമോണുകളുടെയും ഉൽപാദനത്തിനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും എല്ലാം പ്രോട്ടീൻ ആവശ്യമാണ്. ഊർജമേകാനും മസിൽമാസ് നിലനിർത്താനും ചർമം, തലമുടി, നഖങ്ങൾ ഇവയുടെ ആരോഗ്യത്തിനും പ്രോട്ടീൻ
∙ഒക്ടോബർ 10 – ലോക മാനസികാരോഗ്യദിനം ഈ വർഷത്തെ പ്രമേയം ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം’ ലോക ആരോഗ്യ സംഘടനയുടെ (World Health Day - W.H.O) ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം (World Mental Health Day) ആയി ആചരിക്കുകയാണ്. ഓരോ വർഷത്തെയും ദിനാചരണത്തിന് ഓരോ പ്രമേയം ഉണ്ടാകാറുണ്ട്. ഈ
തൊഴിലുമായി ബന്ധപ്പെട്ടു സമ്മർദങ്ങൾ സ്വാഭാവികം. എന്നാൽ ഒരു പരിധി കഴിയുമ്പോൾ അതു ‘ബേൺ ഔട്ട്’ (മലയാളമാക്കിയാൽ ‘എരിഞ്ഞടങ്ങൽ’) ആയി മാറുന്നു. ദീർഘകാലത്തെ സമ്മർദം കാരണം ഒരാൾക്കു മാനസികവും ശാരീരികവും വൈകാരികവുമായി അനുഭവപ്പെടുന്ന തളർച്ചയാണു ‘ബേൺ ഔട്ട്’. പല കാരണങ്ങൾ കൊണ്ടു ‘ബേൺ ഔട്ട്’ ഉണ്ടാകാം. പ്രധാനമായി 3
Results 1-10 of 68