Activate your premium subscription today
പെരുമ്പാവൂർ ∙ജല അതോറിറ്റിയുടെ പൈപ്പ് വീണ്ടും പൊട്ടി. നഗരത്തിലും വെങ്ങോല പഞ്ചായത്തിലും ശുദ്ധജല വിതരണം മുടങ്ങി. ഇന്നും വെള്ളം ലഭിക്കില്ല.വല്ലത്തെ പമ്പ് ഹൗസിൽ നിന്നു കാഞ്ഞിരക്കാട് ജല ശുദ്ധീകരണ ശാലയിലേക്കുള്ള 400 എംഎം പമ്പിങ് മെയിൻ പൈപ്പ് കൊച്ചങ്ങാടി ഭാഗത്താണു പൊട്ടിയത്. ഇന്നലെ വൈകിട്ടോടെ അറ്റകുറ്റപ്പണികൾ തുടങ്ങിയെങ്കിലും പൂർത്തിയാകാത്തതിനാൽ ഇന്നും കുടിവെള്ള വിതരണം മുടങ്ങും. പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകളാണു ജലവിതരണത്തിന് ഉപയോഗിക്കുന്നത്. ഇതു നിരന്തരം പൊട്ടുന്നതു മൂലം നഗരത്തിലും വെങ്ങോല പഞ്ചായത്തിലും ശുദ്ധജല വിതരണം മുടങ്ങുന്നതു പതിവാണ്.
യാത്ര ചെയ്യുമ്പോഴും മറ്റും ടീബാഗ് ചായകളെ ആശ്രയിക്കുന്നവരാണ് പലരും. എളുപ്പത്തില്‍ മുക്കി ഒരു ചായ ഉണ്ടാക്കിയതിന് ശേഷം ഉപേക്ഷിച്ച് കളയാമെന്ന സൗകര്യവും ഇവയ്ക്കുണ്ട്. എന്നാല്‍ ടീബാഗുകളുടെ പുറം ആവരണത്തിനായി ഉപയോഗിക്കുന്ന പോളിമര്‍ അധിഷ്ഠിത സാമഗ്രികള്‍ ലക്ഷണക്കണക്കിന് നാനോപ്ലാസ്റ്റിക്കുകളെയും
ഒമാനില്‍ ഷറ്റിന്‍ ബ്രാൻഡിന്റെ കുപ്പിവെള്ളം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ (എഫ് എസ് ക്യൂ സി) ഉത്തരവിറക്കി. പ്രാദേശിക വിപണിയില്‍ നിന്ന് ഉൽപന്നം പിന്‍വലിക്കാന്‍ സൗദി അറേബ്യ ഉത്തരവിട്ടതിനെത്തുടര്ന്നതിന് പിന്നാലെയാണ് നടപടി.
എളങ്കുന്നപ്പുഴ∙ ഫോർട്ട് വൈപ്പിനിൽ പൈപ്പിലൂടെ എത്തുന്നത് ചെളി വെള്ളം. കറുത്ത നിറമുള്ള വെള്ളത്തിന് ദുർഗന്ധവുമുണ്ട്. ഇതേ തുടർന്നു ഒട്ടേറെപ്പേർ ശുദ്ധജലം ശേഖരിക്കാൻ സമീപ പ്രദേശങ്ങളെ ആശ്രയിച്ചു. ഒന്നിടവിട്ട ദിനങ്ങളിൽ വെള്ളം എത്തുന്ന ഇവിടെ ഇനി നാളെയാണു ജലവിതരണം.ഇതേക്കുറിച്ചു അടിയന്തര അന്വേഷണം നടത്തുമെന്നു
പെരുമ്പാവൂർ ∙പെരിയാറിൽ ചെളി നിറഞ്ഞതിനാൽ വാട്ടർ അതോറിറ്റി പമ്പിങ് പ്രതിസന്ധിയിൽ. ചേരാനെല്ലൂർ പ്ലാന്റിലും, പാണംകുഴി പമ്പ് ഹൗസിലും പമ്പിങ് നിർത്തി. കൂവപ്പടി പഞ്ചായത്തിൽ പൂർണമായും വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ള വിതരണം മുടങ്ങും.ചെളി നീങ്ങി വെള്ളം തെളിഞ്ഞില്ലെങ്കിൽ വെങ്ങോല, ഒക്കൽ,
ആലങ്ങാട് ∙ തട്ടാംപടിയിൽ കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു. കഴിഞ്ഞദിവസം അറ്റകുറ്റപ്പണി നടത്തി മടങ്ങിയതിനു പിന്നാലെ ഇന്നലെ വീണ്ടും പൈപ്പ് പൊട്ടി.ഇതോടെ ലീറ്റർ കണക്കിനു ശുദ്ധജലമാണു പാഴായി പോകുന്നത്. ആലുവ– പറവൂർ പ്രധാന റോഡിൽ തട്ടാംപടി പള്ളിക്കു സമീപമാണു തുടർച്ചയായി കുടിവെള്ള പൈപ്പ് പൊട്ടുന്നത്.
പത്തനംതിട്ട ∙ ‘40 വർഷമായി പൂവൻപാറയിൽ താമസം തുടങ്ങിയിട്ട്. ജീവിതകാലം മുഴുവൻ വെള്ളം കിട്ടാതെ ദുരിതമനുഭവിക്കാനാണ് വിധി’– പ്രദേശവാസിയായ പൊന്നമ്മ പറഞ്ഞു. വർഷങ്ങൾക്കു മുൻപു വാർഡ് കൗൺസിലറിന്റെ നേതൃത്വത്തിൽ ഒരു കുഴൽകിണർ സ്ഥാപിച്ചു. അതിൽ നിന്നു വെള്ളം വലിയ വാട്ടർ ടാങ്കിലേക്കു പമ്പ് ചെയ്യുകയും തുടർന്നു
ചവറ∙ ചവറയിൽ തകർന്ന പ്രധാന ശുദ്ധജല പൈപ്ലൈനു പകരം ഹൈ ഡെൻസിറ്റി പോളിഎത്ലിൻ (എച്ച്ഡിപി) പൈപ്പുകൾ ടിഎസ് കനാലിൽ ഇറക്കി. നാളെ രാവിലെയോടെ ശുദ്ധജലവിതരണം തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷ. എച്ച്ഡിപി പൈപ്പ് വെള്ളത്തിൽ താഴ്ത്തുന്നതിനിടെ അപ്രതീക്ഷിത പ്രതിസന്ധി. നേരത്തെ പ്രിമോ പൈപ്പ് ഫാക്ടറി നിലനിന്നതിനു സമീപം
പരിയാരം ∙ അങ്ങാടി ജംക്ഷനിൽ പൈപ്പ് ചോർന്ന് കുടിവെള്ളം പാഴാകുന്നു. മാസങ്ങളായി തുടരുന്ന ചോർച്ച ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നു പറയുന്നു. വെള്ളത്തിന്റെ ഉപയോഗം കുറഞ്ഞ രാത്രി സമയങ്ങളിലാണു ചോർച്ച കൂടുതൽ. ചോരുന്ന വെളളം ചാലക്കുടി– അതിരപ്പിള്ളി റോഡിലൂടെ സിഎസ്ആർ കടവ് റോഡ് വരെ
മാവേലിക്കര ∙ ജലഅതോറിറ്റി ഓഫിസ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുമ്പോഴും അധികൃതർ ഉറക്കം നടിക്കുന്നു. ശുദ്ധജലം പാഴാകുന്നത് പലതവണ ഓഫിസിൽ അറിയിച്ചിട്ടും നടപടി വൈകുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. തട്ടാരമ്പലം–കവല റോഡിൽ കരിപ്പുഴ കടവൂർക്കുളങ്ങര ഭാഗത്തു പൈപ്പ് പൊട്ടി ജലം
Results 1-10 of 793