Activate your premium subscription today
മലദ്വാരത്തിലെ കോശങ്ങളില്‍ ഉണ്ടാകുന്ന അര്‍ബുദം അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. പലപ്പോഴും ഹ്യൂമന്‍ പാപ്പിലോമവൈറസുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. നേരത്തെ തന്നെ നിര്‍ണ്ണയിക്കാന്‍ സാധിച്ചാല്‍ ചികിത്സിച്ച് മാറ്റാവുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് ഇത്. ഇനി പറയുന്നവയാണ് മലദ്വാരത്തിലെ അര്‍ബുദത്തിന്റെ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനത്തിനും ഉപാപചയപ്രവർത്തനങ്ങൾക്കുമെല്ലാം കരളിന്റെ പ്രവർത്തനം കൂടിയേ തീരൂ. കരളിനുണ്ടാകുന്ന ക്ഷതങ്ങൾ പലപ്പോഴും അവസാനഘട്ടത്തിലാവും പ്രകടമാകുക. കരളിനുണ്ടാകുന്ന നാശത്തിന്റെ നിശ്ശബ്ദ ലക്ഷണങ്ങളെ ആദ്യം തന്നെ
മിക്കവർക്കും ഒരിക്കലെങ്കിലും കക്ഷത്തിൽ ചൊറിച്ചിൽ വരാം. വിയർപ്പു മൂലമോ ചർമത്തിലെ അണുബാധ മൂലമോ ആകാം ഈ ചൊറിച്ചിൽ. എന്നാൽ വിദഗ്ധർ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചിൽ ലിംഫോമ, ഇൻഫ്ലമേറ്ററി ബ്രസ്റ്റ് കാൻസർ തുടങ്ങിയ കാൻസറുകളുടെ ലക്ഷണമാവാം എന്നാണ്. ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാൻസർ ആണ് ലിംഫോമ.
ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞു തടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണിൽ കടുത്ത ചൊറിച്ചിലുമായാണ് ഇരുപതുകാരിയായ പെൺകുട്ടി ചികിത്സ തേടുന്നത്. പല ആശുപത്രികളിൽ കാണിച്ചിട്ടും, മരുന്നുകൾ മാറി മാറി ഉപയോഗിച്ചിട്ടും പ്രശ്നം എന്താണെന്ന് കണ്ടെത്താനായില്ല. ചൊറിച്ചിലിനും മാറ്റമില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഡോ.അനൂപ് രവി ജീവനുള്ള വിരയെ
ചൂട് കൂടിയതോടെ കഴിവതും വാതിലും ജനലും തുറന്നിടാണ് പലരും നോക്കുന്നത്. അത്രയെങ്കിലും നേരം കുറച്ച് കാറ്റ് കിട്ടിയാൽ ആശ്വാസം. എന്നാൽ ഇടയ്ക്ക് പെയ്യുന്ന മഴ കൊതുകുശല്യം കൂട്ടിയെന്ന കാര്യത്തിൽ സംശയമില്ല. സ്വാഭാവികമായും ഡെങ്കിപ്പനി പോലുള്ള രോഗങ്ങളും വർധിച്ചു. ഇനി എത്ര ശ്രദ്ധിച്ച്, ശരീരം മറയ്ക്കുന്ന
ചോദ്യം : ശരീരമാകെ ചൊറിച്ചിൽ സഹിക്കവയ്യാതെ ഞാനൊരു ഡെർമറ്റോളജിസ്റ്റിനെ കണ്ടപ്പോൾ എന്റെ രക്തവും വൃക്കകളുടെ പ്രവർത്തനവും പരിശോധിക്കണമെന്നു പറഞ്ഞു. ഇതിന്റെ ആവശ്യമുണ്ടോ ഡോക്ടർ? ഉത്തരം: അവിശ്വസനീയമായി തോന്നാമെങ്കിലും ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ ക്രോണിക് കിഡ്നി രോഗലക്ഷണം തന്നെയാണ്. ഇതിനെ പ്രൂററ്റിസ്
തലശ്ശേരി ∙ ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് 20 വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണു ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു ക്ലാസിലെ വിദ്യാർഥികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊറിച്ചിലിനൊപ്പം ദേഹമാസകലം പൊള്ളുന്നതായി അനുഭവപ്പെട്ടതായി
സര്‍വസാധാരണവും ഏറ്റവും മാരകവുമായ അര്‍ബുദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം. വളരെ വൈകിയാണ് പലപ്പോഴും തിരിച്ചറിയുന്നത് എന്നതാണ് ഈ അര്‍ബുദത്തെ ഇത്ര മാരകമാക്കുന്നത്. ബാധിക്കപ്പെടുന്നവരില്‍ പാതിയിലേറെ പേരും രോഗം നിര്‍ണയിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുന്നതും ഇതിനാലാണ്.
ദേഹം മുഴുവന്‍ അനുഭവപ്പെടുന്ന വിട്ടുമാറാത്ത, അസ്വസ്ഥയുണ്ടാക്കുന്ന ചൊറിച്ചില്‍ പലപ്പോഴും പലരും അവഗണിക്കാറാണ് പതിവ്. പുഴു ആട്ടിയതെന്നോ എട്ടുകാലി കടിച്ചതെന്നോ ഒക്കെ കരുതി ചൊറിച്ചില്‍ മാറാന്‍ ദേഹത്ത് മഞ്ഞളും പുരട്ടി ഇരിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ ചൊറിച്ചിലിനെ അങ്ങനെ അങ്ങ് അവഗണിക്കരുതെന്ന്
Results 1-10 of 12