Activate your premium subscription today
പാലക്കാട് ∙ പേശികളുടെ ഘടന മനസ്സിലാക്കി യോജ്യമായ കായിക ഇനം തിരഞ്ഞെടുക്കാനുള്ള സാങ്കേതികവിദ്യയ്ക്കു പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലെ ഗവേഷകർക്ക് പേറ്റന്റ്. വ്യാവസായിക അടിസ്ഥാനത്തിൽ പരിശോധനാ യന്ത്രം വികസിപ്പിക്കാനുള്ള നടപടികളും തുടങ്ങി. പാലക്കാട് പറളി സ്കൂളിലെ കായിക താരങ്ങളിൽ 2019 മുതൽ നടത്തിയ പഠനമാണു വിജയം കണ്ടത്.
ചാടിയത് 84കാരനായ മുൻ സിപിഎം എംഎൽഎ! ഇങ്ങനെ കേട്ടാൽ, ചാട്ടം കോൺഗ്രസിലേക്കോ അതോ ബിജെപിയിലേക്കോ എന്നാവും ഇപ്പോള്‍ ആളുകൾ ചോദിക്കുക. എന്നാൽ ഇതു ശരിക്കുള്ള ചാട്ടമാണെന്ന് പറഞ്ഞാൽ 84 വയസ്സിൽ ഇതൊക്കെ പറ്റുമോ എന്നാവും അടുത്ത ചോദ്യം. പ്രായം 70കളിലും 80കളിലും എത്തുമ്പോൾ 10 അടിയെങ്കിലും പരസഹായം കൂടാതെ നടക്കാനാവുമെന്ന പ്രതീക്ഷ ഇക്കാലത്ത് എത്ര പേർക്കുണ്ട്? പ്രായത്തെയും തോൽപിക്കുന്ന ആരോഗ്യം സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്! ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിനെ കണ്ടത്. 84 വയസ്സുള്ള ജേക്കബ്, നീലേശ്വരത്ത് നടന്ന കേരള മാസ്റ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ലോങ് ജംപിൽ മെഡൽ നേടിയിരുന്നു. 84–ാമത്തെ വയസ്സിൽ ചുറുചുറുക്കോടെ ഓടുകയും ചാടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം മനോരമ ഓൺലൈൻ പ്രീമിയം വായനക്കാർക്കുള്ള പുതുവർഷത്തിലെ ആരോഗ്യ സമ്മാനം കൂടിയാണ്. പതിവ് രാഷ്ട്രീയ ചോദ്യങ്ങൾ പ്രതീക്ഷിച്ച എം.ജെ. ജേക്കബിനോട് മറയില്ലാതെ ചോദിച്ചത് ഈ പ്രായത്തിലെ ആരോഗ്യ രഹസ്യം. രഹസ്യമല്ലേ! അതങ്ങനെ ആദ്യം പറയേണ്ടെന്ന് കരുതിയാവും സ്കൂൾ ജീവിതത്തിൽ നിന്നുമാണ് മുൻ എംഎൽഎ സംസാരിച്ചു തുടങ്ങിയത്. ‘‘എനിക്കിപ്പോൾ 84 വയസ്സുണ്ട് എന്റെയൊക്കെ ചെറുപ്പകാലം ഇന്നുള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാലമായിരുന്നു. നമ്മുടെ മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ ഉഴവൂരിൽനിന്നു നടന്നുവന്ന് പഠിച്ച വടകര സെന്റ് ജോസഫ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അന്നൊക്കെ എല്ലാ കുട്ടികളും നടന്നാണ് സ്കൂളിൽ വരിക. ഇന്ന് അതു പറഞ്ഞാൽ അദ്ഭുതം തോന്നും. അന്ന് ഒരു കുട്ടി പോലും ചെരുപ്പിട്ട് സ്കൂളിലേക്കു വരില്ല. ഞങ്ങളാരും സമൃദ്ധമായി ആഹാരം കഴിച്ചിരുന്നില്ല. നിറച്ച് ചോറ് കഴിക്കാൻ ഇല്ലാതെ കപ്പയും ചക്കപ്പുഴുക്കും കഞ്ഞിയുമാവും മിക്കവീടുകളിലെയും പതിവാഹാരം’’. ഇതിനു
കസേരയും ചാരുകസേരയും മിലേനിയൽസിന്റെ സന്തതസഹചാരികളാണ്. എന്നാൽ, ആ കസേര രോഗക്കസേരയാണെന്നു ഗവേഷകർ പറയുന്നു. 1981 മുതൽ 1996 വരെയുള്ള കാലയളവിൽ ജനിച്ചവരാണു മിലേനിയൽസ്. അതായത്, 28 മുതൽ 43 വരെ പ്രായമുള്ളവർ. അവരുടെ ഇരുത്തം ഇപ്പോൾ ഇരുത്തി ചിന്തിപ്പിക്കുന്നു. ജോലിസ്ഥലത്തിന്റെ പുത്തൻ രൂപഭാവങ്ങളും നിത്യജീവിതത്തിൽ സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും ഇരുത്തത്തിന്റെ സമയം കൂട്ടിയിരിക്കുന്നു. അമേരിക്കയിൽ എട്ടു മണിക്കൂറിലധികം ഒരേയിരിപ്പ് ഇരിക്കുന്നവർ ധാരാളമെന്നു കണക്ക്. മിലേനിയൽസ് ദിവസം ശരാശരി 9 മണിക്കൂർ ഇരിക്കുന്നത്രേ. അതിൽ വലിയഭാഗം ആളുകളുടെ ഇരുത്തം 16 മണിക്കൂർ വരെ നീളുന്നു. ഇങ്ങനെ ഇരിക്കുന്നവരിൽ, 20 മിനിറ്റ് മിതവ്യായാമം ചെയ്യുന്നവരിൽപോലും ഹൃദ്രോഗ സാധ്യതയും മെറ്റബോളിക് ക്രമക്കേടുകളും അകാലവാർധക്യവും കൂടുതലാണ്. ദിവസത്തിൽ പത്തര മണിക്കൂറിലധികം ഒരേയിരിപ്പ് ഇരുന്നാൽ ഹൃദയാരോഗ്യം അപകടത്തിലാകും. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഈയിടെ നടത്തിയ ശാസ്ത്ര സമ്മേളനത്തിലാണു ഞെട്ടിക്കുന്ന ഈ വസ്തുത പുറത്തുവന്നത്. വ്യായാമം ചെയ്യുന്നതിന്റെ ഗുണം
ഭാരം കുറയ്ക്കാനും ഹൃദയത്തിന് ആരോഗ്യമേകാനും ഏറ്റവും നല്ല വ്യായാമങ്ങളാണ് നടത്തവും ഓട്ടവും. നടത്തത്തേക്കാള്‍ വേഗം കാലറി കത്തിക്കാന്‍ ഓട്ടത്തിന് സാധിക്കും. എന്നാല്‍ എവിടെയാണ് ഓടേണ്ടതെന്നതും എവിടെയാണ് നടക്കേണ്ടതെന്നതും സാഹചര്യം അനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. ഉദാഹരണത്തിന് അത്ര
ദിവസവും വർക്കൗട്ട് ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. വർക്കൗട്ട് െചയ്യുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അനവധിയാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതു മുതൽ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനു വരെ വർക്കൗട്ട് സഹായിക്കും. ഒരു ദിവസം തുടങ്ങാൻ മികച്ച മാർഗം കൂടിയാണ് വർക്കൗട്ട്. എന്നാൽ ദിവസവും 9–5 ജോലി
ദിവസം 12 മണിക്കൂറും അതിലധികവും നീളുന്ന ജോലി സമയവും സമ്മര്‍ദ്ധവും വ്യായാമത്തിന്റെ അഭാവവും ഐടി ജീവനക്കാരിലെ ഹൃദയാഘാത നിരക്ക് ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. 30കളില്‍ തന്നെ ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്ന ഐടി ജീവക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. നിരന്തരമായ തൊഴില്‍
അടിമാലി ∙ ജന്മദിനത്തിൽ ദീർഘദൂര ഓട്ടം. മറ്റു ദിവസങ്ങളിൽ ചുരുങ്ങിയത് 5 കി.മീ ഓട്ടം. 56 പിന്നിട്ട അടിമാലി മച്ചിപ്ലാവ് പുന്നമോളേൽ പി.എം.ബൈജു തന്റെ ആരോഗ്യരഹസ്യത്തെ കുറിച്ച് മനസ്സുതുറക്കുകയാണ്. യൂണിയൻ ബാങ്ക് അടിമാലി ബ്രാഞ്ചിലെ കാഷ്യർ ആണ് ബൈജു. 56–ാം ജന്മദിനത്തിൽ മച്ചിപ്ലാവിലെ വീട്ടിൽ നിന്ന് 46 കി.മീ. ദൂരത്തുള്ള കോതമംഗലത്തേക്കാണ് ജന്മദിന ഓട്ടം സഫലമാക്കിയത്. കഴിഞ്ഞ ജന്മദിനത്തിൽ മൂന്നാറിൽ നിന്ന് 34 കി.മീ. ദൂരത്തുള്ള അടിമാലിയിലേക്കാണ് ഓടിയത്. 17 വർഷം സൈന്യത്തിൽ സേവനം അനുഷ്ടിച്ച ശേഷമാണ്
പുതിയൊരു വ്യക്തിയെ ലോകത്തിലേക്ക് വരവേല്‍ക്കാന്‍ നാം ഒരുങ്ങിയിരിക്കുന്ന സമയമാണ് ഗര്‍ഭകാലം. ഇതിന്റെ സന്തോഷത്തിനൊപ്പം തന്നെ നിരവധി വെല്ലുവിളികളും ഈ കാലയളവില്‍ ഗര്‍ഭിണികള്‍ തരണം ചെയ്യേണ്ടി വന്നേക്കാം. ഗര്‍ഭകാലത്ത് രോഗങ്ങളൊന്നും വരാതിരിക്കാന്‍ സജീവമായ ജീവിതശൈലി പിന്തുടരാനാണ് ഡോക്ടര്‍മാര്‍
ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനുമെല്ലാം വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. ഹൃദയസംബന്ധമായ ആരോഗ്യത്തിനും പേശികളെ ശക്തിപ്പെടുത്താനും മാനസികവും ശാരീരികവുമായ സൗഖ്യത്തിനും ശാരീരികപ്രവർത്തനം കൂടിയേ തീരൂ. തിരക്കു പിടിച്ച് ജീവിതം നയിക്കുന്നവർക്ക് പലപ്പോഴും വ്യായാമം ചെയ്യുവാൻ ഒന്നും സമയം
നമുക്ക് വളരെ പ്രധാനപ്പെട്ട ഹിപ് ഓപണനന്റ്സ് അതായത് ഒരു ലേഡിക്ക് ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ പെൽവിസ് ആണ്. യൂട്രസ് ഇരിക്കുന്നത് ഹിപ്പിനുള്ളിൽ ആണ്. ഈ െപൽവിസിന്റെ സ്ട്രെങ്തിനു വേണ്ടിയിട്ടും അല്ലെങ്കിൽ ആ പെൽവിക് ഫ്ലോർ മസിൽസിനെ സ്ട്രോങ് ആക്കാനും അതുപോലെ തന്നെ പീരീഡ്സിന്റെ ഫ്ലോ ശരിയാകാനും, ചിലർക്ക്
Results 1-10 of 136