Activate your premium subscription today
തളരാത്ത നൃത്തച്ചുവടുകളാണു കണ്ണൂർ ബാലകൃഷ്ണന്റെയും മനോരമ ബാലകൃഷ്ണന്റെയും. കണ്ണൂർ നൂപുരം നാട്യഗൃഹത്തിൽ ചെന്നാൽ കാണാം, 82 വയസ്സുള്ള ബാലകൃഷ്ണനും 72 വയസ്സുള്ള മനോരമയും നൃത്തം പഠിപ്പിക്കുന്നത്. പത്താം വയസ്സിൽ തുടങ്ങിയ ചുവടുകളുടെ താളം മാറ്റാൻ കാലത്തിനു കഴിഞ്ഞിട്ടില്ല. അര നൂറ്റാണ്ടായി നൃത്തം പഠിപ്പിക്കുന്ന
കോട്ടയം ∙ ദിവസവും രാവിലെ ഒരുമണിക്കൂറോളം നീന്തൽ 5 കിലോമീറ്റർ ഓട്ടം, രണ്ട് മണിക്കൂർ സ്വന്തം ജിംനേഷ്യത്തിൽ വർക്ക് ഔട്ട്, മുക്കാൽ മണിക്കൂർ മെഡിറ്റേഷൻ എഴുപത്തേഴ് വയസ്സുകാരി പങ്ങട വയലുങ്കൽ അന്നമ്മ ട്രൂബിന്റെ ദിനചര്യയാണിത്. സമപ്രായക്കാരായവർക്കായാണു വ്യായാമത്തിനു നീന്തൽകുളം നിർമിച്ചത്. 60,70 വയസ്സ്
ചെന്നൈ ∙വത്സരവാക്കത്ത് നട്ടുച്ചയ്ക്ക് വീടിനു തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ചു. വീട്ടുടമ നടരാജൻ (70), ഭാര്യ തങ്കം എന്നിവരാണ് മരിച്ചത്. ചെറുമകൻ ശ്രീറാമിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജാമുറിയിലെ വിളക്കിൽ നിന്ന് തീ പടർന്നെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാൽ തീ മറ്റിടങ്ങളിലേക്ക് പടർന്നില്ല.
കാഞ്ഞങ്ങാട് ∙ 58–ാം വയസ്സിൽ ഡിഗ്രിക്കും പിന്നീട് പിജിക്കും ചേരുമ്പോഴുള്ള ഏറ്റവും വലിയ പ്രശ്നം പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാനുള്ള പ്രയാസമായിരുന്നു. കാസർകോട് മാവുങ്കാൽ സ്വദേശി കെ.ബാലകൃഷ്ണൻ അതിനൊരു പരിഹാരം കണ്ടെത്തി. വർഷങ്ങളും സംഭവങ്ങളുമെല്ലാം പാട്ടിന്റെ രൂപത്തിൽ പഠിക്കുക. അങ്ങനെ 65–ാം വയസ്സിൽ
അനുഭവങ്ങളുടെ കരുത്തുണ്ടെങ്കിലും വാർധക്യം പലപ്പോഴും വരുതിയിൽ നിൽക്കാത്തവരുണ്ട്. ശാരീരികമായ പ്രശ്നങ്ങൾ പോലെതന്നെ മാനസികമായ പ്രശ്നങ്ങളും ചിലരെ അലട്ടുകയും തളർത്തുകയും ചെയ്യുന്നു. ശാരീരികമായ പ്രശ്നങ്ങൾ എല്ലാവർക്കും കാണാൻ കഴിയുന്നതിനാൽ എളുപ്പം ചികിത്സ ലഭ്യമാക്കാനാവും. എന്നാൽ മാനസികപ്രശ്നങ്ങൾ
എഴുപത്തിയഞ്ചിലും അന്നമ്മയുടെ ചുറുചുറുക്ക് കണ്ടാല്‍ മനസ്സിലാകും, ലക്ഷ്യങ്ങളിലേക്ക് ചിറകുവിരിച്ച് പറക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന്. പലരും വിശ്രമജീവിതം നയിക്കുന്ന പ്രായത്തില്‍ ചെറുപ്പക്കാരിയെപ്പോലെ ഓടിനടന്ന് ഇഷ്ടങ്ങള്‍ നടത്തിയെടുക്കുകയാണ് മല്ലപ്പള്ളി സ്വദേശിനി അന്നമ്മ ഫിലിപ്. 30 വര്‍ഷത്തോളം
വയസ്സാകുമ്പോള്‍ ചില്ലറ ചെലവുകള്‍ ചെയ്യാന്‍ ഇത്തിരി കാശുണ്ടാകുന്നത് നല്ലതാണ്. ആരുടെയെങ്കിലും മുന്പില് ഈ പ്രായത്തില്‍ കാശിനായി കൈ നീട്ടാന്‍ പോകുന്നത് ബോറല്ലേ? ഇത്തിരി പോക്കറ്റ് മണി വേണ്ടേ? പെന്ഷന് ഉള്ളവര്‍ക്ക് ആ പണം ഉണ്ടാകും. ജോലി ചെയ്ത നാളുകളില്‍ മിച്ചംവച്ച കാശ് വാര്ധക്യത്തിലേക്കായി
നന്നായി കുപ്പായങ്ങൾ തുന്നിയിരുന്ന ഒരു തയ്യൽക്കാരന് 70 വയസ്സെത്തിയപ്പോൾ കൈകൾക്ക് വിറയൽ ബാധിച്ചു. ഏകാഗ്രത അൽപം കുറഞ്ഞു. തുന്നലിൽ പൂർണത പോരായെന്ന തോന്നലുണ്ടായി. ജീവിതംകൊണ്ട് ഇനി എന്ത് പ്രയോജനമെന്ന വിചാരത്തിലായി അദ്ദേഹം. എല്ലാ വൈഭവങ്ങളും അതിന്റെ മികവിൽ എല്ലാ പ്രായത്തിലും നിലനിൽക്കണമെന്നില്ല. പ്രായമോ
രോഗത്തെ മാത്രമല്ല രോഗിയുടെ പശ്ചാത്തലവും പൂർണമായി മനസ്സിലാക്കുന്ന ഒരു കുടുംബ ഡോക്ടറുടെ സേവനം അനിവാര്യമാണ്. രോഗാവസ്ഥയെക്കുറിച്ചു തുറന്നു ചർച്ച ചെയ്യാനുള്ള സാഹചര്യം ലഭിക്കുന്നു എന്നതും പല ആശുപത്രികളിൽ സമയം പാഴാക്കാതെ അനുമാനങ്ങളിലെത്തിച്ചേരാമെന്നതും കുടുംബ ഡോക്ടറുടെ പ്രയോജനങ്ങളാണ്. രോഗലക്ഷണങ്ങൾ
പ്രായമായ പിതാവ് പെട്ടെന്നാണ് അവശനിലയിലായത്. മക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെത്തി, വിദഗ്ധ പരിശോധനകൾ നടത്തി. സ്ഥിതി അൽപം ഗുരുതരമാണെന്നും വെന്റിലേറ്ററിലാക്കണമെന്നും ഡോക്ടർ. മുന്നിലുള്ള ചികിത്സാസാധ്യതകൾ ഡോക്ടർ വിശദീകരിക്കുന്നു. അൽപം റിസ്കുള്ള ചികിത്സയാണ്, കുടുംബാംഗങ്ങൾക്ക് തീരുമാനിക്കാമെന്ന്
Results 1-10 of 109