Activate your premium subscription today
മീശ പിരിക്കുകയും മുഷ്ടി ചുരുട്ടകയും ദേഷ്യത്തോടെ അലറുകയുമൊക്കെ ചെയുന്ന കലിപ്പന് പുരുഷ കഥാപാത്രങ്ങളെ സിനിമകളില്‍ അതികാല്പനികമായാണ് പലപ്പോഴും അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. കലിപ്പനായ ഇത്തരം ഏട്ടായിമാര്ക്കൊക്കെ കോളജിലും മറ്റും നിറയെ ആരാധികമാരുള്ളതായും സിനിമകള്‍ നിങ്ങളെ കാണിച്ച് തന്നിട്ടുണ്ടാകും.
bullying അല്ലെങ്കിൽ റാഗിങ്ങ് എന്നു പറയുന്നത് നിയമപരമായി നോക്കുമ്പോൾ അത് ചെയ്യാൻ പാടില്ലാത്തതാണ്. എങ്കിൽ പോലും പല സ്കൂളുകളിലും കോളേജുകളിലും ഇത് കൂടുതലായിട്ട് കാണുന്നുണ്ട്. അത് പല കുട്ടികളുടെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ബുള്ളിയിങ്ങിൽ എന്താണ് സംഭവിക്കുന്നതെന്നു
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. അവസാന കനലും കെട്ടു: കേരളത്തിലെ മാവോയിസം ഇനി പഴങ്കഥ കേരളത്തിലെ വനമേഖലകളിൽ മാവോയിസ്റ്റുകൾ ഇല്ലാതായതോടെ തണ്ടർബോൾട്ടിനു പുതിയ ജോലികൾ ഏറ്റെടുക്കേണ്ടി വരും. നിലവിൽ
ചോദ്യം : എന്റെ ഒരു സുഹൃത്തിന്റെ 13 വയസ്സുള്ള മകൻ ഈയിടെ ഒരു കടയിൽനിന്ന് ഒരു മൊബൈൽ ഫോൺ കാണാതെ എടുത്തു കൊണ്ടു വന്നു. അത് വലിയ പ്രശ്നം ആയി. ഇതിനു മുൻപും ഇങ്ങനെ വീട്ടിൽ നിന്നു പണം ചോദിക്കാതെ എടുത്തുകൊണ്ടു പോയി ചെലവാക്കിയ അനുഭവം ഉണ്ട്. ഇത് ചികിത്സ ആവശ്യം ഉള്ള പ്രശ്നം ആണോ ? ഉത്തരം : തുടർച്ചയായി മോഷണം
കൗമാരപ്രായത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു പോലെ മനസ്സിലും മാറ്റങ്ങളുണ്ടാകുന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ, സ്വഭാവത്തിൽ, ചിന്തിക്കുന്ന രീതിയിൽ എല്ലാം ഈ പ്രായത്തിൽ വ്യത്യസ്തമായ തരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് തങ്ങളുടെ കുട്ടി ആകെ മാറിയിരിക്കുന്നു എന്ന തോന്നൽ മിക്കപ്പോഴും
കൗമാരക്കാരായ കുട്ടികളിലെ ആത്മഹത്യാ കണക്കുകൾ പരിശോധിച്ചാൽ അമ്പരക്കും. ചെറുപ്രായത്തിൽ ഇത്രയേറെ കുട്ടികൾ എന്തിനാണ് ജീവിതം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതെന്ന് സ്വാഭാവികമായും ചിന്തിച്ചുപോകും. എന്ത് പ്രശ്നമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന ചോദ്യം പലർക്കു മുന്നിലും ഉത്തരം കിട്ടാതെ
രക്ഷകര്‍ത്വ ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണമായി കണക്കാക്കപ്പെടുന്ന സമയങ്ങളിലൊന്നാണ് മക്കളുടെ കൗമാര കാലഘട്ടം. ശാരീരികവും മാനസികവുമായ വിവിധ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികളില്‍ നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉണ്ടാകുന്നു. പൊട്ടിത്തെറിക്കലുകളുടെയും അനുസരണക്കേടിന്റെയും ഒരു ദുഷ്കരമായ കാലഘട്ടം പല
കൗമാരക്കാര്‍ വീടുകളില്‍ നിശ്ശബ്ദരാകുന്നതും വഴക്കാളികളാകുന്നതുമെല്ലാം പതിവാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ കൗമാരക്കാരുമായി ഇടപഴകുക എന്നത് മാതാപിതാക്കൾക്ക് അൽപം ബുദ്ധിമുട്ടേറിയതാണ്. തലമുറകള്‍ തമ്മിലുള്ള വിടവും ആശയവിനിമയ ശൈലികളുടെ പരിണാമവും തുറന്ന സംഭാഷണങ്ങള്‍ നടത്തുന്നതിന് പലപ്പോഴും തടസ്സമാകാറുണ്ട്.
സഹോദരങ്ങളുടെ എണ്ണം കൂടും തോറും കൗമാരക്കാരുടെ മാനസികാരോഗ്യവും സന്തോഷവും കുറയുമെന്ന് പഠനം. കുട്ടികളുടെ എണ്ണം കൂടും തോറും ഓരോ കുട്ടിക്കും ലഭിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും കുറയുമെന്നും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒഹിയോ സറ്റേറ്റ് സര്‍വകലാശാലയിലെ സോഷ്യോളജി
Results 1-10 of 27