Activate your premium subscription today
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഇരുശ്വാസകോശങ്ങളിലും അണുബാധയ്ക്ക് രണ്ടാഴ്ചയിലേറെയായി ചികിത്സയിൽ കഴിയുന്ന മാർപാപ്പയുടെ നില വെള്ളിയാഴ്ച വൈകുന്നേരം അൽപം മോശമായെങ്കിലും രാത്രി വലിയ ബുദ്ധിമുട്ടില്ലാതെ ഉറങ്ങി. രാവിലെ കാപ്പി കുടിക്കുകയും ദിനപത്രങ്ങൾ വായിക്കുകയും ചെയ്തു. ഇന്നലെ പകൽ പൂർണ വിശ്രമം. ശ്വാസതടസ്സത്തിനൊപ്പം ചുമയുള്ളതിനാൽ ഇടയ്ക്കിടെ വെന്റിലേറ്റർ സഹായത്തോടെയാണ് ശ്വസനം. തൊണ്ടയിൽ നിന്ന് ഡോക്ടർമാർ കഫം നീക്കി. 88 വയസ്സുള്ള മാർപാപ്പയെ കഴിഞ്ഞ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതിയിലാണ് ഏവരും ഉറ്റുനോക്കുന്നത്. ഡബിൾ ന്യുമോണിയ എന്ന വാക്ക് പൊതവേ അധികം കേൾക്കാത്തതുകൊണ്ട് പലരിലും വലിയ ആശങ്കയാണുള്ളത്. എന്താണ് ഡബിൾ ന്യുമോണിയ എന്ന് ആലപ്പുഴ ഗവർണമെന്റ് ടി ഡി മെഡിക്കൽ കോളേജിലെ ശ്വാസകോശ
കാലാവസ്ഥ മാറ്റങ്ങൾ മനുഷൃരിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസ കോശം, ശ്വാസനാളം എന്നീ അവയവങ്ങളെയാണ്.അതിനാൽ ഇത്തരമൊരു പ്രതികൂല കാലാവസ്ഥയിൽ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടത് ആവശൃമാണ്.കോവിഡിന് ശേഷം ശ്വാസകോശവുമായി ബന്ധപെട്ട രോഗങ്ങളും രോഗികളും ദിനംപ്രതി കൂടുകയാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ
ഡിസംബർ 2 - ശ്വാസകോശാരോഗ്യ ദിനം. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് 2500 പേർ തൽക്ഷണം മരിക്കുകയും 2 ലക്ഷത്തി ലധികം ആളുകളുടെ ആരോഗ്യത്തെ കാർന്നു തിന്നുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ രാസ ദുരന്തം സംഭവിച്ച 1984 ലെ ആ കറുത്ത ദിനത്തിൻറെ സ്മരണയ്ക്കായി ഡിസംബർ 2 ന്
ജീവന് ഭീഷണിയായ ഈ ഗുരുതര ശ്വാസകോശ അണുബാധയെക്കുറിച്ച് ബോധവല്ക്കരണം നടത്തുകയാണ് ന്യുമോണിയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ലോകമെമ്പാടും ന്യുമോണിയ രോഗത്തിന്റെ പ്രതിരോധവും ചികിത്സയും ഈ ദിനം ആചരിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യുന്നു. ന്യുമോണിയ വിവിധ രോഗകാരികള് മൂലമാണ്
അബുദാബി ∙ ഗുരുതര ശ്വാസകോശ (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി ഡിസീസ്-സിഒപിഡി) രോഗികൾക്ക് പുത്തൻ പ്രതീക്ഷ നൽകുന്ന ചികിത്സ യുഎഇയിൽ ആരംഭിച്ചു.
അതിപുരാതനകാലം മുതൽ നമുക്ക് കേട്ടറിവുള്ള ഒരു രോഗാവസ്ഥയാണ് ആസ്ത്മ . വൈദ്യ ശാസ്ത്ര വിവരണങ്ങളിൽ ഏറ്റവും ആദ്യം രേഖപ്പെടുത്തിയ അസുഖങ്ങളിലൊന്നത്രേ ഇത്. ഹോമറിന്റെയും ഹിപ്പോക്രറ്റസിന്റെയും ലിഖിതങ്ങളിൽ ആസ്തമയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാനാകും. ചരകസംഹിതയിൽ തമകശ്വാസമെന്നു വിവരിച്ചിട്ടുള്ള രോഗാവസ്ഥയും ആസ്ത്മ
രാജ്യാന്തര ദീർഘകാല ശ്വാസതടസ്സ രോഗ (സി.ഒ.പി.ഡി) ദിനത്തോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി 'സി.ഒ.പി.ഡി ചികിൽസയിലെ അപര്യാപ്തകൾ' എന്ന വിഷയത്തിൽ നടത്തിയ ദേശീയ തല പ്രബന്ധ മൽസരത്തിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച
ഡാലസ്∙ കുട്ടിക്കാലത്ത് പോളിയോ ബാധിച്ചതിനെ തുടർന്ന് ‘ഇരുമ്പ് ശ്വാസകോശത്തി’ന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന പോൾ അലക്സാണ്ടർ (78) ഡാലസിലെ ആശുപത്രിയിൽ അന്തരിച്ചു. കോവിഡ് രോഗനിർണയത്തെത്തുടർന്ന് അലക്സാണ്ടറിനെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മരണകാരണം ഔദ്യോഗികമായി
അസാധാരണ രോഗാവസ്ഥകളുമായി മല്ലിടുന്ന വ്യക്തികൾ അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് വർഷംതോറും ഫെബ്രുവരിയിലെ അവസാന ദിനത്തിൽ ആചരിക്കപ്പെടുന്ന അപൂർവ രോഗ ദിനം. ഈ വർഷം അപൂർവ രോഗ ദിനം ആചരിക്കുമ്പോൾ, അപൂർവ ശ്വസന രോഗാവസ്ഥകളിൽപ്പെടുന്ന ഇൻ്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗവും (ILD)
Results 1-10 of 41