Activate your premium subscription today
മുംബൈ ∙ ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്തതിന്റെ പേരിൽ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നു യുവതിയെ കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. ഭർത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്.
തിരുവനന്തപുരം: പെണ്‍കുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങള്‍ക്ക് (ബ്ലീഡിംഗ് ഡിസോഡേഴ്സ്) ആരോഗ്യ വകുപ്പ് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേള്‍ഡ് ഫെഡറേഷന് ഓഫ് ഹീമോഫീലിയയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹീമോഫീലിയ ടെക്നിക്കല്‍ കമ്മിറ്റിയാണ് മാര്‍ഗരേഖ
ആർത്തവവിരാമം എന്നാൽ ഒരു സ്ത്രീയുടെ ആർത്തവചക്രത്തിന്റെ അവസാനമാണ്. ഈ ഘട്ടത്തിൽ എല്ലാ സ്ത്രീകളിലും മാറ്റങ്ങൾ ഉണ്ടാവും. ചിലർക്ക് ഇത് നേരത്തെയാവും. ഇന്ത്യയിലെ സ്ത്രീകളിൽ ആർത്തവവിരാമത്തിന്റെ ഫലങ്ങളെക്കുറിച്ച് പോഷകാഹാരവിദഗ്ധയായ പൂജ മഖിജ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. മധ്യവയസ്സിൽ ആരോഗ്യം
പൊള്ളാച്ചി ∙ ആർത്തവത്തിന്റെ പേരിൽ ദലിത് വിദ്യാർഥിനിക്കു പരീക്ഷാഹാളിൽ വിലക്ക്. ക്ലാസിനു വെളിയിൽ തറയിലിരുത്തിയാണ് എട്ടാം ക്ലാസുകാരിയെ പരീക്ഷ എഴുതിച്ചത്. പൊള്ളാച്ചി കിണത്തുകടവ് ശെങ്കുട്ടുപാളയത്തെ സ്വകാര്യ സ്കൂളിലാണു സംഭവം.
സ്ത്രീകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് ഹോർമോൺ. അസന്തുലനം, ക്രമരഹിതമായ ആർത്തവചക്രം, ഓവറിയിൽ സിസ്റ്റ്, ഇൻസുലിൻ പ്രതിരോധം, വന്ധ്യതാ പ്രശ്നങ്ങൾ ഇവയെല്ലാം പിസിഒഎസ് മൂലം വരാം. ക്രമരഹിതമായ ആർത്തവം അല്ലെങ്കിൽ ആർത്തവം വരാതിരിക്കുക, അമിതമായ രോമവളർച്ച (മുഖത്തും
വാർധക്യത്തോടെ,ഭക്ഷണക്രമം നിരീക്ഷിക്കേണ്ടതും ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും കൂടുതൽ പ്രാധാന്യമുളള കാര്യമാണ്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം പേശികളുടെ വളർച്ചയ്ക്കും ശക്തിക്കും സഹായിക്കുന്നു. ഫിറ്റ്നസ് പരിശീലകനായ നവനീത് രാംപ്രസാദ് തൻറെ ഇൻസ്റ്റാഗ്രാം
ആര്‍ത്തവ കാലത്തെ വേദനയും അസ്വസ്ഥതയും മൂലം വിഷമിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ഡിസ്മെനോറിയ എന്നാണ് ആർത്തവ വേദനയുടെ മറ്റൊരു പേര്. ആർത്തവത്തിന് തൊട്ടു മുൻപോ ആർത്തവ സമയത്തോ വേദന വരാം. അടിവയർ, പുറം, തുടകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വേദന വരാം. ആർത്തവ വേദനയോടൊപ്പം മൂഡ്സ്വിങ്ങ്സ്, തലവേദന, ബ്ലോട്ടിങ്ങ്
സെർവിക്കൽ കാൻസർ മൂലമുളള അമിതരക്തസ്രാവം ആർത്തവമാണെന്നു പറഞ്ഞ് ഡോക്ടർമാർ തള്ളിക്കളഞ്ഞുവെന്നും അതുകാരണം രോഗത്തിൻറെ ഗുരുതരാവസ്ഥ നേരത്തേ മനസിലാക്കാനോ ചികിൽസ നേടാനോ കഴിഞ്ഞില്ലായെന്നുളള തൻറെ അനുഭവം പങ്കുവെയ്ക്കുകയാണ് 31കാരിയായ ചാർലി ജെയ്ൻ ലോ എന്ന ലണ്ടൻ സ്വദേശിനി. അമിത രക്തസ്രാവവുമായി ലണ്ടനിലെ ഒരു
ആർത്തവം എന്നുകേൾക്കുമ്പോൾ ഇന്നും നമ്മൾ മുഖം ചുളിക്കും. എന്തോ പറയാൻ പാടില്ലാത്തത് പറഞ്ഞതുപോലെ, മാറ്റി നിർത്തേണ്ടതായ എന്തോ ആണിതെന്ന കാഴ്ചപ്പാടിന് ഒരു മാറ്റം കൊണ്ട് വരാനുള്ള ശ്രമം ആണ് ശ്രദ്ധ കൾച്ചർ ലാബ് എന്ന ഗവേഷക കൂട്ടായ്മയുടേത്. ‘ഗോ വിത്ത് ദി ഫ്ലോ’ എന്ന് പേരിട്ടിട്ടുള്ള ഗെയിമിലൂടെ പെൺകുട്ടികൾക്കും
ആർത്തവം ക്രമമല്ലെങ്കിൽ ആകെ മൊത്തത്തിലൊരു അസ്വസ്ഥതയാണ്. ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ് കൃത്യമായ ആർത്തവം എന്നാണ് പറപ്പെടുന്നത്. എന്നാൽ സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, മോശം ഭക്ഷണശീലം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ആർത്തവത്തെ മോശമായി ബാധിക്കാം. പലപ്പോഴും നല്ല ഭക്ഷണശീലം പല അസുഖങ്ങൾക്കുമുള്ള
Results 1-10 of 68