Activate your premium subscription today
കാസർകോട് ∙ കാസർകോട് ജനറൽ ആശുപത്രിയെ കാസർകോട് ഗവ.മെഡിക്കൽ കോളജിന്റെ ടീച്ചിങ് ആശുപത്രിയായി ഉത്തരവിറക്കിയതിനു പിന്നാലെ 44 ഡോക്ടർമാരെ പുതുതായി ജനറൽ ആശുപത്രിയിലേക്കു നിയമിച്ചു. എംബിബിഎസ് കോഴ്സ് അനുവദിക്കുന്നതിനു മുന്നോടിയായി ആരോഗ്യ സർവകലാശാലാ സംഘം ഉടനെ ജനറൽ ആശുപത്രി സന്ദർശിക്കുന്ന സാഹചര്യത്തിലാണു
ബത്തേരി താലൂക്ക് ആശുപത്രിയിൽ ഇപ്പോഴും 57 പേരെ കിടത്തിച്ചികിത്സിക്കാനാവശ്യമായ ആരോഗ്യപ്രവർത്തകർ മാത്രമാണ് ജോലി ചെയ്യുന്നത്. എന്നാൽ ഒരുദിവസം 1200 മുതൽ 1400 വരെ രോഗികളാണ് ചികിത്സ തേടി ബത്തേരിയിലേക്കെത്തുന്നത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരുവിൽ നിന്നു പോലും രോഗികൾ ഇവിടേക്കു വരുന്നു. ഇത്രയും രോഗികൾക്ക് ആകെ
തിരുവനന്തപുരം∙ നിസ്സഹകരണ സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന സ്കൂള്‍ കലോത്സവ ഡ്യൂട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി കെജിഎംഒഎയുമായി ചര്‍ച്ച നടത്തി സംഘടനയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
‘ജോലി സർക്കാരിൽ മതി, പക്ഷേ പ്രസവവും പഠനവും സ്വകാര്യ ആശുപത്രികളിലും സ്വകാര്യ സ്കൂളിലും!’. മലയാളിയുടെ ഇരട്ടത്താപ്പിനെ കളിയാക്കി സമൂഹമാധ്യമങ്ങളിൽ ഏറെ നാളായി പ്രചരിക്കുന്ന കുറിപ്പാണിത്. അപ്പോഴും സംശയം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്നത് സർക്കാർ ആശുപത്രികളിലാണോ സ്വകാര്യ ആശുപത്രികളിലാണോ എന്നാവും? സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കൂട്ടുന്നത് സംബന്ധിച്ച് മന്ത്രിമാരടക്കം ഇടയ്ക്കിടെ അവകാശവാദങ്ങളെല്ലാം ഉന്നയിക്കാറുണ്ടെങ്കിലും മൊത്തത്തിലെ കണക്കെടുത്താൽ പ്രസവത്തിന്റെ കാര്യത്തിൽ സർക്കാർ ആശുപത്രികൾ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ പകച്ചുനിൽക്കുകയാണെന്ന് കാണാം. സർക്കാർ ആശുപത്രികളേക്കാൾ ഇരട്ടിയിലേറെ പ്രസവമാണ് സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത്. സിസേറിയനിലും കണക്കുകൾ ഇങ്ങനെത്തന്നെ. എന്തുകൊണ്ടാകാം സർക്കാർ ആശുപത്രികളേക്കാൾ ജനങ്ങൾ പ്രസവത്തിനായി സ്വകാര്യ ആശുപത്രികൾ തിരഞ്ഞെടുക്കുന്നത്? അതേസമയം കേരളത്തിലെ 2 ജില്ലകളിൽ സ്വകാര്യ ആശുപത്രികളേക്കാൾ പ്രസവം സർക്കാർ ആശുപത്രികളിൽ നടക്കുന്നുമുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഈ ജില്ലകളിൽ എന്തുകൊണ്ടാകാം സ്വകാര്യ ആശുപത്രികളേക്കാൾ സർക്കാർ ആശുപത്രികൾ പ്രിയങ്കരമാകുന്നത്? പ്രസവത്തിന്റെ കാര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ വേർതിരിച്ച് കണക്കുകൾ പറയുമ്പോൾ മറ്റൊന്നു കൂടി കേരളത്തിൽ സംഭവിക്കുന്നുണ്ട്. പ്രസവത്തിനായി
കോഴഞ്ചേരി∙ ജില്ലാ ആശുപത്രിയിൽ മലിനജലം കെട്ടിക്കിടക്കുന്നതു കൊതുകു വളർത്തൽ കേന്ദ്രമാകുന്നു. നിലവിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിൻവശത്താണു മഴ വെള്ളം ഒഴുകി മാറാനുള്ള ഓട പണിതിരിക്കുന്നത്.ഇതിന്റെ രണ്ടു വശത്തായി മണ്ണും മറ്റു മാലിന്യങ്ങളും വീണ് ഓട അടഞ്ഞതാണു വെള്ളം ഒഴുക്കു നിലയ്ക്കാൻ
കൊട്ടാരക്കര∙ താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയ നിർമാണം റീ ടെൻഡറിലേക്ക്. നിർമാണം വൈകിയതിനെ തുടർന്ന് കരാറുകാരനെ പുറത്താക്കി.മൂന്ന് ബഹുനില സമുച്ചയങ്ങളാണ് നിർമിക്കുന്നത്. ഇവയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമാണം മാത്രമാണ് പൂർത്തിയായത്.17316 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ മൂന്ന് ബഹുനില സമുച്ചയങ്ങൾ
കേരളത്തിലെ ആശുപത്രികളുടെ ഉയർന്നുകൊണ്ടേയിരിക്കുന്ന സംഖ്യ നമ്മെ സന്തോഷിപ്പിക്കണമോ ദുഃഖിപ്പിക്കണമോ? രാജ്യത്ത് മെഡിക്കൽ ഷോപ്പുകളുടെ ഏറ്റവും ഉയർന്ന ആളോഹരി സംഖ്യ ഒരുപക്ഷേ കേരളത്തിലാണെന്നതു നമ്മെ ആനന്ദിപ്പിക്കണമോ ആശങ്കപ്പെടുത്തണമോ? ഈവിധ ചോദ്യങ്ങൾക്ക് ഉത്തരമന്വേഷിക്കുമ്പോൾ ചില വസ്തുതകൾ പ്രത്യക്ഷപ്പെടുന്നു. കേരളത്തിലെ പൗരാരോഗ്യ സംവിധാനം, 1960കളിൽ ‘കേരള മോഡൽ’ എന്ന പ്രശസ്തി നേടുമ്പോൾ മുതൽ ഇന്ത്യയിലെ ഏറ്റവും മികച്ചതായി നിലനിന്നുപോരുന്നുണ്ട്. മെഡിക്കൽ കോളജാശുപത്രികളടക്കമുള്ള സർക്കാരാശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ശക്തമായ ശൃംഖലയാണ് അതിന്റെ അടിത്തറ. അവയിൽ പ്രവർത്തിക്കുന്നവരുടെ സേവന പ്രതിബദ്ധത ആ അടിത്തറയുടെ പ്രധാന ഭാഗമാണ്. ജീവിതദൈർഘ്യം, മരണനിരക്ക്, മാതൃ ആരോഗ്യം, പകർച്ചവ്യാധികളുടെ ശീഘ്രനിയന്ത്രണം എന്നിവയിലെല്ലാം കേരളം മുന്നിലാണ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഡോക്ടർ – രോഗി
ബെംഗളൂരു∙ ബെല്ലാരി സർക്കാർ ആശുപത്രി പ്രസവ വാർഡിലെ അമ്മമാരുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ. സംഭവത്തിൽ ബംഗാളിലെ പശ്ചിമബംഗാ ഫാർമസ്യൂട്ടിക്കൽസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.
നരിക്കുനി ∙ പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി വികസന പ്രതീക്ഷയിൽ. കൊടുവള്ളി മണ്ഡലത്തിൽ കിടത്തിച്ചികിത്സയുള്ള ഏക ആയുർവേദ ആശുപത്രിയാണിത്. നിർമാണ പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപ അനുവദിച്ചതായി എം.കെ.മുനീർ എംഎൽഎ അറിയിച്ചു.ഒരു സീനിയർ മെഡിക്കൽ ഓഫിസറും 2 മെഡിക്കൽ ഓഫിസർമാരും കൂടാതെ തെറപ്പിസ്റ്റുകളും ഇവിടെ
പാലക്കാട് ∙ പ്രമേഹം, രക്തസമ്മർദം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനുള്ള 360 ഡിഗ്രി മെറ്റബോളിക് സ്ക്രീനിങ്ങിന് സെന്റർ ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കും. ധനകാര്യ കമ്മിഷന്റെ ഫണ്ടിലുൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിൽ ആരംഭിക്കുന്ന ക്ലിനിക്കിന്റെ നിർമാണം തുടങ്ങി. എല്ലാ
Results 1-10 of 914