Activate your premium subscription today
നാം ഒരു ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അവ ദഹിച്ച് അവയിലെ പോഷണങ്ങളെല്ലാം വലിച്ചെടുത്ത ശേഷം അവശിഷ്ടം മലദ്വാരത്തിലൂടെ പുറത്തേക്ക് പോകാന്‍ എടുക്കുന്ന സമയമാണ് ഗട്ട് ട്രാന്‍സിറ്റ് ടൈം. ചുരുക്കമായി പറഞ്ഞാല്‍ ദഹനവ്യവസ്ഥയിലൂടെ ഒരു ഭക്ഷണവസ്തു കടന്ന് പോകുന്നതിനുള്ള സമയം. ഈ ഗട്ട് ട്രാന്‍സിറ്റ് ടൈം ഓരോ
തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം
ഒരാളുടെ ആരോഗ്യവും രോഗപ്രതിരോധശക്തിയും വീടിന്റെ വൃത്തിയെയും ആശ്രയിച്ചിരിക്കും. പതിവായി രോഗം വരുന്നുണ്ടെങ്കിൽ അതിനു കാരണം ചിലപ്പോൾ വീടു വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാവാം. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് ഇത്തരത്തിൽ ഒരു വസ്തുവാണ്. സ്പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം.
കോളറ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആകെ ആശങ്കയിലാണ് സംസ്ഥാനം. ഏറെ നാൾക്കു ശേഷമാണ് കോളറ വീണ്ടും ആശങ്കയുളവാക്കുന്ന രീതിയിലേക്ക് മാറിയത്. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് കേരളത്തിൽ ഒടുവിലായി കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്. എന്താണ്
നെയ്യാറ്റിൻകര ∙ ഛർദിയും വയറിളക്കവും ബാധിച്ച് ഒരാൾ മരിക്കുകയും രോഗം വ്യാപിക്കുകയും ചെയ്ത സംഭവത്തിൽ ഭിന്നശേഷിക്കാരുടെ ഹോസ്റ്റൽ പൂട്ടി. അന്തേവാസികളിൽ ഒരാൾക്കു പിടിപെട്ടത് കോളറയെന്നു സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന
വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക
നിര്‍ജലീകരണം ഒഴിവാക്കി ജീവന് രക്ഷിക്കാന്‍ ഒആര്‍എസ് അഥവാ ഓറല്‍ റീ ഹൈഡ്രേഷന് സാള്‍ട്ട്സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്
വേനലിൽ ജലജന്യരോഗങ്ങളെയും വായുവിലൂടെ പകരുന്ന രോഗങ്ങളെയും കരുതിയിരിക്കണം. വേനൽക്കാല പാനീയങ്ങൾ രോഗവാഹകരായേക്കാം. ചൂടിനെ പ്രതിരോധിക്കാനായി ശീതളപാനീയങ്ങൾ ഉൾപ്പെടെ പലതരത്തിലുള്ള പാനീയങ്ങൾ കുടിക്കും. വേനൽക്കാലത്തു ജലക്ഷാമം രൂക്ഷമാകുമ്പോൾ ഈ പാനീയങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാതെ വരും. അതിനാൽ ജലജന്യ
നോറോ വൈറസ് എന്ന അതിവ്യാപന ശേഷിയുളള ഈ വൈറസ് പ്രധാനമായും ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. ഇതിനാൽ വൊമിറ്റിങ് ബഗ് എന്ന് കൂടി ഈ വൈറസ് അറിയപ്പെടുന്നു. ഛർദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചിൽ, വയർ വേദന, ഉയർന്ന പനി, തലവേദന, കൈകാൽ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗുരുതര വയറിളക്ക രോഗങ്ങള്‍ പിടിമുറുക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക്. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ഭക്ഷണം കഴിച്ച നൂറുകണക്കിന് പേര്‍ക്ക് ചെറുതും വലുതുതുമായ ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് റിപ്പോർട്ട്. ഈച്ചയാര്‍ക്കുന്നതും
Results 1-10 of 14