Activate your premium subscription today
മനസ്സ് വളരെയധികം ശാന്തവും സ്വസ്ഥവും ആയിരിക്കുന്ന സമയമാണ് പ്രഭാതം. ധ്യാനത്തിന് പറ്റിയ സമയവും ഇതു തന്നെ. മൈൻഡ്ഫുൾനെസ്സും അവബോധവും വൈകാരിക സന്തുലനവും വർധിപ്പിക്കുന്ന ഒന്നാണ് ധ്യാനം. വേദകാലഘട്ടത്തിൽ (1500–1200 ബിസിഇ) ആണ് ധ്യാനത്തിന്റെ ഉത്ഭവം. മാനസികവും വൈകാരികവും ആത്മീയമവുമായ സൗഖ്യമേകുന്ന ചില
ലോകത്ത് മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളെ ഏകാന്തത അലട്ടുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. കടുത്ത ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും വയോജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിൽത്തന്നെ സ്ത്രീകളാണ് കൂടുതൽ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവരുന്നത്. ദിവസേന 15 സിഗരറ്റ്
തനിക്കെതിരെ തുടർച്ചയായി അശ്ലീല പരാമർശങ്ങൾ നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ ഹണി റോസും, അറസ്റ്റുമൊക്കെയാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവോടുള്ള ഒരു യുദ്ധമായാണ് ഈ പരാതിയെ പലരും കണ്ടതും. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവർ ഒരുപാടുണ്ട്.
സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്ന പുരുഷന്മാരെ കണ്ടിട്ടില്ലേ? ഒരു സ്ത്രീയെപ്പറ്റി അധികമൊന്നും അറിയില്ല എങ്കിൽപ്പോലും അവരെപ്പറ്റി അവർ വളരെ മോശമാണ്, അല്ലെങ്കിൽ സ്ത്രീകൾ ആരും ശരിയല്ല, സ്ത്രീകളെ എന്തും പറയാം എന്നൊക്കെ ചിന്തിക്കുന്ന ചില പുരുഷന്മാർ ഉണ്ട്. മറ്റൊരു വ്യക്തിയുടെ മാനസികാവസ്ഥ
കഴിഞ്ഞ ദിവസം രാവിലെ പത്രം വായിച്ചിരുന്നപ്പോഴാണ് ആത്മഹത്യ എന്ന വിപത്തിനെപ്പറ്റി ഞാൻ കാര്യമായി ചിന്തിക്കുന്നത്. ഓരോ പേജിലും കണ്ട ആത്മഹത്യാ വാർത്തകൾ തന്നെയായിരുന്നു ആ ചിന്തയ്ക്കു കാരണമായതും. അപമാന ഭാരത്താൽ ആത്മഹത്യ ചെയ്തു, ബൈക്ക് വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി..തുടങ്ങി എത്രയെത്ര
ന്യൂ ഇയർ റെസല്യൂഷൻസ് (New year resolutions) എന്നറിയപ്പെടുന്ന പുതുവത്സര തീരുമാനങ്ങൾ എടുക്കുന്ന പതിവിന്റെ ചരിത്രം പരിശോധിക്കുന്നത് രസാവഹമാണ്. പുതുവത്സര തീരുമാനങ്ങളുടെ ചരിത്രം തേടി പിന്നോട്ട് പോകുമ്പോൾ നാം എത്തുന്നത് പുരാതന മെസോപ്പെട്ടൊമിയയിലാണ്. ഏകദേശം 4000 വർഷങ്ങൾക്കു മുമ്പ് പുരാതന ബാബിലോണിയക്കാരാണ്
മനുഷ്യരുടെ നല്ല ഗുണങ്ങളെ തിരിച്ചറിയാനും അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രയത്നങ്ങൾക്ക് ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ, യഥാർത്ഥത്തിൽ മനുഷ്യരുടെ നല്ല ഗുണങ്ങളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും അവയെ കുറിച്ച് ചിന്തിക്കാനും ഉചിതമായ സമയമാണ്.
മനുഷ്യന്റെ പരിണമിക്കുന്ന ജീവിതശൈലി ക്രമങ്ങള്‍ക്ക് അനുസരിച്ചുള്ള വലിയ മാറ്റങ്ങള്‍ക്കാണ് 2025ല്‍ ആരോഗ്യപരിചരണ വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചികിത്സയില്‍ മാത്രം ഊന്നിയിരുന്ന മനോഭാവത്തില്‍ നിന്ന് രോഗനിയന്ത്രണത്തില്‍ കൂടി ശ്രദ്ധിക്കുന്ന മനോഭാവം വിപണിയെ വരും വര്‍ഷം രൂപപ്പെടുത്തുമെന്ന്
സാധാരണ എല്ലാ സിനിമകളും ഫാമിലിയിൽ എല്ലാവരുംകൂടിയാണ് കാണാൻ പോകുന്നത്. മാർക്കോ 18 വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റ് ലഭിക്കില്ല എന്ന് തീറ്ററിൽ എഴുതി വെച്ചിരിക്കുന്നത് കണ്ടതുകൊണ്ട് കുട്ടിയെ കൂടെ കൂട്ടിയില്ല. വലിയ വയലൻസ് ഉള്ള സിനിമയാണ് എന്ന് കേട്ടിരുന്നു. അതുകൊണ്ട് വല്ലാതെ പേടിവരുമോ എന്ന് ചിന്തിച്ചാണ്
‘‘ഡോക്ടർ എനിക്ക് ഡിപ്രഷനാണ്’’– മാനസികവിദഗ്ധരെ കാണാനായി എത്തുന്നവരിൽ കൂടുതൽപേരും ഇപ്പോൾ പറയുന്ന സ്ഥിരം കാര്യമാണിത്. കൂടുതൽ പേർ ഇത്തരത്തിൽ ഡിപ്രഷൻ അവസ്ഥയെകുറിച്ചു തുറന്നു പറയാനെത്തുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, ഡിപ്രഷനാണെന്നു സംശയിച്ച് സൈക്കോളജിസ്റ്റിനെ കാണാനെത്തുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നു. ഇതൊരു പ്രശ്നമാണോ? അല്ല, ഇത് പുരോഗതിയുടെ ലക്ഷണമാണെന്നു പറയും സൈക്കോളജിസ്റ്റുകൾ. മാനസികമായി വിഷമം നേരിടുന്നു എന്നത് ആളുകൾ സ്വയം തിരിച്ചറിയുന്നതും അതിന് മടികൂടാതെ ചികിത്സ തേടുന്നതും അഭിനന്ദിക്കേണ്ട കാര്യമാണ്. മുൻപ് ഇങ്ങനെയായിരുന്നില്ല അവസ്ഥ. മാനസിക വെല്ലുവിളികളെ വട്ടെന്നോ ഭ്രാന്തെന്നോ വിളിച്ച് അപമാനിക്കാനായിരുന്നു സമൂഹത്തിനു താൽപര്യം. ഈ ഭയത്താൽ ചികിത്സതേടി എത്തുവാന്‍ പോലും ജനം മടിച്ചു. എന്നാൽ ഇന്ന് കേരള സമൂഹം മാറിയിരിക്കുന്നു, പനി പോലെ, ജലദോഷം പോലെ ആർക്കും വരാവുന്ന, ചികിത്സ ആവശ്യമായ പ്രശ്നമായി മനസ്സിന്റെ അസ്വസ്ഥതകളെ അവർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്ങനെയാണ് സമൂഹത്തിൽ ഈ വലിയ മാറ്റം ഉണ്ടായത്?
Results 1-10 of 352