Activate your premium subscription today
ആലപ്പുഴ∙ സംസ്ഥാനത്തു പക്ഷിപ്പനിയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ കാലാവധി കഴിഞ്ഞെങ്കിലും കേരളം പക്ഷിപ്പനിമുക്തമായെന്ന കേന്ദ്ര വിജ്ഞാപനം വന്നില്ല. രോഗപ്രഭവ കേന്ദ്രങ്ങളിൽ നിന്നു കൃത്യമായ ഇടവേളകളിൽ സാംപിളുകൾ ശേഖരിച്ചു ഭോപാലിലെ പക്ഷിരോഗ നിർണയ ലാബിലേക്ക് അയയ്ക്കുന്നുണ്ട്. ഒടുവിൽ അയച്ച
ഓസ്റ്റിൻ-ട്രാവിസ് കൗണ്ടിയിൽ പക്ഷിപ്പനി. ഈ മാസം നോർത്ത് ഓസ്റ്റിനിലെ ഒരു കുളത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ ഒന്നിലധികം വളർത്തു താറാവുകളിൽ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്
ആലപ്പുഴ∙ പക്ഷിപ്പനിയെത്തുടർന്നു ജില്ലയിൽ പൂർണമായും പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ചിലയിടങ്ങളിലും പുതിയ പക്ഷികളെ വളർത്തുന്നതിനും കടത്തുന്നതിനും മുട്ട അട വച്ചു വിരിയിക്കുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണ കാലാവധി അവസാനിച്ചു. പക്ഷിപ്പനിയും തുടർന്നുള്ള നിയന്ത്രണവും കാരണം മാസങ്ങളായി വരുമാനം
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കലിഫോർണിയ സംസ്ഥാനത്ത് ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കൻ കലിഫോർണിയയിലെ ഡയറി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
കാലിഫോർണിയ ∙ ഫ്രെസ്നോ ആസ്ഥാനമായുള്ള റോ ഫാം ഡയറിയിൽ നിന്നുള്ള അസംസ്കൃത പാലിന്റെ റീട്ടെയിൽ സാമ്പിളിൽ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
ഓറിഗനിൽ ആദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഓറിഗൺ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ആലപ്പുഴ ∙ പക്ഷിപ്പനി നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി രാജീവ് രഞ്ജൻ സിങ്ങിനു കൊടിക്കുന്നിൽ സുരേഷ് എംപി കത്തു നൽകി. നിയന്ത്രണത്തിലെ കാലതാമസവും അപര്യാപ്തമായ പ്രതികരണ നടപടികളും സാമ്പത്തികമായും പൊതുജനാരോഗ്യത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നു കത്തിൽ
ആലപ്പുഴ∙ ജില്ലയിലെ മൂന്നു ഹാച്ചറികളിൽ അടവച്ചിരുന്ന 96,313 മുട്ടകൾ നശിപ്പിച്ചു. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഡിസംബർ 31 വരെ ജില്ലയിൽ ഹാച്ചറികളുടെ പ്രവർത്തനം നിർത്തി വയ്ക്കുന്നതിനും എല്ലാത്തരം വളർത്തുപക്ഷികളുടെയും ജില്ലയുടെ പുറത്തേക്കും അകത്തേക്കുമുള്ള കടത്ത് പൂർണമായും തടയാനും കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തതിനെ തുടർന്നാണു മുട്ടകൾ നശിപ്പിച്ചത്. ചെന്നിത്തല മേഖലയിലായിരുന്നു മൂന്നു ഹാച്ചറികളും. നശിപ്പിച്ച മുട്ടകൾക്ക് 5 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകും.
ആലപ്പുഴ∙ ജില്ലയിൽ പക്ഷിവളർത്തൽ നിയന്ത്രിച്ചുള്ള പ്രഖ്യാപനം വൈകിച്ചതു കർഷകരുടെ നഷ്ടം കൂട്ടി. മുൻകൂട്ടി അറിയിപ്പൊന്നുമില്ലാത്തതിനാൽ പലരും പുതിയ കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങിയപ്പോഴാണു നിയന്ത്രണം ഏർപ്പെടുത്തി വിജ്ഞാപനമെത്തിയത്. ഇതോടെ നിലവിൽ ജില്ലയിലുള്ള വളർത്തുപക്ഷികളെയും കുഞ്ഞുങ്ങളെയും മുട്ടയും എന്തുചെയ്യുമെന്നാണ് ആശങ്ക.സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും കേന്ദ്ര മൃഗസംരക്ഷണ വകുപ്പും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തോളം കഴിഞ്ഞാണു സർക്കാർ വിജ്ഞാപനമിറക്കിയത്.
കോട്ടയം ∙ ദേശാടനപ്പക്ഷികളിലും കാക്കകളിലും പക്ഷിപ്പനി. പ്രതിരോധത്തിന്റെ ഭാഗമായി വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ വളർത്തുപക്ഷികൾക്കു നിയന്ത്രണം. കോഴി, താറാവ് എന്നിവയെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. ഡിസംബർ 31 വരെയാണ് നിയന്ത്രണം. വൈറസ് വ്യാപനം തടയുന്നതു ലക്ഷ്യമിട്ടാണു
Results 1-10 of 207