Activate your premium subscription today
ആരോഗ്യരംഗത്തെ പല സൂചകങ്ങളിലും ലോകനിലവാരം അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, പല കാര്യങ്ങളിലെയും ഉത്തരവാദിത്തമില്ലായ്മയും മറച്ചുവയ്ക്കലുകളും ആ തിളക്കം കുറയ്ക്കുന്നതു നാം കാണുന്നില്ല.
മലപ്പുറം ∙ ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച വളാഞ്ചേരിയിൽനിന്ന് വവ്വാലിന്റെ വിസർജ്യത്തിന്റെയും വവ്വാലുകൾ കടിച്ച മാങ്ങയുടെയും സാംപിൾ കേന്ദ്ര സംഘം ശേഖരിച്ചു.ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെയാണ് ഇവ ശേഖരിച്ചത്. സാംപിളുകൾ ഭോപ്പാലിലെ ഐസിഎആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസ്
മലപ്പുറം ∙ ജില്ലയില്‍ നിപ്പ ബാധിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 14 പേരെയാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര് ഹൈ റിസ്കിലും 101 പേര് ലോ റിസ്കിലുമാണുള്ളത്. മലപ്പുറം 119, പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം പേര് എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ്പ സ്ഥിരീകരിച്ചിട്ടുള്ളത്. 6 പേര് ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലാണ്.
മലപ്പുറം∙ വളാഞ്ചേരിയിലെ നിപ്പ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടുപേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. ഇന്ന് 37 പേരെ പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. പെരിന്തല്‍മണ്ണ ആശുപത്രിയുമായി ബന്ധപ്പെട്ട ഇവരെല്ലാവരും പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവരാണ്. ഇതോടെ ആകെ 94 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരില്‍ ഹൈറിസ്ക് വിഭാഗത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള 40 പേര്, പാലക്കാട് 11, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര് വീതവുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആകെ 53 പേര്. 41 പേര് ലോ റിസ്ക് വിഭാഗത്തിലാണ്.
കൽപറ്റ ∙ മലപ്പുറം ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി.മോഹൻദാസ് അറിയിച്ചു. നിപ്പ സാധ്യതയുള്ള സീസണായതിനാൽ 2 മാസം മുൻപു ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളിൽ നിപ്പയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി പകർച്ചവ്യാധി സർവയലൻസ്
വളാഞ്ചേരി ∙ നഗരസഭയിലെ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചില വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ
മലപ്പുറം ∙ ജില്ലയിൽ നിപ്പ ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 49 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രോഗലക്ഷണങ്ങളുള്ള ആറുപേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ചെറിയ രോഗലക്ഷണങ്ങളുള്ള അഞ്ചുപേരെ മഞ്ചേരി മെഡിക്കൽ കോളജിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ ആശുപത്രിയിലുള്ള എറണാകുളം
മലപ്പുറം∙ ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി നിപ്പ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വളാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്കാണ് ഇന്നലെ നിപ്പ സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ വെന്റിലേറ്ററിലാണ് ഇവരിപ്പോൾ ഉള്ളത്. കഴിഞ്ഞ മാസം 25ന് പനിയെത്തുടർന്ന് വീട്ടമ്മ വളാഞ്ചേരിയിലെ
കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരി ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. നിപ്പ ലക്ഷണങ്ങളെ തുടർന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയച്ചതിനെ തുടർന്നാണ് നിപ്പ സ്ഥിരീകരിച്ചത്. 2018 മേയ് മാസത്തിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ
കോഴിക്കോട്∙ കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നിപ ലക്ഷണങ്ങളെ തുടർന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. ആരോഗ്യവകുപ്പ്
Results 1-10 of 230