Activate your premium subscription today
ദോഹ ∙ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഖത്തറിലെ സ്വകാര്യ ഹെൽത്ത് സെന്ററിലെ ദന്തൽ യൂണിറ്റ് താൽക്കാലികമായി അടച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി. വ്യവസ്ഥകൾ ലംഘിച്ച് ജോലി ചെയ്തതിന് ഒന്നിലധികം ഡോക്ടർമാരുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.
ദുബായ് ∙ ദുബായിൽ മലബാർ ഡെന്റൽ ക്ലിനിക്കിന്റെ സാങ്കേതികവിദ്യയിലൂന്നിയ 800 റ്റീത്ത് ഡെന്റൽ കെയർ മൊബൈൽ പദ്ധതി ആരംഭിച്ചു.
ഉപ്പും മഞ്ഞളും രണ്ട് തുള്ളി കടുകെണ്ണയും ചേർത്ത് വിരലുകൊണ്ട് പല്ലു തേച്ചാൽ ദന്തരോഗങ്ങൾ ഉണ്ടാവില്ലെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണിതിന്റെ വാസ്തവമെന്നറിയാം. ∙ അന്വേഷണം കടുകെണ്ണ, ഉപ്പ്, മഞ്ഞൾ എന്നിവ പല്ലുകളെ ഫലപ്രദമായി വൃത്തിയാക്കുമോ? വായയുടെ ശുചിത്വവുമായി
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡെന്റൽ സർജറി (മാക്സിലോ ഫേഷ്യൽ സർജറി) യൂണിറ്റിന്റെ അത്യാഹിത വിഭാഗം നിലവിൽ വന്നു. വീഴ്ചയെ തുടർന്നും വാഹനാപകടങ്ങളിൽ പെട്ടും മുഖം, വായ, പല്ല് എന്നീ അവയവങ്ങളിൽ ഉണ്ടാകുന്ന ഗുരുതര പരുക്കിനു അടിയന്തര ചികിത്സയാണ് പുതിയ യൂണിറ്റിൽ ലഭിക്കുക. ഇതിനായി 24 മണിക്കൂറും
തിരുവനന്തപുരം∙ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ റൂട്ട് കനാൽ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് വായിൽ കുടുങ്ങിയതായി പരാതി. നന്ദിയോട് പാലുവള്ളി സ്വദേശി ശിൽപയാണ് ചികിത്സപ്പിഴവിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരി 2-ാം തീയതിയാണ് ശില്പ പല്ലു വേദനയ്ക്ക് ചികിത്സ തേടി ജില്ലാ ആശുപത്രിയുടെ ദന്തൽ ഒപിയിൽ എത്തിയത്. തുടർന്ന് മാർച്ച് 29ന് ഡോക്ടർ റൂട്ട് കനാൽ ചികിത്സ ചെയ്തു. പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോൾ ശിൽപയെ ഡോക്ടർ തിരികെ ആശുപത്രിയിലേക്ക് വിളിക്കുകയും പല്ലിന്റെ എക്സ്റേ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ശരീരത്തിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാണ് വായുടെ ആരോഗ്യം . അതുകൊണ്ട് തന്നെ പല്ലുതേപ്പ് മുടക്കിയാല്‍ വായില്‍ അഴുക്ക് അടിഞ്ഞു കൂടുകയും പല്ല് വേദനയടക്കം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അതിനുമപ്പുറം ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉടലെടുത്തേക്കാം. നേര്‍ത്തപാളികളായി അടിഞ്ഞ്
വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്. രോഗിയുടെ ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തേയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഏകദേശം 50 ശതമാനം ആളുകൾ, തങ്ങൾക്കു വായ്നാറ്റം ഉണ്ടെന്നു കരുതുന്നു. ചിലർക്ക് വായ്നാറ്റം ഇല്ലെങ്കിൽ പോലും അമിതമായ ഉത്കണ്ഠ വച്ചു
കലപിലക്കാരിയായ കുട്ടിയെ അടക്കിയിരുത്താൻ മൂന്നു വയസ്സിലേ അക്ഷരം പഠിപ്പിച്ച അധ്യാപികയായ അമ്മ. പുസ്തകമെന്തെങ്കിലും കിട്ടിയാൽ അതിലേയ്ക്കു പൂണ്ട് പരിസരം മറന്നിരിക്കുമായിരുന്ന കുട്ടി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആദ്യം വായിച്ച പുസ്തകം മാലിയുടെ ‘പോരാട്ടം’ എന്ന നോവൽ ആയിരുന്നു. വീടിനു മുകളിലെ റബർ തോട്ടത്തിലെ നിറയെ ശിഖരങ്ങളുള്ള റബർ മരങ്ങളിലൊന്നിനു മുകളിൽ കയറി കാൽ താഴേയ്ക്കിട്ടിട്ട് തായ്ത്തടിയിൽ ചാരിയിരുന്നു വായനയിൽ മുഴുകിയിരുന്ന അക്ഷരക്കുട്ടിയെ ശല്യപ്പെടുത്താതെ ചുറ്റുമുള്ള മരങ്ങളിൽ വന്നിരിക്കാറുണ്ടായിരുന്നതു കൊറ്റികൾ. ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച ലഫ്. കേണൽ ഡോ. സോണിയ ചെറിയാന്റെ ബാല്യകാലസമൃതികളിൽ എപ്പോഴും മറഞ്ഞുകൊണ്ടിരിക്കുന്നത് പുസ്തകത്താളുകളാണ്. ഇന്ത്യൻ റെയിൻബോ – ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം എന്നീ രണ്ടു പുസ്തകങ്ങളിലും അസാധാരണ അനുഭവമെഴുത്ത് കാഴ്ചവയ്ക്കാൻ അവർക്കു സാധിച്ചത് വായനയോടുള്ള ഈ അഭിനിവേശംകൊണ്ടു കൂടിയാണ്. മരത്തിൽനിന്നു വീണു കയ്യൊടിഞ്ഞ ഏഴാം വയസ്സിൽ, ഒരു ദേശത്തിന്റെ കഥ വായിച്ച ആ പുസ്തകപ്രേമി – ഡോ. സോണിയ ചെറിയാൻ ‘മനോരമ ഓണ്‍ലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുകയാണ്. തന്റെ വായനയെപ്പറ്റി, എഴുത്തിനെപ്പറ്റി, ജീവിതത്തെപ്പറ്റി...
വായയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വായയുടെ ആരോഗ്യം സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ഇങ്ങനെ തെറ്റായ ശീലങ്ങൾ പിന്തുടരുന്നതു വഴി ദന്താരോഗ്യ പ്രശ്നങ്ങളും ഒരുപാട് ഉണ്ടാകാറുണ്ട്. ഇത് ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കൂടുതൽ സങ്കീർണതകളിലേക്കു
ലണ്ടൻ • മലയാളികൾ അടക്കമുള്ള നൂറുകണക്കിന് വിദേശ ദന്ത ഡോക്ടർമാർക്ക് യുകെയിൽ ജോലി അനായാസം നേടുന്നതിനുള്ള വഴിതുറക്കുന്നു.
Results 1-10 of 63